Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഈദ്-അക്ഷയതൃതീയ രാത്രിയില്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ കലാപം; നാല് പൊലീസുകാര്‍ക്കും നിരവധി പേര്‍ക്കും പരിക്ക്; പൊലീസ് വാഹനം കത്തിച്ചു

ഈദ്-ഉല്‍- ഫിത്തറും അക്ഷയതൃതീയയും ആഘോഷിക്കപ്പെട്ട തിങ്കളാഴ്ച ദിവസം രാത്രിയോടെ രാജസ്ഥാനിലെ ജോധ്പൂരില്‍ വര്‍ഗ്ഗീയ കലാപം. ഇരുസമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നാല് പൊലീസുകാര്‍ക്കും പന്ത്രണ്ടോളം സാധാരണക്കാര്‍ക്കും പരിക്കേറ്റു. ഒരു പൊലീസ് ജീപ്പ് കത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2022, 03:53 pm IST
in India

ജയ് പൂര്‍: ഈദ്-ഉല്‍- ഫിത്തറും അക്ഷയതൃതീയയും ആഘോഷിക്കപ്പെട്ട തിങ്കളാഴ്ച ദിവസം രാത്രിയോടെ രാജസ്ഥാനിലെ ജോധ്പൂരില്‍ വര്‍ഗ്ഗീയ കലാപം. ഇരുസമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നാല് പൊലീസുകാര്‍ക്കും പന്ത്രണ്ടോളം സാധാരണക്കാര്‍ക്കും പരിക്കേറ്റു. ഒരു പൊലീസ് ജീപ്പ് കത്തിച്ചു.

ജോധ്പൂരിലെ ബിസ് സര്‍ക്കിളിലെ ബാല്‍മുകണ്ഡില്‍ ഒരു മതക്കൊടി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ കലാപമാണ് അക്രമാസക്തമായത്. ഇരുവിഭാഗങ്ങളും കല്ലേറ് തുടങ്ങിയതോടെ പൊലീസ് ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതകപ്രയോഗവും നടത്തി. ജോധ്പൂരില്‍ വ്യാജവാര്‍ത്തകള്‍ പരക്കാതിരിക്കാന്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചു. നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദയ്‌മന്ദിര്‍, നഗോരി ഗേറ്റ്, ഖാണ്ഡ ഫാല്‍സ, പ്രതാപ് നഗര്‍, ദേവ് നഗര്‍, സൂര്‍ നഗര്‍, സര്‍ദാര്‍പുര എന്നീ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മെയ് നാല് അര്‍ധരാത്രിവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ ചൊവ്വാഴ്ച ജലോറി ഗേറ്റില്‍ വീണ്ടും കല്ലേറുണ്ടായി. ഇതേ തുടര‍്ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ സ്ഥിതി ശാന്തമാണെന്നും പൊലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തുമെന്നും ജോധ്പൂര്‍ പൊലീസ് കമ്മീഷണര്‍ നവ്ജ്യോതി ഗൊഗോയ് പറഞ്ഞു.

ചൊവ്വാഴ്ച രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി പ്രകടനം നടത്തി. കരൗലിയില്‍ ഹിന്ദു പുതുവത്സരദിനത്തിന് നടന്ന റാലിക്കെതിരെ കല്ലേറ് ആസൂത്രണം ചെയ്ത മുസ്ലിം നേതാവിനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തിട്ടില്ല. അതിനിടയിലാണ് ജോധ്പൂരിലെ അക്രമം നടന്നത്. കുറ്റവാളികളെ കയറൂരി വിടുകയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടെന്ന് ബിജെപി എംഎല്‍എ സൂര്യകാന്ത് വ്യാസ് പറ‍ഞ്ഞു. പൊലീസ് അക്രമസ്ഥലത്ത് വെറും മൂകസാക്ഷികളായിരുന്നുവെന്നും സൂര്യകാന്ത് വ്യാസ് പറഞ്ഞു. നിരവധി പത്രപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

ന്യനപക്ഷ പ്രീണനം മൂലം രാജസ്ഥാനില്‍ ക്രമസമാധാനപാലം നടക്കുന്നില്ല. സര്‍ക്കാരിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് കരൗലിയില്‍ കലാപം നടന്നത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഭരണത്തില്‍ മാത്രം ഇത്തരം കലാപം നടക്കുന്നു?-രാജസ്ഥാനിലെ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ ചോദിക്കുന്നു.

Tags: ജലോറി ഗേറ്റ്അശോക് ഗെലോട്ട്രാജസ്ഥാന്‍അശോക് ഗെഹ് ലോട്ട്നിരോധനാജ്ഞജോധ്പൂര്‍മുസ്ലിം പ്രീണനംകരോലികരോലി വര്‍ഗ്ഗീയ കലാപംജോധ്പൂര്‍ കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ എബിവിപി സംഘടിപ്പിച്ച ന്യായ ഹുംകാര്‍ സഭയെ ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ അഭിവാദ്യം ചെയ്യുന്നു
India

രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം; സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ന്യായ ഹുംകാര്‍ സഭ

Editorial

കണ്ണുകാണാത്തവരും കാതു കേള്‍ക്കാത്തവരും

India

പന്ത്രണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ചു; മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ചൂളയില്‍ നിന്ന്; സംഭവം രാജസ്ഥാനില്‍

India

വീട് ചുമരില്‍ ബിജെപി അനുകൂല മുദ്രാവാക്യം എഴുതിയ മുസ്ലിം സ്ത്രീക്ക് രാജസ്ഥാനില്‍ ക്രൂരമര്‍ദ്ദനം; സ്വന്തം സമുദായക്കാര്‍ അടിച്ചുകൊല്ലാനും ശ്രമിച്ചു

India

ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ ലംഘിച്ച് യോഗത്തിനെത്തിയ ഒമ്പത് എസ് ഡിപിഐ പ്രവർത്തകരെ യുപി പോലീസ് പിടികൂടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.