Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘കുത്തബ്മീനാറിലെ പള്ളി പണിയാന്‍ 27 ക്ഷേത്രങ്ങള്‍ തകര്‍ത്തു; കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ സത്യം മറയ്‌ക്കുന്നു’, ആര്‍ക്കിയോളജിസ്റ്റ് കെ.എം. മുഹമ്മദ്

കുത്തബ് മിനാറിലെ പള്ളി പണിയാന്‍ 27 ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നതായി പ്രമുഖ പുരാവസ്തുവിദഗ്ധന്‍ കെ.എം. മുഹമ്മദ്. മധ്യപ്രദേശിലെ ഭോപാലില്‍ ആഗോള പൈതൃക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 08:36 pm IST
in India

ന്യൂദല്‍ഹി: കുത്തബ് മിനാറിനടുത്തുള്ള പള്ളി പണിയാന്‍ 27 ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നതായി പ്രമുഖ പുരാവസ്തുവിദഗ്ധന്‍ കെ.എം. മുഹമ്മദ്. മധ്യപ്രദേശിലെ ഭോപാലില്‍ ആഗോള പൈതൃക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുത്തബ് മിനാറിനോട് ചേര്‍ന്നുള്ള ഖുവ്വാത് അല്‍ ഇസ്ലാം പള്ളി പണിയാനാണ് 27 ക്ഷേത്രങ്ങള്‍ തകര്‍ക്കേണ്ടി വന്നത്. ഈ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കുത്തബ് മിനാറിനടുത്ത് നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. ഇതില്‍ ഗണേശ വിഗ്രഹം വരെ ഉള്‍പ്പെടും. ഇത് തെളിയിക്കുന്നത് അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നാണ്.’- കെ.എം. മുഹമ്മദ് പറഞ്ഞു.

ദല്‍ഹി ടൂറിസം വെബ്‌സൈറ്റിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. “73 മീറ്റര്‍ ഉയരമുള്ള കുത്തബ് മിനാര്‍ പണിതത് 27 ഹിന്ദു-ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്തതിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണെന്ന് വെബ്‌സൈറ്റ് പറയുന്നു. ആദ്യത്തെ മുസ്ലിം ഭരണാധികാരി കുത്തബ്ദീന്‍ ഐബക് അവസാനത്തെ ദല്‍ഹിയിലെ ഹിന്ദു ഭരണാധികാരി പൃഥ്വിരാജ് ചൗഹാനെ തോല്‍പിച്ചാണ് ഭരണം പിടിച്ചത്.”- വെബ്സൈറ്റ് പറയുന്നു.  

കെ.എം. മുഹമ്മദിന്റെ അഭിമുഖം കാണാം:

‘കുത്തബ്മീനാറിന്റെ കിഴക്കേ ഗേറ്റില്‍ ഒരു കല്ലെഴുത്ത് കാണാം. അതില്‍ 27 ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ത്തതില്‍ നിന്നും ലഭിച്ച വസ്തുക്കള്‍ ഉപയോഗിച്ചാണ് പള്ളി പണിതതെന്ന് എഴുതിയിട്ടുണ്ട്’- വെബ്‌സൈറ്റില്‍ പറയുന്നു. അതേ സമയം ഈ കുത്തബ് മിനാറും അതിനോട് ചേര്‍ന്നുള്ള പള്ളിയും ശുദ്ധമായ ഇസ്ലാമിക ഘടനയോടു കൂടിയ കെട്ടിടങ്ങളാണെന്ന് കെ.എം. മുഹമ്മദ് പറയുന്നു. ഗസ്‌നി, ഗോറി, മറ്റ് മുഗള്‍ രാജാക്കന്മാര്‍ എന്നിവരുടെ കാലത്തുള്ള മിനാരങ്ങള്‍ തന്നെയാണ് കുത്തബ് മിനാറില്‍ ഉള്ളത്.

‘മധ്യകാലഘട്ടത്തില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കെട്ടിടങ്ങള്‍ക്ക് ഇരുസമുദായങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ ഏറ്റവും വലി തെറ്റ് അവര്‍ സത്യം മറച്ചുവെച്ചു എന്നതാണ്. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. ഇനിയും സത്യം മറച്ചുവെച്ച് ഒരു നേട്ടവുമില്ല’- കെ.എം. മുഹമ്മദ് എബിപി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് വൈകിയതിന് പ്രധാനകാരണം കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ മുസ്ലിങ്ങളെ പ്രകോപിപ്പിച്ചതുകൊണ്ടാണെന്നും മുഹമ്മദ് കുറ്റപ്പെടുത്തുന്നു.

ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ കുത്തബ് മിനാറിനടുത്ത് പഴയ ക്ഷേത്രങ്ങള്‍ പുതുക്കി പണിയണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യം മുഴക്കിയിട്ടുണ്ട്. 

Tags: മുഗള്‍ രാജവംശംഖുവ്വാത് അല്‍ ഇസ്ലാം പള്ളിആര്‍ക്കിയോളജിസ്റ്റ് കെ.എം. മുഹമ്മദ്mosqueകമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ക്ഷേത്രംകുത്തബ്മീനാര്‍വിഎച്ച്പിരാമക്ഷേത്രംവിശ്വഹിന്ദു പരിഷത്ത്‌ഇസ്ലാംഅയോധ്യക്ഷേത്രഭൂമി വിവാദംമുഗള്‍ ചക്രവര്‍ത്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ശത്രുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ച ദുര്‍ഗ്ഗാക്ഷേത്രം (ഇടത്ത്) കര്‍ണ്ണാടകയിലെ ബാഗല്‍കോട്ടില്‍ ശിവജി ജയന്തിയോട് അനുബന്ധിച്ച് നടന്ന കലാപം (വലത്ത്)
India

മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള; കര്‍ണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രയിലും വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ട് കലാപം

Kerala

സമസ്തയുടെ ഏത് ആവശ്യത്തിനും ഒപ്പമുണ്ടാകും; 7.50 കോടി രൂപ ചിലവില്‍ പള്ളി പണിത് നല്‍കും-എം എ യൂസഫലി

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐക്ക് വിടണമെന്നും ദേവസ്വം ഭരണം സര്‍ക്കാര്‍ വിട്ടൊഴിയണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയില്‍ ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച ധര്‍ണ വിശ്വഹിന്ദു പരിഷത്ത് അന്തര്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണം: ഡോ. അലോക് കുമാര്‍

Kerala

100 മുസ്ലിം പള്ളികള്‍ ഉണ്ടെങ്കിലും പുതിയ പളളിക്ക് അനുമതി നിഷേധിക്കാമോ: കേരള ഹൈക്കോടതിയോട് ചോദ്യവുമായി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.