Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അക്രമാസക്തരായ കാപാലികരില്‍ നിന്നും പിഞ്ചുകുഞ്ഞിനെ രക്ഷിച്ച നെത്രേഷ് ശര്‍മ്മയ്‌ക്ക് കയ്യടിയില്ല; ‘അല്ലാഹു അക്ബര്‍’ വിളിച്ച മസ്‌കാന്‍ ഖാന് കയ്യടി

രാജസ്ഥാനിലെ കരോലിയില്‍ വര്‍ഗ്ഗീയ കലാപം നടക്കുമ്പോള്‍ അക്രമികളുടെ ഇടയില്‍ നിന്നും ഒരു പിഞ്ചുകുഞ്ഞിനെ മാറോട് ചേര്‍ത്ത് പിടിച്ച് രക്ഷിച്ചോടുന്ന പൊലീസുകാരന് കയ്യടിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ അധികം പേരില്ല.

Janmabhumi Online by Janmabhumi Online
Apr 5, 2022, 06:43 pm IST
in India
പിഞ്ചുകുഞ്ഞിനെ രക്ഷിച്ചോടുന്ന പൊലീസുകാരന്‍ നെത്രേഷ് ശര്‍മ്മ (ഇടത്ത്) ഹിജാബില്‍ ഒറ്റയ്ക്ക് പ്രതിഷേധിച്ച് കയ്യടി നേടിയ മസ്കാന്‍ ഖാന്‍ (വലത്ത്)

പിഞ്ചുകുഞ്ഞിനെ രക്ഷിച്ചോടുന്ന പൊലീസുകാരന്‍ നെത്രേഷ് ശര്‍മ്മ (ഇടത്ത്) ഹിജാബില്‍ ഒറ്റയ്ക്ക് പ്രതിഷേധിച്ച് കയ്യടി നേടിയ മസ്കാന്‍ ഖാന്‍ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ജയ്പൂര്‍: രാജസ്ഥാനിലെ കരോലിയില്‍ വര്‍ഗ്ഗീയ കലാപം നടക്കുമ്പോള്‍ അക്രമികളുടെ ഇടയില്‍ നിന്നും ഒരു പിഞ്ചുകുഞ്ഞിനെ മാറോട് ചേര്‍ത്ത് പിടിച്ച് രക്ഷിച്ചോടുന്ന പൊലീസുകാരന് കയ്യടിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ അധികം പേരില്ല. അതേ സമയം മാംഗ്ലൂരില്‍ ഹിജാബ് വിവാദത്തില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച മസ്‌കാന്‍ ഖാന് ദിവസങ്ങളോളമായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രകീര്‍ത്തനങ്ങള്‍ വന്നത്. ഇന്ത്യയില്‍ മാത്രമല്ല, ഇന്ത്യയ്‌ക്ക് പുറത്തും.  

കരോലിയില്‍ ഹിന്ദു പുതുവത്സരമാഘോഷ പ്രകടനത്തിന് നേരെയാണ് കല്ലേറുണ്ടായത്. തുടര്‍ന്ന് കടകളും ബൈക്കുകളും കത്തിക്കലും ആക്രമണങ്ങളും നടന്നു. എല്ലാം ആസൂത്രിതമായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ ആക്രമണങ്ങള്‍ക്കിടയിലാണ് പൊലീസുകാരനായ നെത്രേഷ് ശര്‍മ്മയുടെ ധീരമായ രക്ഷപ്പെടുത്തല്‍. ഒരു കുട്ടിയെ മാത്രമല്ല, രണ്ട് സ്ത്രീകളെയും അദ്ദേഹം രക്ഷിച്ചു.

നെത്രേഷ് ശര്‍മ്മ ഒരു പിഞ്ചുകുഞ്ഞിനെ അക്രമികളില്‍ നിന്നും രക്ഷിച്ചെടുത്ത് ജീവനും കൊണ്ട് പായുന്ന ചിത്രം ഷാംലി എസ്എസ്പി സുകിര്‍തി മാധവ് മിശ്രയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഹിന്ദു റാലി മുസ്ലിം ആധിപത്യമുള്ള പ്രദേശത്തുകൂടെ കടന്നുപോകുമ്പോഴാണ് കല്ലേറുണ്ടായത്. പിന്നീട് അന്തരീക്ഷം മാറുകയായിരുന്നു. പൊലീസുകാര്‍ ഉള്‍പ്പെടെ 43 പേര്‍ക്കാണ് പരിക്കേറ്റത്. വീടുകളും ബൈക്കുകളും കത്തിച്ച് ഇസ്ലാം സംഘങ്ങള്‍ സംഹാരതാണ്ഡവം ആടുമ്പോഴാണ് അതിനിടയിലൂടെ നെത്രേഷ് ശര്‍മ്മ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചോടിയത്.

പിറ്റേന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് നെത്രേഷ് ശര്‍മ്മയെ വിളിച്ച് അയാളുടെ ധീരതയെ അഭിനന്ദിച്ചു. രാജസ്ഥാന്‍ പൊലീസ് നെത്രോഷ് ശര്‍മ്മയെ ഹെഡ് കോണ്‍സ്റ്റബിളായി സ്ഥാനക്കയറ്റം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. എങ്കിലും സമൂഹമാധ്യമങ്ങളില്‍ വേണ്ടത്ര പ്രധാന്യം നെത്രേഷ് ശര്‍മ്മയ്‌ക്ക് കിട്ടിയില്ല. ഇയാളുടെ അഭിമുഖമോ, ഗ്രാഫിക്‌സോ, ഇയാളെക്കുറിച്ചുള്ള എഡിറ്റോറിയലോ വന്നില്ല. ആരും ഇയാളെ ‘പ്രതിരോധത്തിന്റെ പ്രതീക’മാക്കിയില്ല. ഇതെല്ലാം ഒരൊറ്റ മുദ്രാവാക്യം വിളിയില്‍ മസ്‌കാന്‍ ഖാന് ഇതെല്ലാം ലഭിച്ചിരുന്നു.

ഹീറോയെ തെരഞ്ഞെടുക്കാനുള്ള അധികാരവും അവകാശവും ജനങ്ങള്‍ക്കാണ്. കരോലിയിലെ ആളിക്കത്തുന്ന ഗലികളിലൂടെ അലങ്കാരങ്ങളേതുമില്ലാത്ത സാധാരണക്കാരനായാണഅ നെത്രേഷ് ശര്‍മ്മ ഓടിയത്. ലിബറലുകളോ, കമ്മ്യൂണിസ്റ്റുകളോ ഒന്നും നെത്രേഷ് ശര്‍മ്മയെ വാഴ്‌ത്തിപ്പാടാന്‍ തയ്യാറല്ല. കാരണം അവരുടെ ഗൂഢ അജണ്ടകള്‍ക്ക് ചേര്‍ന്ന ഒരാളല്ലല്ലോ നെത്രേഷ് ശര്‍മ്മ. 

Tags: വര്‍ഗ്ഗീയ കലാപംസ്വതന്ത്രവാദികള്‍കമ്മ്യൂണിസ്റ്റുകള്‍ലിബറല്‍ബിബി മസ്‌കാന്‍ ഖാന്‍മസ്‌കാന്‍ ഖാന്‍വര്‍ഗ്ഗീയ സംഘര്‍ഷംlifeകരോലിരാജസ്ഥാന്‍നെത്രേഷ് ശര്‍മ്മഅശോക് ഗെഹ് ലോട്ട്അല്ലാഹു അക്ബര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലികയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചയാള്‍ക്ക് ജീവിതാവസാനം വരെ തടവുശിക്ഷ

അമേരിക്കയില്‍ നിന്നും എത്തിയ പോഡ് കാസ്റ്ററായ ലെക്സ് ഫ്രീഡ് മാന്‍ (ഇടത്ത്)
India

മരണത്തെപ്പേടിയുണ്ടോ? ഈ ചോദ്യത്തിന് മോദിയുടെ ദാര്‍ശനികമായ ഉത്തരം കേട്ട് അമേരിക്കയിലെ ലെക്സ് ഫ്രിഡ്മാന്‍ ഞെട്ടി

Kerala

മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റവെ ജീവനുണ്ടെന്ന്‌ കണ്ടെത്തിയ പവിത്രന്‍ മരിച്ചു

Kerala

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരി കുഴഞ്ഞുവീണു, ബസ് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു

Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് യാത്രക്കാരന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍, വര്‍ഗ് സര്‍വാധികാരിയും മധുര വിഭാഗ് സംഘചാലകുമായ ബി. ശിവലിംഗം സമീപം

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

ഗോപികയ്‌ക്ക് 1.3 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ്

തീവ്രവാദം കാന്‍സര്‍, ജീവനുള്ള തലവേദന: കെ.എന്‍. ആര്‍ നമ്പൂതിരി

നമ്മള്‍ ലോകം കീഴടക്കുന്ന സുവര്‍ണ സിംഹങ്ങള്‍: ഗവര്‍ണര്‍

ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര മൈതാനത്ത് സക്ഷമ പ്രവര്‍ത്തകര്‍ തയാറാക്കിയ പവലിയന്‍

ആലിലകളെ ആശംസാ കാര്‍ഡുകളാക്കി സക്ഷമയിലെ കൂട്ടുകാര്‍

പ്രതിസന്ധിയുടെ നടുക്കടലില്‍ പാകിസ്ഥാന്‍ എത്ര നാള്‍…

പാകിസ്ഥാൻ ആർമിയുടെ ഡയറക്ടർ ജനറൽ ഒരു കൊടും ഭീകരന്റെ മകനാണെന്ന് റിപ്പോർട്ട് : ഒസാമ ബിൻ ലാദനുമായും അടുത്ത ബന്ധം പുലർത്തി

പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies