Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മെഡിക്കല്‍ കോളജല്ലേ, വൃത്തി വേണ്ടേ; ആശുപത്രി വളപ്പില്‍ മലിനജലം കെട്ടി നില്‍ക്കുന്നത് മുട്ടൊപ്പം ഉയരത്തിൽ, രാത്രിയും പകലും മാസ്‌ക് ധരിച്ച് പരിസരവാസികൾ

ഔട്ട് പേഷ്യന്റ് വിഭാഗത്തിലെ മൂന്ന് നിലകളിലെ ബാത്ത് റൂം പൈപ്പുകള്‍ ഒരേ പോലെ പൊട്ടി ഒഴുകുകയാണ്. ഒരു തുള്ളി വെള്ളം പോലും ടാങ്കിലേക്ക് ഒഴുകുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2022, 03:41 pm IST
in Kollam
മാലിന്യം പൊട്ടിയൊഴുകുന്നു

മാലിന്യം പൊട്ടിയൊഴുകുന്നു

ചാത്തന്നൂര്‍: പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് സമീപത്ത് താമസിക്കുന്നവര്‍ക്ക് വീട്ടിലും മാസ്‌ക് മാറ്റാന്‍ നിര്‍വാഹമില്ലാതായി. കൊവിഡ് ജാഗ്രതയാണെന്നു കരുതിയെങ്കില്‍ തെറ്റി, തോട്ടില്‍ നിന്നുള്ള അതിരൂക്ഷ ദുര്‍ഗന്ധം സഹിക്കാനാവാതെ മാസ്‌ക് ധരിച്ച് പോകുന്നതാണ്. മെഡിക്കല്‍ കോളേജിന്റെ ശുചിമുറികളില്‍ നിന്നും ടാങ്കുകളിലേക്ക് പോകുന്ന പൈപ്പുകള്‍ പൊട്ടിയൊഴുകുന്നത് മൂലമുള്ള ദുര്‍ഗന്ധം കാരണം 24 മണിക്കൂറും മൂക്കുപൊത്തി കഴിയേണ്ട അവസ്ഥയിലാണ് സമീപത്തുള്ള വീട്ടുകാരും, ഹോസ്റ്റലിലും ക്വാര്‍ട്ടേഴ്‌സ് പരിസരത്തും താമസിക്കുന്നവരും.  

ദുര്‍ഗന്ധത്തില്‍ നിന്നും രക്ഷതേടിയാണ് രാത്രിയും പകലും മാസ്‌ക് ധരിക്കുന്നത്. മിക്കപ്പോഴും ചീമുട്ടയുടെ ഗന്ധമാണ് ഇവിടെ നിന്ന് ഉയരുന്നത്. ചിലപ്പോള്‍ വിസര്‍ജ്യത്തിന്റെ അതിരൂക്ഷ ദുര്‍ഗന്ധവും. മെഡിക്കല്‍കോളേജിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പൊതുവഴിയിലൂടെ മൂക്ക് പൊത്താതെ നടക്കാന്‍ കഴിയില്ല.

ഒാക്‌സിജന്‍ പ്ലാന്റിന് സമീപം കക്കൂസ് മാലിന്യം തോട് പോലെയാണ് ഒഴുകുന്നത്. ഇന്റേണ്‍സ് ഹോസ്റ്റലിന്റെ പരിസരത്ത് ഒരു ചെറിയ മാലിന്യക്കുളം തന്നെ രൂപപ്പെട്ടു. കൂടാതെ ജീവനക്കാരും ഡോക്ടര്‍മാരും താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് പരിസരത്ത് ദുര്‍ഗന്ധം കാരണം പലരും വാടക വീടുകളിലേക്ക് മാറി. കാന്റീനില്‍ നിന്നുള്ള മലിനജലം ടാങ്കുകള്‍ നിറഞ്ഞും പൈപ്പ് പൊട്ടിയും ഒഴുകുകയാണ്. കൂടാതെ മെഡിസിന്‍ സ്റ്റോര്‍ പരിസരത്ത് മലിനജലത്തില്‍ ചവിട്ടി വേണം സ്റ്റോറില്‍നിന്നും മരുന്നുകള്‍ വാങ്ങാന്‍.  

ഔട്ട് പേഷ്യന്റ് വിഭാഗത്തിലെ മൂന്ന് നിലകളിലെ ബാത്ത് റൂം പൈപ്പുകള്‍ ഒരേ പോലെ പൊട്ടി ഒഴുകുകയാണ്. ഒരു തുള്ളി വെള്ളം പോലും ടാങ്കിലേക്ക് ഒഴുകുന്നില്ല. രോഗികളുടെ വാര്‍ഡിന്റെ പുറകിലെ പൈപ്പുകള്‍ പൊട്ടി ഒഴുകിയിട്ട് ഒരു മാസമായി. ഇവിടെ രോഗികള്‍ മൂക്കുപൊത്തിയിട്ടും രക്ഷയില്ല.

ആശുപത്രി വളപ്പില്‍ പലയിടത്തും മുട്ടൊപ്പം ഉയരത്തിലാണ് മലിനജലം കെട്ടി നില്‍ക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുന്നതാണിത്. പ്രശ്‌നത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡോക്ടര്‍മാര്‍ തന്നെ ആവശ്യപ്പെടുന്നു. മാലിന്യവും ദുര്‍ഗന്ധവും ഒഴിവാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് നാട്ടുകാര്‍ നിവേദനം നല്‍കിയിട്ടും  ഫലപ്രദമായ നടപടിയായില്ല. പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ വിവിധ ഭാഗങ്ങളില്‍ പൈപ്പുകള്‍ പൊട്ടി മാലിന്യം ഒഴുകിയിട്ടും നടപടിയെടുക്കാത്ത മെഡിക്കല്‍ കോളേജ് അധികൃതരുടെ നടപടിയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Tags: Medical CollegeWastekollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

Kerala

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു : മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ കേസെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.