Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തളരുന്ന ശ്രീലങ്കയ്‌ക്ക് സഹായഹസ്തവുമായി ഇന്ത്യ; ഡീസല്‍ക്ഷാമത്തില്‍ വലയുന്ന രാജ്യത്തിന് ഇന്ത്യയിലെ കപ്പല്‍ എത്തിച്ചത് 40,000 മെട്രിക് ടണ്‍ ഡീസല്‍

സാമ്പത്തിക, ഊര്‍ജ്ജപ്രതിസന്ധികളില്‍ നട്ടം തിരിയുന്ന ശ്രീലങ്കയിലേക്ക് സഹായഹസ്തവുമായി ഇന്ത്യ എത്തി. ഏകദേശം 40000 ടണ്‍ ഡീസല്‍ നിറച്ച് കപ്പലാണ് ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ ശനിയാഴ്ച എത്തിച്ചേര്‍ന്നത്.

Janmabhumi Online by Janmabhumi Online
Apr 2, 2022, 04:24 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യദല്‍ഹി: സാമ്പത്തിക, ഊര്‍ജ്ജപ്രതിസന്ധികളില്‍ നട്ടം തിരിയുന്ന ശ്രീലങ്കയിലേക്ക് സഹായഹസ്തവുമായി ഇന്ത്യ എത്തി. ഏകദേശം 40000 മെട്രിക് ടണ്‍ ഡീസല്‍ നിറച്ച് കപ്പലാണ് ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ ശനിയാഴ്ച എത്തിച്ചേര്‍ന്നത്.

ശ്രീലങ്കയ്‌ക്ക് ഇന്ത്യ നല്‍കുന്ന 100 കോടി ഡോളര്‍ ധനസഹായത്തിന്റെ ഭാഗമായാണ് ഡീസല്‍ എത്തിച്ചത്. ശനിയാഴ്ച വൈകീട്ട് തന്നെ ശ്രീലങ്കയിലെ വിവിധ ഭാഗങ്ങളില്‍ ഈ ഡീസല്‍ വിതരണം ചെയ്യും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് ഈ സഹായം എത്തിക്കുന്നത്ശ്രീലങ്കയിലെ മിക്ക പമ്പുകളും ഡീസല്‍ക്ഷാമം മൂലം അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ഓട്ടോ-ടാക്‌സികള്‍ ബസുകള്‍ എന്നിവ പോലും ഡീസല്‍ ക്ഷാമം മൂലം നിരത്തിലിറങ്ങാന്‍ കഴിയാത്ത സ്ഥിതിവിശേഷത്തിലാണ്. ഇന്ത്യയില്‍ നിന്നെത്തിയ ഡീസല്‍ അല്‍പ ദിവസങ്ങളിലേക്ക് ആശ്വാസമാകുമെന്ന് കരുതുന്നു.

ശ്രീലങ്കയില്‍ വെള്ളിയാഴ്ച തന്നെ പ്രസിഡന്‍റ് ഗോതബായ രാജപക്‌സ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ പ്രതിപക്ഷപാര്‍ട്ടിയായ മൈത്രിപാല സിരിസേനയുടെ ഫ്രീഡം പാര്‍ട്ടിയും ഭരണപാര്‍ട്ടിയുമായി കൈകോര്‍ത്ത് പിടിക്കുകയാണ്. അവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പോലും വിദേശനാണ്യശേഖരമില്ലെന്നതാണ് ശ്രീലങ്കയുടെ ഏറ്റവും വലിയ പ്രതിസന്ധി. ഇതില്‍ നിന്നും കരകയറാന്‍ ഐഎംഎഫ് പോലുള്ള സ്ഥാപനങ്ങള്‍ സഹായിക്കേണ്ടി വരും എന്ന സ്ഥിതിവിശേഷമാണ്. ഇപ്പോള്‍ ശ്രീലങ്കയിലെ നാണ്യപ്പെരുപ്പം 18.7 ശതമാനമാണ്. അതുകൊണ്ട് തന്നെ ഒരു കിലോ അരിയ്‌ക്ക് 200 ശ്രീലങ്കന്‍ രൂപയാണെങ്കില്‍ ഒരു മുട്ടയ്‌ക്ക് 35 ശ്രീലങ്കന്‍ രൂപയാണ്. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനം പ്രക്ഷോഭവുമായി വെള്ളിയാഴ്ച രാത്രി തെരുവിലിറങ്ങിയിരുന്നു. എന്നാല്‍ പൊലീസ് ഈ പ്രക്ഷോഭം അടിച്ചമര്‍ത്തി.  ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോവില്‍ ഉയര്‍ന്ന തോതിലുള്ള കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ശ്രീലങ്കയുടെ പ്രധാനവരുമാനമാര്‍ഗ്ഗമായ ടൂറിസം തകര്‍ന്നു. പുറത്തുനിന്നുള്ള പണത്തിന്റെ ഒഴുക്കും കുറഞ്ഞു. കാര്‍ഷിക മേഖല ഒറ്റയടിക്ക് ജൈവകൃഷിയിലേക്ക് മാറിയതും തകര്‍ച്ചയ്‌ക്ക് കാരണമായി. അതോടൊപ്പം ഭരിയ്‌ക്കുന്നവരുടെ പിടിപ്പ് കേടും വര്‍ഷങ്ങളായുള്ള കടമെടുപ്പ് വര്‍ധിച്ചതും തകര്‍ച്ചയ്‌ക്ക് ആക്കം കൂട്ടി. 

Tags: ഐഒസിഊര്‍ജ്ജ പ്രതിസന്ധിശ്രീലങ്ക പ്രതിസന്ധിശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിപവര്‍കട്ട് ലങ്കcrisisശ്രീലങ്കdieselIndian Oil Corporation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

News

പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ ഉയര്‍ത്തി; വില ഉയരില്ലെന്ന് എണ്ണക്കമ്പനികള്‍

Kerala

കിഫ്ബി പ്രതിസന്ധിയിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്; പദ്ധതികള്‍ പാതിവഴിയിൽ, വായ്പകള്‍ കുന്നുകൂടി

Kerala

വൈക്കം താലൂക്ക് ആശുപത്രിയില്‍ ബാലന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍

Kerala

സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ; വാതിൽപ്പടി സേവനം മുടങ്ങിയിട്ട് മുന്നാഴ്ച പിന്നിടുന്നു, കരാറുകാർക്ക് നൽകാനുള്ളത് ലക്ഷങ്ങൾ

പുതിയ വാര്‍ത്തകള്‍

വെള്ളപ്പൊക്ക ദുരിതങ്ങൾക്ക് പിന്നാലെ പാകിസ്ഥാനിൽ ഭൂകമ്പവും! ആളപായമില്ലെന്ന് റിപ്പോർട്ട്

അതി ദാരിദ്ര്യമില്ലാത്ത ജില്ല പ്രഖ്യാപനം: പിണറായി സര്‍ക്കാരിന്‌റേത് കണ്‍കെട്ടു വിദ്യയെന്ന് ജി. ലിജിന്‍ ലാല്‍

ഗൂഗിള്‍ പേ വഴി കര്‍ഷകനില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഹരിപ്പാട് വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി

പാക്കിസ്ഥാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 32 മരണം

കേരളത്തിൽ 5 ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്

ചക്ക… രുചിയില്‍ കേമൻ മാത്രമല്ല പോഷകത്തിലും മുമ്പൻ

അമിത ഭാരവും അരക്കെട്ടിലെ കൊഴുപ്പും ഇല്ലാതെയാക്കാൻ രാവിലെ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

ശനി ദോഷം മാറാൻ ശാസ്താവിനെ പ്രാർത്ഥിക്കാം

വിദ്യാര്‍ത്ഥിനിക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം: കണ്ടക്ടര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies