Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിനയമല്ല ഈ ‘ ആക്ടിങ്ങ് ‘; ടാക്സി ഡ്രൈവർമാർ അന്നം തേടുന്നത് ഇങ്ങനെ, വായ്‌പ തിരിച്ചടവ് ബാധ്യതയാകുന്നു

കാറുകളുടെ മോഡലും തിരിച്ചടക്കുന്നതിനുള്ള വർഷവും കണക്കാക്കി 4000 മുതൽ 20,000 രൂപക്ക് മുകളിൽ വരെ വായ്‌പ അടക്കുന്നവരുണ്ട്. കൊവിഡ് സമയത്ത് ഓട്ടം കുറഞ്ഞതോടെ ബാധ്യതകൾ മാറ്റാനായി വാഹനങ്ങൾ വിറ്റവരും ഉണ്ട്.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Mar 28, 2022, 11:17 am IST
in Kerala
ടാക്സി ഡ്രൈവറായ രമേഷ് നമ്പിള്ളിപ്പുറത്ത്

ടാക്സി ഡ്രൈവറായ രമേഷ് നമ്പിള്ളിപ്പുറത്ത്

തൃശൂർ: ആക്ടിങ്ങ് ഡ്രൈവർ എന്ന പേരിൽ നാട്യങ്ങളില്ലാതെ അതിജീവനം നടത്തുന്ന ഒരു വിഭാഗം ഡ്രൈവർമാരുണ്ട്. പകരക്കാരനായോ ചുരുങ്ങിയ ദിവസത്തേക്കോ ജോലി ചെയ്യാനെത്തുന്ന ഡ്രൈവർമാരാണിവർ. ഇത്തരം ഡ്രൈവർമാർക്ക് നിരവധി ജോലി സാധ്യതകളും, ഇവരെ ആവശ്യമുള്ളവരും വർദ്ധിച്ചു വരികയാണ്.

ടാക്സി കാറുകൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് കൊവിഡ് നാളുകൾ ദുരിതപൂർണമായിരുന്നു. ഓട്ടം നിലച്ചതോടെ ടാക്സികളുടെ ഉടമസ്ഥരും കൂടിയായ പല ഡ്രൈവർമാരും നട്ടം തിരിഞ്ഞു. വീണ്ടും പൊതു ഗതാഗതമടക്കം എല്ലാ മേഖലയും സജീവമായെങ്കിലും ഡ്രൈവർമാരിൽ കുറെ പേർ ആക്ടിങ്ങ് ഡ്രൈവർമാരായിട്ടാണ് ഇപ്പോൾ തങ്ങളുടെ അന്നം തേടുന്നത്. വാഹനങ്ങളുടെ വായ്‌പ തിരിച്ചടവാണ് പലരെയും ആക്ടിങ്ങ് ഡ്രൈവർ ജോലിക്ക് പ്രേരിപ്പിച്ചത്.

കാറുകളുടെ മോഡലും തിരിച്ചടക്കുന്നതിനുള്ള വർഷവും കണക്കാക്കി 4000 മുതൽ 20,000 രൂപക്ക് മുകളിൽ വരെ വായ്‌പ അടക്കുന്നവരുണ്ട്. കൊവിഡ് സമയത്ത് ഓട്ടം കുറഞ്ഞതോടെ ബാധ്യതകൾ മാറ്റാനായി വാഹനങ്ങൾ വിറ്റവരും ഉണ്ട്. മറ്റു ടാക്സി വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലുമായി ഇവരിൽ പലരും ആക്ടിങ്ങ് ഡ്രൈവറായി ജോലി നോക്കുന്നു.  

ടാക്സി ഡ്രൈവർമാർ മറ്റു ടാക്സി കാറുകളിൽ ആക്റ്റിങ്ങ് ജോലികൾ ചെയ്യുന്നത് ബാറ്റ അടിസ്ഥാനത്തിലാണ്. 100 രൂപയുടെ ഓട്ടത്തിന് 25 രൂപയാണ് ആക്ടിങ്ങ് ഡ്രൈവർമാർക്ക് മിക്കയിടത്തും ശമ്പളമായി നൽകുന്നത്. എന്നാൽ സ്വകാര്യ വ്യക്തികളുടെ കാറുകളിൽ ആക്ടിങ്ങ് ജോലി ചെയ്യാനാണ് പൊതുവെ ഡ്രൈവർമാർക്കിഷ്ടമെന്ന് 35 വർഷമായി ടാക്സി ഡ്രൈവറായ രമേഷ് നമ്പിള്ളിപ്പുറത്ത് പറയുന്നു. മിനിമം 250 രൂപയും ബാക്കി ഓരോ മണിക്കൂറിന് 100 രൂപയും അതിനു മുകളിലും വാങ്ങുന്ന ഡ്രൈവർമാരുണ്ട്. സ്വന്തം വാഹനത്തിൽ സഞ്ചരിക്കാമെന്നതും, പ്രൊഫഷണൽ ഡ്രൈവർമാരുടെ വിദഗ്ധമായ ഡ്രൈവിംഗിലുള്ള സുരക്ഷിതത്വവും പലരെയും ആക്ടിങ്ങ് ഡ്രൈവർമാരെ നിയോഗിക്കാൻ പ്രേരണ നൽകുന്നതിൽ മുഖ്യ ഘടകമെന്നും ആക്ടിങ്ങ് ഡ്രൈവർ കൂടിയായ രമേഷ് പറഞ്ഞു.

Tags: keraladriverTaxi service
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Kerala

ഡ്രൈവർ പൂസായി, ലോറി റോഡിലായി; 20 മണിക്കൂർ നീണ്ട ഉറക്കം പോലീസിനെ കറക്കി, ഒടുവിൽ വെള്ളമൊഴിച്ച് ഉണർത്തി

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.