Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉത്തര്‍പ്രദേശില്‍ ബിജെപി വിജയം ആഘോഷിച്ചതിന് മുസ്ലിം യുവാവിനെ തല്ലിക്കൊന്ന സംഭവം: അസിമുള്ള, സല്‍മ, താഹിദ്, ആരിഫ് എന്നിവര്‍ പിടിയില്‍

യുപിയില്‍ ബിജെപിയുടെ വിജയം ആഘോഷിച്ചതിനും ബിജെപിയ്‌ക്ക് വോട്ട് ചെയ്തതിനും ഖുഷി നഗര്‍ ജില്ലയിലെ മുസ്ലിം യുവാവിനെ അയല്‍ക്കാര്‍ അടിച്ചുകൊന്ന സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു.

Janmabhumi Online by Janmabhumi Online
Mar 29, 2022, 03:42 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലഖ്‌നൗ: യുപിയില്‍ ബിജെപിയുടെ വിജയം ആഘോഷിച്ചതിനും ബിജെപിയ്‌ക്ക് വോട്ട് ചെയ്തതിനും ഖുഷി നഗര്‍ ജില്ലയിലെ  മുസ്ലിം യുവാവിനെ അയല്‍ക്കാര്‍ അടിച്ചുകൊന്ന സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു.  

അസിമുള്ള, സല്‍മ, താഹിദ്, ആരിഫ് എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ബാബര്‍ അലി എന്ന 28 കാരന്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതിപ്പെട്ടെങ്കിലും വേണ്ട നടപടിയെടുക്കാതിരുന്ന രാംകോല പൊലീസ് സ്റ്റേഷനെതിരെ നടപടിയെടുക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു.

ബിജെപിയുടെ വിജയം ആഘോഷിച്ചതിന് അയല്‍ക്കാരുടെ ക്രൂരമര്‍ദ്ദനം ഏറ്റ്  ലഖ്‌നോവിലെ ആശുപത്രിയില്‍ ചികിത്സയിലായ ബാബര്‍ അലി ഞായറാഴ്ചയാണ് മരിച്ചത്. കുറ്റവാളികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി യോഗി പ്രഖ്യാപിച്ചതിന് 48 മണിക്കൂറിനകം പ്രതികളെ പിടികൂടി.  

മാര്‍ച്ച് 20നാണ് ബാബറിനെതിരെ ആക്രമണം നടന്നത്. കടയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാബറിനെ അയല്‍ക്കാര്‍ ആക്രമിക്കുകയായിരുന്നു. ബിജെപിയുടെ വിജയാഘോഷത്തില്‍ പങ്കെടുത്തതായിരുന്നു പ്രധാന ആക്രമണ കാരണം. ബിജെപിയെ അനുകൂലിച്ച് ബാബര്‍ അലി ജയ് ശ്രീറാം വിളിച്ചതും എതിരാളികളെ ക്രുദ്ധരാക്കി. പ്രാണരക്ഷാര്‍ത്ഥം വീടിന്റെ ടെറസില്‍ കയറാന്‍ ശ്രമിച്ച ബാബറിനെ അയല്‍ക്കാര്‍ പിന്തുടര്‍ന്ന് അടിച്ച് കെട്ടിടത്തില്‍ നിന്നും താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് ബാബറിന്റെ ഭാര്യ ഫാത്തിമ പറഞ്ഞു.

ബാബറിന്റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടാതെ അന്ത്യകര്‍മ്മങ്ങള്‍ നടത്തില്ലെന്ന് വീട്ടുകാര്‍ വാശിപിടിച്ചതോടെ സംഘര്‍ഷമായി. ‘നേരത്തെ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന് ബാബറിനെ സമുദായത്തില്‍പ്പെട്ടവര്‍ താക്കീത് ചെയ്തിരുന്നു. തനിക്ക് സംരക്ഷണം വേണമെന്ന് ബാബര്‍ രാംകോല പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഈ അപേക്ഷ ആരും ചെവിക്കൊണ്ടില്ല’- ബാബറിന്റെ കുടുംബം പറയുന്നു.

ബാബറിന്റെ മരണത്തിന് ശേഷം ഭാര്യ ഫാത്തിമ പൊലീസില്‍ കേസ് നല്‍കിയിരുന്നു. കുറ്റം ചെയ്തവരെ ഉടന്‍ പിടികൂടുമെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വരുണ്‍ കുമാര്‍ പാണ്ഡെ കുടുംബത്തെ സന്ദര്‍ശിച്ച് ഉറപ്പ് നല്‍കിയിരുന്നു.  

ബാബറിനെ കൊന്നത് ബിജെപിയാണെന്ന് വരെ സമാജ് വാദി പ്രചരിപ്പിച്ചിരുന്നു. ‘യോഗി സര്‍ക്കാര്‍ ചാര്‍ജ്ജെടുത്ത ശേഷം ബാബര്‍ എന്ന പേരില്‍ ഒരു യുവാവ് വധിക്കപ്പെട്ടു. ബിജെപി സര്‍ക്കാരാണ് ഇതിന് ഉത്തരവാദികള്‍’- സമാജ് വാദി എംഎല്‍എ രവിദാസ് മെഹ്‌റോത്ര അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ പ്രതികള്‍ കുടുങ്ങുകയായിരുന്നു. ഈ കേസില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ച പൊലീസ് സ്റ്റേഷനെതിരെ നടപടിയെടുക്കുമെന്ന് യോഗി സര്‍ക്കാര്‍ പറഞ്ഞു. ബാബര്‍ അലിയുടെ കൊലപാതകം വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ സമാജ് വാദിയും കോണ്‍ഗ്രസും സംയുക്തമായി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഗോരഖ്പൂര്‍ ഡി ഐജി ജെ. രവീന്ദര്‍ ഗൗഡിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ നാല് കുറ്റവാളികളെയും പിടികൂടുകയായിരുന്നു. 

ഇക്കുറി മുസ്ലിങ്ങളുടെ പിന്തുണയും യോഗിക്ക് ലഭിച്ചിരുന്നു. ഇതിന് പ്രത്യുപകാരമായി മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഡാനിഷ് ആസാദ് അന്‍സാരിയെ ന്യൂനപക്ഷക്ഷേമമന്ത്രിയാക്കിയിരുന്നു. പിന്നാക്ക മുസ്ലിം സമുദായത്തിന്റെ പ്രതിനിധിയാണ് അന്‍സാരി. എബിവിപിയിലൂടെ പ്രവര്‍ത്തിച്ച് നേതൃനിരയിലെത്തിയ യുവാവാണ് ഡാനിഷ് അന്‍സാരി. 

Tags: ഖുഷിനഗര്‍ കൊലപാതകംbjpകുറ്റാരോപിതന്‍arrestഉത്തര്‍പ്രദേശ്പോലീസ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022Kushinagarബാബര്‍ബുള്‍ഡോസര്‍ ബാബyogiക്രമസമാധാനംയോഗി ആദിത്യനാഥ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽ വേ ഭൂമിയിൽ അതിക്രമിച്ചു കയറി മസാറും , മസ്ജിദും നിർമ്മിച്ചു : പൊളിച്ചു നീക്കണമെന്ന് കോടതി : ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി യുപി സർക്കാർ

Kerala

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,പൊന്നിന്‍കുടം സമര്‍പ്പിച്ച് അമിത് ഷാ

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

പുതിയ മന്ദിരം നിര്‍മ്മിച്ച സ്ഥലത്തെ പഴയ മാരാര്‍ജി ഭവന്‍
BJP

ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം; മാറ്റം എന്ന പ്രക്രിയ മാത്രം മാറാത്തത്

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies