Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മരിയൂപോളില്‍ മുസ്ലിം പള്ളിക്ക് നേരെ റഷ്യയുടെ ഷെല്ലാക്രമണം; പള്ളിയില്‍ ഉണ്ടായിരുന്നത് എണ്‍പതോളം പേര്‍

മരിയൂപോളില്‍ നിരവധി ഉക്രൈന്‍ പൗരന്മാരെ റഷ്യ ബന്ദികളാക്കിയതായും ഉക്രൈന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം നഗരത്തിലെ ആശുപത്രിയടക്കം റഷ്യന്‍ സേന ബോംബിട്ട് തകര്‍ത്തിരുന്നു. സ്‌ഫോടനത്തില്‍ നിരവധിയാളുകളാണ് കൊല്ലപ്പെട്ടത്. ബോംബാക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നഗരത്തില്‍ പലയിടത്തും ഫോണ്‍ ബന്ധം, വൈദ്യുതി എന്നിവ തടസ്സപ്പെട്ടു.

Janmabhumi Online by Janmabhumi Online
Mar 13, 2022, 08:30 am IST
in World
FacebookTwitterWhatsAppTelegramLinkedinEmail

കീവ്: പതിനേഴ് ദിവസം പിന്നിടുന്ന റഷ്യ-ഉക്രൈന്‍ യുദ്ധം കൂടുതല്‍ ശക്തിപ്രാപിക്കുന്നു. ഉക്രൈന്റെ പടിഞ്ഞാറന്‍, തെക്കന്‍ മേഖലകളില്‍ റഷ്യ ആക്രമണം ശക്തമാക്കി. തെക്കന്‍ തുറമുഖ നഗരമായ മരിയൂപോളിലെ മുസ്ലിം പള്ളിയില്‍ റഷ്യന്‍ സേന ഷെല്ലാക്രമണം നടത്തിയെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. കുട്ടികളും വൃദ്ധരുമടക്കം എണ്‍പതിലധികം പേര്‍ പള്ളിയില്‍ ഉണ്ടായിരുന്നതായാണ് വിവരം.  ഷെല്ലാക്രമണത്തില്‍ എത്രപേര്‍ മരിച്ചെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം നഗരങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതില്‍ ഉക്രൈന്‍ പരാജയപ്പെട്ടെന്ന് റഷ്യ കുറ്റപ്പെടുത്തി.  

മരിയൂപോളില്‍ നിരവധി ഉക്രൈന്‍ പൗരന്മാരെ റഷ്യ ബന്ദികളാക്കിയതായും ഉക്രൈന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം നഗരത്തിലെ ആശുപത്രിയടക്കം റഷ്യന്‍ സേന ബോംബിട്ട് തകര്‍ത്തിരുന്നു. സ്‌ഫോടനത്തില്‍ നിരവധിയാളുകളാണ് കൊല്ലപ്പെട്ടത്. ബോംബാക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നഗരത്തില്‍ പലയിടത്തും ഫോണ്‍ ബന്ധം, വൈദ്യുതി എന്നിവ തടസ്സപ്പെട്ടു.  

മരിയൂപോളില്‍ മാത്രമായി ഇതുവരെയും 1400 ഓളം പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യ തലസ്ഥാനമായ കീവ് പത്തിലധികം ദിവസമായി റഷ്യന്‍ സേന വളഞ്ഞിരിക്കുകയാണ്. കീവിലെ കൂടുതല്‍ പ്രദേശങ്ങളിലേയ്‌ക്കു കൂടി സേന നീങ്ങിയെന്നാണ് വിവരം.  കീവില്‍ മാത്രം  20 ലക്ഷം ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇവാനോ, ഫ്രാങ്കെവ്സ്, ലറ്റ്‌സ്‌ക് എന്നീ നഗരങ്ങളില്‍ രൂക്ഷമായ മിസൈലാക്രമണമാണ് റഷ്യ നടത്തുന്നത്. ലറ്റ്സ്‌ക് വിമാനത്താവളത്തിന് സമീപ പ്രദേശങ്ങളില്‍  മിസൈലാക്രമണത്തില്‍ ഏറെ നാശനഷ്ടങ്ങളുണ്ടാക്കി.  

കാര്‍കീവിലും റഷ്യ വ്യോമാക്രമണം തുടരുകയാണ്.  അതേസമയം ഉക്രൈന്‍ നഗരമായ ചെര്‍ണോബിലെ അവസ്ഥ അപകടകരമാണെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മുന്നറിയിപ്പ് നല്കി. ആണവനിലയത്തിലെ ജീവനക്കാര്‍ അതീവ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. നിലവില്‍ റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലായ ആണവനിലയത്തിന്റെ സുരക്ഷ ആശങ്കയിലാണ്.  

Tags: ക്രിസ്ത്യന്‍ പള്ളിറഷ്യ- ഉക്രൈന്‍ യുദ്ധംമുസ്ലീം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെലാറസ് പ്രധാനമന്ത്രി ലുകാഷെങ്കോ (ഇടത്ത്) പോളണ്ടിന്‍റെ പ്രതിരോധമന്ത്രി (വലത്ത്)
World

റഷ്യ-ഉക്രൈന്‍ യുദ്ധം പുതിയ മേഖലയിലേക്ക് പടരുന്നു; ബെലാറസ് അതിര്‍ത്തിയിലേക്ക് പോളണ്ട് 10000 പട്ടാളക്കാരെ അയയ്‌ക്കുന്നു

India

മൊറാദാബാദ് കലാപം: പിന്നില്‍ മുസ്ലീം ലീഗെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Kerala

യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ച് മുസ്ലീം വോട്ടിനായി സിപിഎം നേതാക്കള്‍ ഹിന്ദു വിശ്വാസത്തെ താറടിക്കുന്നു: പി. സുധീര്‍

India

യൂണിഫോം ധരിക്കാനാകില്ല; തട്ടം മാത്രം പോര, ബുര്‍ഖ ധരിച്ച് കാമ്പസിലെത്താന്‍ അവകാശം വേണമെന്ന് ഒരു കൂട്ടം മുസ്ലീം പെണ്‍കുട്ടികള്‍; മഹാരാഷ്‌ട്രയിലും വിവാദം

ഇടയ്ക്കയുമായി ഫാ. റോയ് ജോസഫ് വടക്കന്‍ എറവ് കപ്പല്‍ പള്ളിക്കു മുന്നില്‍
Thrissur

അള്‍ത്താര സംഗീതത്തിലേക്ക് ഇടയ്‌ക്കയും… പരീക്ഷണത്തിനൊരുങ്ങി വൈദികന്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies