Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമസ്ത-ലീഗ് ഭിന്നത വീണ്ടും ശക്തമാകുന്നു; മുസ്ലിം ലീഗ് വഹാബികളുടെ പിടിയിലെന്ന് സമസ്ത; റഹ്മത്തുള്ള ഖാസിമിക്ക് എതിരെ യൂത്ത് ലീഗ്

മുസ്ലിം യൂത്ത് ലീഗിന്റെ വിവിധ മണ്ഡലം കമ്മിറ്റികള്‍ റഹ്മത്തുള്ള ഖാസിമിയെ നിലയ്‌ക്ക് നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രമേയം പസാക്കി. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പോലുള്ള മഹത്തായ വേദികളില്‍ മുസ്ലിം ലീഗിന്റെ എംപിമാരെയും നേതാക്കളെയും അസഭ്യം പറയുന്നത് പതിവാക്കിയിരിക്കുകയാണ് ഖാസിമി എന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. സമസ്തയുടെ പണ്ഡിത സഭ ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2022, 11:03 am IST
in Kerala

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയും തമ്മില്‍ രൂപപ്പെട്ട ഭിന്നത വീണ്ടും രൂക്ഷമാകുന്നു. ലീഗ് നേതാക്കളെ അധിക്ഷേപിച്ച് സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ റഹ്മത്തുള്ള ഖാസിമി വിവിധ സ്ഥലങ്ങളില്‍ നടത്തിയ പ്രഭാഷണമാണ് ഇപ്പോള്‍ മുസ്ലിം ലീഗുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ചില ലീഗ് നേതാക്കള്‍ അടുത്തിടെ കൂടുതലായി വഹാബിസത്തിന്റെ വക്താക്കളായി മാറുന്നതിനെതിരെയാണ് ഖാസിമിയുടെ വിമര്‍ശനം. ലീഗിലെ വഹാബി സ്വാധീനത്തെ ചൊല്ലിയുള്ള സമസ്ത നേതാക്കളുടെ അതൃപ്തിയുടെ ഭാഗം തന്നെയാണ് ഈ ആരോപണത്തിനും പിന്നിലെന്നാണ് സൂചന.

മുസ്ലിം യൂത്ത് ലീഗിന്റെ വിവിധ മണ്ഡലം കമ്മിറ്റികള്‍ റഹ്മത്തുള്ള ഖാസിമിയെ നിലയ്‌ക്ക് നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രമേയം പസാക്കി. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പോലുള്ള മഹത്തായ വേദികളില്‍ മുസ്ലിം ലീഗിന്റെ എംപിമാരെയും നേതാക്കളെയും അസഭ്യം പറയുന്നത് പതിവാക്കിയിരിക്കുകയാണ് ഖാസിമി എന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. സമസ്തയുടെ പണ്ഡിത സഭ ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

മുന്‍ എസ്‌വൈഎസ് ഭാരവാഹിയായിരുന്നു റഹ്മത്തുള്ള ഖാസിമി. ലീഗ് നേതാവായ അബ്ദുള്‍ സമദ് സമദാനിയെ പേരെടുത്ത് പറയാതെ തൊപ്പിയിട്ട എംപി എന്ന് വിശേഷിപ്പിച്ചാണ് ഖസാമി പ്രഭാഷണങ്ങളില്‍ അധിക്ഷേപിക്കുന്നത്. കള്ള വഹാബിയാണ് ഈ എംപിയെന്നും സുന്നികളെ വഹാബിസത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഹമുക്കാണ് ഇയാളെന്നുമാണ് ഖാസിമിയുടെ ആക്ഷേപം. സുന്നി പ്രസ്ഥാനത്തെ അയാള്‍ നശിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലീഗിന്റെ മറ്റ് നേതാക്കളെയും അദ്ദേഹം വിമര്‍ശിക്കുന്നു. ലീഗ് എംഎല്‍എമാരല്ല, കേന്ദ്ര സര്‍ക്കാരാണ് തനിക്ക് റേഷന്‍ കാര്‍ഡ് നല്‍കിയതെന്ന് ഖാസിമി ചില സ്ഥലങ്ങളില്‍ പറഞ്ഞത് ലീഗ് പ്രവര്‍ത്തകരെയും നേതാക്കളെയും ഏറെ അസ്വസ്ഥപ്പെടുത്തിയിരുന്നു.

ലീഗില്‍ വഹാബികളുടെ സ്വാധീനം ഏറുന്നു എന്ന ധാരണയില്‍ നിന്നാണ് സമസ്തയും ലീഗും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്. സുന്നികള്‍ ആധിപത്യം ഉറപ്പിച്ചിരുന്ന വഖഫ് പോലും വഹാബികള്‍ കൈയടക്കിയത് ലീഗിന്റെ മറവിലാണെന്ന ആരോപണങ്ങളുയര്‍ന്നപ്പോള്‍ ഭിന്നത രൂക്ഷമാവുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സമസ്തയുടെ മതപ്രഭാഷകരില്‍ നിന്നും നേതാക്കളില്‍ നിന്നും നിരന്തരം ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

Tags: Muslim Leagueസമസ്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

പുതിയ വാര്‍ത്തകള്‍

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.