Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഖിലേഷ് യാദവിനെ ഞെട്ടിച്ച് അമ്മാവന്‍; എസ്പി എംഎല്‍എ ആണെങ്കിലും ട്വിറ്ററില്‍ മോദിയെയും യോഗിയെയും പിന്തുടര്‍ന്ന് ശിവ്പാല്‍ യാദവ്

യോഗിയുമായി നടത്തിയ 20 മിനിറ്റ് നേരത്തെ ചര്‍ച്ച അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവപാല്‍ യാദവിനെ സംബന്ധിച്ചിടത്തോളം മരുമകന്‍ അഖിലേഷ് യാദവില്‍ നിന്നും സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും അകന്നുകഴിഞ്ഞതിന്റെ പരസ്യ പ്രസ്താവനയായിരുന്നു. എന്നാല്‍ ഇദ്ദേഹം ഇതുവരെയും അഖിലേഷ് യാദവുമായി അകന്നെന്നോ യോഗിയുമായി അടുത്തെന്നോ പരസ്യമായി പ്രസ്താവിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 05:57 pm IST
in India

ലഖ്നോ:  യോഗിയുമായി നടത്തിയ 20 മിനിറ്റ് നേരത്തെ ചര്‍ച്ച അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവപാല്‍ യാദവിനെ സംബന്ധിച്ചിടത്തോളം  മരുമകന്‍ അഖിലേഷ് യാദവില്‍ നിന്നും സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും അകന്നുകഴിഞ്ഞതിന്റെ പരസ്യ പ്രസ്താവനയായിരുന്നു. എന്നാല്‍ ഇദ്ദേഹം ഇതുവരെയും അഖിലേഷ് യാദവുമായി അകന്നെന്നോ യോഗിയുമായി അടുത്തെന്നോ പരസ്യമായി പ്രസ്താവിച്ചിട്ടില്ല.  

അതിനിടെ ഇതാ ശിവപാല്‍ യാദവിന്റെ ട്വിറ്ററില്‍ കഴിഞ്ഞ ദിവസം അദ്ദേഹം പ്രധാനമന്ത്രി മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയെയും പിന്തുടരാന്‍ തുടങ്ങി. ഇത് ശിവപാല്‍ യാദവിന്റെ ബിജെപി യാത്രയുടെ തുടക്കം തന്നെയെന്ന് വിലയിരുത്തപ്പെടുന്നു.  ഇതോടെ അങ്കലാപ്പിലായ അഖിലേഷ് യാദവ് ദല്‍ഹിയില്‍ അച്ഛന്‍ മുലായം സിങ് യാദവുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും ഉടനെ ലഖ്നോവിലേക്ക് തിരിച്ച് ശിവപാല്‍ യാദവുമായി ചര്‍ച്ച നടത്തും. ബിജെപിയിലേക്ക് പോകാനുള്ള ശിവപാല്‍ യാദവിന്റെ നീക്കം ഏത് വിധേനെയും തടയുകയാണ് ലക്ഷ്യമെന്നറിയുന്നു.  

യുപി തെരഞ്ഞെടുപ്പില്‍ മുലായം സിങ്ങ് യാദവിന്റെ സഹോദരന്‍ ശിവപാല്‍ യാദവും അഖിലേഷ് യാദവും തമ്മില്‍ സഖ്യത്തിലായിരുന്നു. എന്നാല്‍ ഈ സഖ്യം പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് തോല്‍വിയോടെ ഇരുവരും തമ്മിലുള്ള അസ്വാരസ്യം വലിയ പൊട്ടിത്തെറിയായെന്ന് പറയുന്നു. മാര്‍ച്ച് 26ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സമാജ് വാദി എംഎല്‍എമാരുടെ യോഗത്തിലേക്ക് ശിവപാല്‍ യാദവിനെ ക്ഷണിച്ചിരുന്നില്ല. ഇത് ഇരുവരും തമ്മിലുള്ള അകല്‍ച്ചയുടെ ആഴം കൂട്ടി.  അഖിലേഷ് യാദവ് ഈ തിങ്കളാഴ്ച വിളിച്ചുചേര്‍ന്ന പ്രതിപക്ഷ സഖ്യപാര്‍ട്ടികളുടെ യോഗത്തിനും ശിവപാലിനെ ക്ഷണിച്ചില്ല.  

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ശിവപാല്‍ യാദവ് കൂടിക്കാഴ്ച നടത്തിയത്. ഇരുവരും 20 മിനിറ്റോളം കൂടിക്കാഴ്ച നടത്തി.  അഖിലേഷിന്റെ സമാജ്‌വാദിക്കെതിരെ ശിവപാലിനെ ഉപയോഗിച്ച് നീക്കം ശക്തമാക്കുകയാണ് യോഗി എന്നറിയുന്നു. താന്‍ എല്ലാം യോഗിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഉടന്‍ ഒരു തീരുമാനമെടുക്കുമെന്നും ശിവപാല്‍ യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചു.  

ഈ തെരഞ്ഞെടുപ്പില്‍ ശിവപാല്‍ യാദവ്  ഇറ്റാവയിലെ ജസ്വന്ത് നഗര്‍ സീറ്റില്‍ നിന്ന് സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചു ജയിച്ചിരുന്നു. കഴിഞ്ഞ ദിവസം എംഎല്‍എയായി ഇദ്ദേഹം സത്യപ്രതിജ്ഞയും ചെയ്തിരുന്നു. ശിവപാല്‍ ബിജെപിയ്‌ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചാല്‍  സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും കുറഞ്ഞത്  അഞ്ച് എം.എല്‍.എമാരെയെങ്കിലും ബിജെപി ക്യാമ്പില്‍ എത്തിച്ചേരുമെന്ന് ഊഹാപോഹമുണ്ട്.

മാര്‍ച്ച് 24 ന് അഖിലേഷും ശിവാപാലും കണ്ടുമുട്ടിയപ്പോള്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി അഖിലേഷ് യാദവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ശിവപാല്‍ യാദവ് തന്റെ പാര്‍ട്ടിയായ പ്രഗതി ശീല്‍ സമാജ് വാദിക്ക് കൂടുതല്‍ അധികാരം മുന്നണിയില്‍ ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിലേക്കെത്തിച്ചത്.  

2016ലുണ്ടായ അധികാര തര്‍ക്കത്തെത്തുടര്‍ന്ന് ശിവ്പാല്‍ യാദവിനെ സമാജ് വാദിയില്‍ നിന്നും അഖിലേഷ് യാദവ് പുറത്താക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. 

Tags: സമാജ് വാദി പാര്‍ട്ടിമുലായം സിംഗ് യാദവ്പ്രധാനമന്ത്രി നരേന്ദ്രമോദിyogiശിവപാല്‍ യാദവ്യോഗി ആദിത്യനാഥ്bjpനരേന്ദ്രമോദിപ്രധാനമന്ത്രിസമാജ്വാദി പാര്‍ട്ടിഅഖിലേഷ് യാദവ്ട്വിറ്റര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.