Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്ര സര്‍വ്വകലാശാലകളില്‍ ബിരുദ പ്രവേശനത്തിന് ഇനി പ്രവേശന പരീക്ഷമാത്രം

ഡിഗ്രി അടക്കമുള്ള പ്രവേശനങ്ങളില്‍ പ്ലസ് ടൂ പരീക്ഷാ മാര്‍ക്കിന് ഇനി വെയ്‌റ്റേജ് ലഭിക്കില്ലെന്നും യുജിസി ചെയര്‍മാന്‍ എം. ജഗദീഷ് കുമാര്‍ അറിയിച്ചു. പൊതുപ്രവേശന പരീക്ഷ വരുന്നതോടെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതികളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍വ്വകലാശാലകളിലും അഫിലിയേറ്റ് ചെയ്ത കോളജുകളിലും പഠിക്കാന്‍ തുല്യാവസരമാകും ലഭിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2022, 10:17 am IST
in India

ന്യൂദല്‍ഹി: കേന്ദ്ര സര്‍വ്വകലാശാലകളിലും അവയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലും ഇനി ബിരുദം അടക്കമുള്ള അണ്ടര്‍ ഗ്രാജുവേറ്റ് പ്രവേശനങ്ങള്‍ക്ക് ബോര്‍ഡ് പരീക്ഷാ മാര്‍ക്ക് പരിഗണിക്കില്ല.

2022-23  അധ്യയന വര്‍ഷം മുതല്‍ പൊതു സര്‍വ്വകലാശാല പ്രവേശന പരീക്ഷ(കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) ആയിരിക്കും പ്രവേശനത്തിന്റെ അടിസ്ഥാനമെന്ന് യുജിസി പ്രഖ്യാപിച്ചു. ഈ പരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയാകും അഡ്മിഷനുകള്‍.  പന്ത്രണ്ടാം ക്ലാസ് സിലബസ് അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ ജൂലൈ ആദ്യവാരമാകും നടത്തുക. ബോര്‍ഡ് പരീക്ഷകളില്‍ ഒരു നിശ്ചിത ശതമാനം മാര്‍ക്ക് വാങ്ങുന്നവര്‍ക്കു മാത്രമേ പ്രവേശന പരീക്ഷ എഴുതാന്‍ കഴിയൂ. ഓഡിയോ വിഷ്വല്‍ കോഴ്‌സുകള്‍, കലകള്‍ സ്‌പോര്‍ട്‌സ് പാഠ്യേതര വിഷയങ്ങള്‍ എന്നിവയിലുള്ള കോഴ്‌സുകള്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷകളും നടത്താം. സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കും കല്പിത സര്‍വ്വകലാശാലകള്‍ക്കും ഈ രീതിയിലേക്ക് മാറാം.

ഡിഗ്രി അടക്കമുള്ള പ്രവേശനങ്ങളില്‍ പ്ലസ് ടൂ പരീക്ഷാ മാര്‍ക്കിന് ഇനി വെയ്‌റ്റേജ് ലഭിക്കില്ലെന്നും യുജിസി ചെയര്‍മാന്‍ എം. ജഗദീഷ് കുമാര്‍ അറിയിച്ചു. പൊതുപ്രവേശന പരീക്ഷ വരുന്നതോടെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതികളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍വ്വകലാശാലകളിലും അഫിലിയേറ്റ് ചെയ്ത കോളജുകളിലും പഠിക്കാന്‍ തുല്യാവസരമാകും ലഭിക്കുക.  

പ്രവേശനങ്ങള്‍ക്ക് പല പരീക്ഷകള്‍ എഴുതേണ്ടിവരില്ല. അതിനാല്‍ രക്ഷിതാക്കള്‍ക്ക് പണവും ലാഭിക്കാം. പുതിയ വിദ്യാഭ്യാസ വര്‍ഷം മുതല്‍  സംസ്ഥാന, കേന്ദ്ര, സ്വകാര്യ, ഡീംഡ് സര്‍വ്വകലാശാലകളിലെ പ്രവേശനത്തിന് ഈ പൊതു പ്രവേശന പരീക്ഷ ഉപയോഗപ്പെടുത്താം.രണ്ട് ഷിഫ്റ്റുകളിലായാണ്  പ്രവേശന പരീക്ഷ. ഷിഫ്റ്റ് ഒന്നില്‍ ഭാഷാ പരീക്ഷ(നിര്‍ബന്ധം) രണ്ട് വിഷയങ്ങളും ഒരു പൊതു പരീക്ഷയും. രണ്ടാം ഷിഫ്റ്റില്‍ നാലു വിഷയങ്ങളും 19 നിര്‍ദ്ദിഷ്ട ഭാഷകളില്‍ ഒന്നുമാണ് ഉള്‍പ്പെടുത്തുക. പുതിയ പ്രവേശനപരീക്ഷ സംവരണ നയങ്ങളെ ബാധിക്കില്ല.

Tags: Studentsexamകോളേജ്entrance examകേന്ദ്ര സര്‍വ്വകലാശാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി

Kerala

കണ്ണൂരില്‍ ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.