Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വ്യാപാരസ്ഥാപനം അടിച്ചുതകര്‍ത്ത സംഭവം: പോലീസ് ഗുണ്ടകള്‍ക്കൊപ്പമെന്ന് ഉടമ

പ്രതിവര്‍ഷം ഒരുകോടി രൂപയ്‌ക്ക് മേല്‍ സര്‍ക്കാരിലേയ്‌ക്ക് നികുതി അടയ്‌ക്കുകയും, 45 ജീവനക്കാര്‍ തൊഴില്‍ ചെയ്ത് ജീവിക്കുകയും 2 കോടി രൂപ ബാങ്ക് വായ്‌പയുമുള്ള സ്ഥാപനത്തെയാണ് ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 04:00 pm IST
in Kollam

കൊല്ലം: കരുനാഗപ്പള്ളി രശ്മി ഹാപ്പി ഹോം അപ്ലയന്‍സസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പോലീസ്, അക്രമം നടത്തിയ ഗുണ്ടകളോടൊപ്പമെന്നും ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും രശ്മി ഹോം ഉടമ കെ. രവീന്ദ്രന്‍. കെട്ടിട ഉടമയുമായി ഒരു തരത്തിലുള്ള തര്‍ക്കവും നിലവിലില്ല. ഒരു കോടതിയിലും കേസുകളോ പോലീസ് സ്റ്റേഷനുകളില്‍ പരാതികളോ ഇല്ല. മധ്യസ്ഥര്‍ മുഖേന എന്തെങ്കിലും തരത്തിലുള്ള ധാരണകളോ അതിന്റെ ലംഘനങ്ങളോ നടന്നിട്ടില്ല. ആകെ ലഭിച്ചത് ഏപ്രില്‍ 13ലെ കത്തും ഏപ്രില്‍ 16ല്‍ കരുനാഗപ്പള്ളി മുന്‍സിഫ് കോടതിയില്‍ നിന്നുള്ള കാവിയറ്റുമാണ്. കൊല്ലം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിവര്‍ഷം ഒരുകോടി രൂപയ്‌ക്ക് മേല്‍ സര്‍ക്കാരിലേയ്‌ക്ക് നികുതി അടയ്‌ക്കുകയും, 45 ജീവനക്കാര്‍ തൊഴില്‍ ചെയ്ത് ജീവിക്കുകയും 2 കോടി രൂപ ബാങ്ക് വായ്‌പയുമുള്ള സ്ഥാപനത്തെയാണ് ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാര്‍ പ്രതികളുടെയും ഗുണ്ടകളുടെയും സാന്നിധ്യത്തില്‍ പറഞ്ഞത് രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാപനം ഒഴിഞ്ഞ് കൊടുക്കാമെന്ന് ഉറപ്പ് നല്‍കിയാല്‍ ഇവരുടെ അക്രമം നിര്‍ത്തിക്കാമെന്നാണ്. പോലീസിന്റെ സാന്നിധ്യത്തില്‍ തന്നെ വലിയത്ത് സെന്‍ട്രല്‍ സ്‌കൂളിന്റെ മൂന്ന് ബസ്സുകളില്‍ അക്രമം നടത്തിയ ഗുണ്ടകള്‍ കയറി പോയെന്നും സ്ഥാപന ഉടമ ആരോപിച്ചു.

ഹൈവേയുമായി ബന്ധപ്പെട്ട് പൊളിക്കേണ്ട കെട്ടിട ഭാഗങ്ങള്‍ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടതു പ്രകാരം മാര്‍ച്ച് മാസം ആദ്യം മുതല്‍ തന്നെ ആ ഭാഗങ്ങള്‍ ഒഴിവാക്കി ഏത് സമയത്തും പൊളിച്ചു മാറ്റാവുന്ന തരത്തില്‍ സൗകര്യപ്പെടുത്തിയിരുന്നതായും രവീന്ദ്രന്‍ അറിയിച്ചു. മുന്‍ എഗ്രിമെന്റ് പ്രകാരം കെട്ടിടത്തിനുള്ളിലെ എല്ലാവിധ പരിഷ്‌കാരങ്ങളും നിര്‍മിതികളും സ്വന്തം ചെലവിലാണ് ചെയ്തിരുന്നത്.

എഗ്രിമെന്റ് പ്രകാരം ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന് നഷ്ടം വന്നാല്‍ ബാക്കി നിലവിലുള്ള കെട്ടിട ഭാഗം മാറ്റങ്ങള്‍ വരുത്തി എനിക്ക് തന്നെ തന്നു കൊള്ളാം എന്ന ഉറപ്പിന്മേലാണ് വാടക കരാര്‍ എഴുതിയിട്ടുള്ളത്. അപ്രകാരം സുരക്ഷയ്‌ക്ക് വേണ്ടി മുന്‍വശത്തെ ഷട്ടറുകള്‍ അകത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.

കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗ്ഷനില്‍ ഐശ്വര്യ ആഡിറ്റോറിയം എന്ന പേരിലുള്ള കെട്ടിടം 2014 ഡിസംബര്‍ മുതല്‍ വാടക എഗ്രിമെന്റ് എഴുതി പഴയ ആഡിറ്റോറിയം 60 ലക്ഷം രൂപക്ക് മേല്‍ ചെലവഴിച്ച് ഉടമസ്ഥരുടെ അനുമതിയോട് കൂടി വേണ്ട മാറ്റങ്ങള്‍ വരുത്തി 2015 ജൂലൈ മുതല്‍ വാടക കൊടുത്ത് 2015 ആഗസ്റ്റ് 2ന് ഉദ്ഘാടനം ചെയ്ത് രശ്മി ഹാപ്പി ഹോം എന്ന പേരില്‍ ഹോം അപ്ലയന്‍സസ് സ്ഥാപനം പ്രവര്‍ത്തിച്ചു വന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: attackkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.