Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘കുത്തബ്മീനാറിലെ പള്ളി പണിയാന്‍ 27 ക്ഷേത്രങ്ങള്‍ തകര്‍ത്തു; കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ സത്യം മറയ്‌ക്കുന്നു’, ആര്‍ക്കിയോളജിസ്റ്റ് കെ.എം. മുഹമ്മദ്

കുത്തബ് മിനാറിലെ പള്ളി പണിയാന്‍ 27 ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നതായി പ്രമുഖ പുരാവസ്തുവിദഗ്ധന്‍ കെ.എം. മുഹമ്മദ്. മധ്യപ്രദേശിലെ ഭോപാലില്‍ ആഗോള പൈതൃക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 08:36 pm IST
inIndia

ന്യൂദല്‍ഹി: കുത്തബ് മിനാറിനടുത്തുള്ള പള്ളി പണിയാന്‍ 27 ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നതായി പ്രമുഖ പുരാവസ്തുവിദഗ്ധന്‍ കെ.എം. മുഹമ്മദ്. മധ്യപ്രദേശിലെ ഭോപാലില്‍ ആഗോള പൈതൃക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുത്തബ് മിനാറിനോട് ചേര്‍ന്നുള്ള ഖുവ്വാത് അല്‍ ഇസ്ലാം പള്ളി പണിയാനാണ് 27 ക്ഷേത്രങ്ങള്‍ തകര്‍ക്കേണ്ടി വന്നത്. ഈ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കുത്തബ് മിനാറിനടുത്ത് നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. ഇതില്‍ ഗണേശ വിഗ്രഹം വരെ ഉള്‍പ്പെടും. ഇത് തെളിയിക്കുന്നത് അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നാണ്.’- കെ.എം. മുഹമ്മദ് പറഞ്ഞു.

ദല്‍ഹി ടൂറിസം വെബ്‌സൈറ്റിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. “73 മീറ്റര്‍ ഉയരമുള്ള കുത്തബ് മിനാര്‍ പണിതത് 27 ഹിന്ദു-ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്തതിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണെന്ന് വെബ്‌സൈറ്റ് പറയുന്നു. ആദ്യത്തെ മുസ്ലിം ഭരണാധികാരി കുത്തബ്ദീന്‍ ഐബക് അവസാനത്തെ ദല്‍ഹിയിലെ ഹിന്ദു ഭരണാധികാരി പൃഥ്വിരാജ് ചൗഹാനെ തോല്‍പിച്ചാണ് ഭരണം പിടിച്ചത്.”- വെബ്സൈറ്റ് പറയുന്നു.  

കെ.എം. മുഹമ്മദിന്റെ അഭിമുഖം കാണാം:

‘കുത്തബ്മീനാറിന്റെ കിഴക്കേ ഗേറ്റില്‍ ഒരു കല്ലെഴുത്ത് കാണാം. അതില്‍ 27 ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ത്തതില്‍ നിന്നും ലഭിച്ച വസ്തുക്കള്‍ ഉപയോഗിച്ചാണ് പള്ളി പണിതതെന്ന് എഴുതിയിട്ടുണ്ട്’- വെബ്‌സൈറ്റില്‍ പറയുന്നു. അതേ സമയം ഈ കുത്തബ് മിനാറും അതിനോട് ചേര്‍ന്നുള്ള പള്ളിയും ശുദ്ധമായ ഇസ്ലാമിക ഘടനയോടു കൂടിയ കെട്ടിടങ്ങളാണെന്ന് കെ.എം. മുഹമ്മദ് പറയുന്നു. ഗസ്‌നി, ഗോറി, മറ്റ് മുഗള്‍ രാജാക്കന്മാര്‍ എന്നിവരുടെ കാലത്തുള്ള മിനാരങ്ങള്‍ തന്നെയാണ് കുത്തബ് മിനാറില്‍ ഉള്ളത്.

‘മധ്യകാലഘട്ടത്തില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കെട്ടിടങ്ങള്‍ക്ക് ഇരുസമുദായങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ ഏറ്റവും വലി തെറ്റ് അവര്‍ സത്യം മറച്ചുവെച്ചു എന്നതാണ്. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. ഇനിയും സത്യം മറച്ചുവെച്ച് ഒരു നേട്ടവുമില്ല’- കെ.എം. മുഹമ്മദ് എബിപി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് വൈകിയതിന് പ്രധാനകാരണം കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ മുസ്ലിങ്ങളെ പ്രകോപിപ്പിച്ചതുകൊണ്ടാണെന്നും മുഹമ്മദ് കുറ്റപ്പെടുത്തുന്നു.

ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ കുത്തബ് മിനാറിനടുത്ത് പഴയ ക്ഷേത്രങ്ങള്‍ പുതുക്കി പണിയണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യം മുഴക്കിയിട്ടുണ്ട്. 

Tags: മുഗള്‍ രാജവംശംഖുവ്വാത് അല്‍ ഇസ്ലാം പള്ളിആര്‍ക്കിയോളജിസ്റ്റ് കെ.എം. മുഹമ്മദ്mosqueകമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ക്ഷേത്രംകുത്തബ്മീനാര്‍വിഎച്ച്പിരാമക്ഷേത്രംവിശ്വഹിന്ദു പരിഷത്ത്‌ഇസ്ലാംഅയോധ്യക്ഷേത്രഭൂമി വിവാദംമുഗള്‍ ചക്രവര്‍ത്തി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ശത്രുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ച ദുര്‍ഗ്ഗാക്ഷേത്രം (ഇടത്ത്) കര്‍ണ്ണാടകയിലെ ബാഗല്‍കോട്ടില്‍ ശിവജി ജയന്തിയോട് അനുബന്ധിച്ച് നടന്ന കലാപം (വലത്ത്)
India

മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള; കര്‍ണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രയിലും വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ട് കലാപം

Kerala

സമസ്തയുടെ ഏത് ആവശ്യത്തിനും ഒപ്പമുണ്ടാകും; 7.50 കോടി രൂപ ചിലവില്‍ പള്ളി പണിത് നല്‍കും-എം എ യൂസഫലി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ ബാങ്കുകള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.