Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുസാറ്റ് ഹോളി ആഘോഷത്തിനിടെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആക്രമണം:ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍; പോലീസ് നടപടി വൈകിച്ചതായി ആരോപണം

അമിനിറ്റി സെന്ററിന്റെ മുമ്പില്‍ നടത്തിയ ആഘോഷത്തിനിടയിലായിരുന്നു 2 വിദ്യാര്‍ത്ഥിനികളോട് മാനവ് അപമര്യാദയായി പെരുമാറിയത്. ഇവരില്‍ ഒരാള്‍ കളമശേരി പോലീസ് സ്റ്റേഷനില്‍ അന്നു തന്നെ പരാതി നല്‍കി.

Janmabhumi Online by Janmabhumi Online
Apr 9, 2022, 02:03 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി :  കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികളെ ആക്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനെ സംരക്ഷിക്കാന്‍ ശ്രമമെന്ന ആരോപണം. കുസാറ്റ് ഹോളി ആഘോഷത്തിനിടെ വിദ്യാര്‍ത്ഥിനികളെ ആക്രമിച്ച മൂന്നാം വര്‍ഷ ബി വോക് വിദ്യാര്‍ത്ഥിയായ മാനവ് അഷറഫിനെ വിദ്യാര്‍ത്ഥിയാണെന്ന് കാണിച്ച് കേസ് മുക്കാന്‍ ശ്രമം നടന്നതായാണ് ആരോപണം. മാര്‍ച്ച് 18ന് നടന്ന ഹോളി ആഘോഷത്തിനിടെയാണ് അപമാനിച്ചതായി വിദ്യാര്‍ത്ഥിനികള്‍ പോലീസില്‍ പരാതി നല്‍കിയത്.

അമിനിറ്റി സെന്ററിന്റെ മുമ്പില്‍ നടത്തിയ ആഘോഷത്തിനിടയിലായിരുന്നു 2 വിദ്യാര്‍ത്ഥിനികളോട് മാനവ് അപമര്യാദയായി പെരുമാറിയത്. ഇവരില്‍ ഒരാള്‍ കളമശേരി പോലീസ് സ്റ്റേഷനില്‍ അന്നു തന്നെ പരാതി നല്‍കി. വിദ്യാര്‍ത്ഥിനിയുടെ മൊഴിയെടുത്ത പോലീസ് മാനവിനോടു സ്റ്റേഷനില്‍ വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഹാജരായില്ല. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു ബെംഗളൂരുവിലേക്കു കടന്നു. അവിടെ നിന്നു മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുകയും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.

ഇതിനിടെ വിദ്യാര്‍ഥിനികള്‍ കുസാറ്റ് റജിസ്ട്രാര്‍ക്കു നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ ഇന്റേണല്‍ കംപ്ലയ്ന്റ്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനവിനെ 24നു സസ്‌പെന്‍ഡ് ചെയ്യുകയും വിശദമായ അന്വേഷണത്തിനു സര്‍വകലാശാല ഉത്തരവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് മറ്റൊരു വിദ്യാര്‍ത്ഥിനി തന്നോടു മാനവ് അപമര്യാദയായി പെരുമാറിയെന്നു കാണിച്ചു സ്റ്റേഷനിലെത്തി മൊഴി നല്‍കി. ഇതിനെ തുടര്‍ന്നാണ് പോലീസ് മാനവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മാനവിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി കുസാറ്റും അറിയിച്ചിട്ടുണ്ട്.  

ചാവക്കാട് വട്ടേക്കാട് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയാണ് റിമാന്‍ഡിലായ മാനവ്. വിദ്യാര്‍ത്ഥികളോട് അപമര്യാദയായി സംസാരിക്കുകയും അവരെ ആക്രമിച്ചെന്ന് പോലീസില്‍ പരാതി നല്‍കിയിട്ടും ഡിവൈഎഫ്‌ഐ നേതാവിനോട് നടപടി സ്വീകരിക്കാന്‍ വൈകി. അത് ഇയാള്‍ക്ക് ജാമ്യം നേടാന്‍സഹായമായെന്നും ആരോപണമുണ്ട്.

Tags: ഡിവൈഎഫ്ഐഡിവൈഎഫ്ഐ നേതാവ്കുസാറ്റ്Kalamassery
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കളമശേരി ഗവ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Kerala

പോളിടെക്‌നിക് കോളെജിലെ കഞ്ചാവ് വേട്ട : ഒരാള്‍ കൂടി പിടിയില്‍, പ്രതി ഹോസ്റ്റലിൽ ലഹരിയെത്തിച്ചയാളെന്ന് സംശയം

Kerala

ക്യാമ്പസിൽ ലഹരി കടത്തുന്നു , പ്രിൻസിപ്പൾ പോലീസിന് നൽകിയ കത്ത് നിർണായകമായി : കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്

News

കഞ്ചാവ് കേസില്‍ പിടിച്ചതിന് പതിവ് ന്യായീകരണം; എസ്എഫ്‌ഐ പ്രവര്‍ത്തകന് ഉണ്ടായത് ജാഗ്രതക്കുറവെന്ന് സംസ്ഥാന സെക്രട്ടറി

main

കളമശ്ശേരി പോളിടെക്‌നിക് കോളേജിന്റെ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് പിടികൂടിയത് 2 കിലോ കഞ്ചാവ്; എസ്എഫ്‌ഐ നേതാവടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies