Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ബെംഗളൂരുവിന്റെ പശ്ചാത്തലത്തില്‍ പത്ത് കഥകള്‍; ജനശ്രദ്ധ നേടി ‘ചില നിറങ്ങള്‍’; മലയാളത്തിന്റെ അഭിമാനമായി പ്രേംരാജ്

വ്യത്യസ്ഥ പ്രമേയങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് ഈ ചെറുകഥാ സമാഹാരം. തന്റെ ജീവിതത്തിലെ ചില അനുഭവങ്ങളും നഗരത്തിലെ ചില നിരീക്ഷണങ്ങളുമാണ് പ്രേംരാജ് പത്ത് കഥകളായി രചിച്ചിരിക്കുന്നത്. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മനുഷ്യരുടെ മനസ്സിലേക്ക് വിവിധങ്ങളായ വര്‍ണങ്ങളായി സന്നിവേശിപ്പിക്കാന്‍ പ്രേംരാജിന് കഴിഞ്ഞിട്ടുണ്ട്.

ഷാല്‍ രാമചന്ദ്രന്‍ by ഷാല്‍ രാമചന്ദ്രന്‍
Apr 12, 2022, 06:50 pm IST
in Literature

ബെംഗളൂരു: ബെംഗളൂരുവിന്റെ പശ്ചാത്തലത്തില്‍ ചില നിറങ്ങള്‍ എന്ന പേരില്‍ രചിക്കപ്പെട്ട മലയാളിയുടെ ചെറുകഥാ പുസ്തകം ജനശ്രദ്ധ ആകര്‍ഷിക്കുന്നു. കാസര്‍ഗോഡ് സ്വദേശിയും ബെംഗളൂരുവിലെ മീഡിയ ഫ്രീലാന്‍സറുമായ പ്രേംരാജ് കെ.കെയാണ് പത്തുകഥകള്‍ അടങ്ങിയ ചെറുകഥാ പുസ്തകം രചിച്ചിരിക്കുന്നത്.

വ്യത്യസ്ഥ പ്രമേയങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് ഈ ചെറുകഥാ സമാഹാരം. തന്റെ ജീവിതത്തിലെ ചില അനുഭവങ്ങളും നഗരത്തിലെ ചില നിരീക്ഷണങ്ങളുമാണ് പ്രേംരാജ് പത്ത് കഥകളായി രചിച്ചിരിക്കുന്നത്. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മനുഷ്യരുടെ മനസ്സിലേക്ക് വിവിധങ്ങളായ വര്‍ണങ്ങളായി സന്നിവേശിപ്പിക്കാന്‍ പ്രേംരാജിന് കഴിഞ്ഞിട്ടുണ്ട്. നഗരത്തിന്റെ കാണാക്കാഴ്‌ച്ചകളിലേക്കും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്കും കേന്ദ്രീകരിക്കുന്ന കഥകള്‍ക്ക് മാനവികതയുടെ നീലാകാശം സൃഷ്ടിക്കാന്‍ കഴിയുന്നു.  

ഒരു ജോഡി ചെരിപ്പും അഞ്ച് ജോഡി ഷൂസും, ചില നിറങ്ങള്‍, കത്തേഹാലു, ഗൃഹപ്രവേശം, ബാല്‍ക്കണിക്കഥകള്‍, ഇസ്‌പൈസി ഡാബ തുടങ്ങിയ കഥകളാണ് പുസ്തകത്തില്‍ ഉള്ളത്. തങ്ങളുടെ കുട്ടിക്കാലത്തെ അനുഭവങ്ങളും നമ്മുടെ വേണ്ടപ്പെട്ടവര്‍ അനുഭവിച്ച മറ്റുചില ജീവിത സാഹചര്യങ്ങളുമൊക്കെയാണ് ഇതിലെ കഥകളിലൂടെ കടന്നു പോകുന്നതെന്നാണ് വായനക്കാര്‍ തന്നെ ഭൂരിഭാഗവും പറയുന്നത്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ പ്രായഭേദമന്യേ നിരവധി പേരാണ് പ്രേംരാജിന്റെ ചെറുകഥാ പുസ്തകത്തിന് അഭിനന്ദനം അറിയിച്ച് ദിനംപ്രതി രംഗത്തെത്തുന്നത്. പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് കാസര്‍ഗോഡ് ചെറുവത്തൂര്‍ കുട്ടമത്ത് സകൂളിലെ ഹെഡ്മാസ്റ്റര്‍ കെ.ജയചന്ദ്രനാണ്.  

പ്രശസ്ത തിരക്കഥാകൃത്ത് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സിനിമാ താരങ്ങളായ ഉണ്ണീമുകുന്ദന്‍, റിയാസ്ഖാന്‍, വിജി തമ്പി, ജിഷ്ണു നായര്‍ ഉള്‍പ്പെടെയുള്ളവര്‍ പുസ്തകം വാങ്ങി വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.  

ബെംഗളൂരുവിലെ തിരക്കിട്ട ജീവിതത്തിനിടയില്‍ ചെറു സിനിമകളുടെ തിരക്കഥ, സംവിധാനം എന്നിവയ്‌ക്കൊപ്പം ഓണ്‍ലൈനില്‍ ചെറുകഥകള്‍ എഴുതാനുള്ള സമയം കൂടി കണ്ടെത്തുന്നുണ്ട് ഈ ചെറുപ്പക്കാരന്‍. കഴിഞ്ഞ 21 വര്‍ഷമായി ബെംഗളൂരുവില്‍ താമസിക്കുന്ന പ്രേംരാജ് പരേതരായ റിട്ട. അധ്യാപകന്‍ മാധവന്‍ നായരുടേയും സരസ്വതി അമ്മയുടേയും മകനാണ്. ഭാര്യ: പ്രീതി. 100 രൂപ വില വരുന്ന തന്റെ ഈ ചെറുകഥാ പുസ്തകം ഫഌപ്പ്കാര്‍ട്ടിലൂടെയും ബുക്ക് ചെയ്യുവാന്‍ സാധിക്കുമെന്ന് പ്രേംരാജ് പറയുന്നു. 

Tags: Bengaluruകഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റീൽസിനു വേണ്ടി പിതാവിനെ ചാക്കിലാക്കി കൊറിയർ ഓഫീസിലെത്തിച്ചു മകൻ: ട്വിസ്റ്റുമായി പോലീസ്, മാപ്പ് അപേക്ഷ റീലും പോസ്റ്റ് ചെയ്യിപ്പിച്ചു

India

ദോശ കഴിക്കുന്നതിനിടെ തര്‍ക്കം: ബംഗളുരുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, കൊലപാതകം അബദ്ധത്തില്‍ കാലിൽ ചവിട്ടിയതിന്

India

സ്വർണം കവരാൻ കുടിവെള്ളം ചോദിച്ചെത്തി ; വയോധികയെ കുത്തികൊലപ്പെടുത്തിയത് അയൽവാസി

India

മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ; നടുക്കുന്ന ക്രൂരകൃത്യം ബംഗളുരുവിൽ, കൊലപാതകം ജോലിയില്ലാത്തതിന്റെ പേരിൽ പരിഹസിച്ചതിന്

Kerala

കേരളത്തിലും ബെംഗളൂരുവിലുമായി പോറ്റിക്ക് 30 കോടിയുടെ ഭൂസ്വത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.