Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യ-ഉക്രൈന്‍ യുദ്ധം പുതിയ മേഖലയിലേക്ക് പടരുന്നു; ബെലാറസ് അതിര്‍ത്തിയിലേക്ക് പോളണ്ട് 10000 പട്ടാളക്കാരെ അയയ്‌ക്കുന്നു

റഷ്യ ഉക്രൈന്‍ യുദ്ധം പ്രത്യാഘാതം പോളണ്ട്-ബെലാറസ് അതിര്‍ത്തിയിലേക്കും നീളുന്നു. റഷ്യയുടെ അടുത്ത പങ്കാളിയാണ് ബെലറാസെങ്കില്‍ പോളണ്ട് നാറ്റോ അംഗമാണ്. പോളണ്ടിന്റെ പ്രതിരോധമന്ത്രിയാണ് വ്യാഴാഴ്ച പോളണ്ട് 10000 പട്ടാളക്കാരെ അതിര്‍ത്തിയിലേക്ക് അയയ്‌ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ബെലാറസിന്റെ യുദ്ധവിമാനങ്ങള്‍ പോളണ്ട് അതിര്‍ത്തി ലംഘിക്കുന്നത് തടയാനാണ് പട്ടാളത്തെ അയയ്‌ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2023, 07:36 pm IST
in World
ബെലാറസ് പ്രധാനമന്ത്രി ലുകാഷെങ്കോ (ഇടത്ത്) പോളണ്ടിന്‍റെ പ്രതിരോധമന്ത്രി (വലത്ത്)

ബെലാറസ് പ്രധാനമന്ത്രി ലുകാഷെങ്കോ (ഇടത്ത്) പോളണ്ടിന്‍റെ പ്രതിരോധമന്ത്രി (വലത്ത്)

വാര്‍സോ: :റഷ്യ ഉക്രൈന്‍ യുദ്ധം പ്രത്യാഘാതം പോളണ്ട്-ബെലാറസ് അതിര്‍ത്തിയിലേക്കും നീളുന്നു. റഷ്യയുടെ അടുത്ത പങ്കാളിയാണ് ബെലറാസെങ്കില്‍  പോളണ്ട് നാറ്റോ അംഗമാണ്. പോളണ്ടിന്റെ പ്രതിരോധമന്ത്രിയാണ് വ്യാഴാഴ്ച  പോളണ്ട് 10000 പട്ടാളക്കാരെ അതിര്‍ത്തിയിലേക്ക് അയയ്‌ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ബെലാറസിന്റെ യുദ്ധവിമാനങ്ങള്‍ പോളണ്ട് അതിര്‍ത്തി ലംഘിക്കുന്നത് തടയാനാണ് പട്ടാളത്തെ അയയ്‌ക്കുന്നത്.  

യുദ്ധം കൂടുതല്‍ കടുക്കാന്‍ പോകുന്നതിന്റെ സൂചനയാണ് പോളണ്ടിന്റെ ഈ പ്രഖ്യാപനം. ബെലാറസിന്റെ നടപടികളെല്ലാം രഷ്യയുടെ പിന്തുണയോടെയാണെന്നും പോളണ്ട് പ്രതിരോധമന്ത്രി കുറ്റപ്പെടുത്തി.  

ബെലാറസ് അതിര്‍ത്തിയില്‍ കൂടുതല്‍ വാഗ്നര്‍ പോരാളികള്‍ (മരണഭയമില്ലാത്ത കടുത്ത യുദ്ധവീരന്മാരാണിവര്‍) നിലയുറപ്പിച്ചിരിക്കുകയാണ്. ഇത് പോളണ്ടിനെ ഏത് നിമിഷവും അവര്‍ ആക്രമിച്ചേക്കാമെന്ന ഭയം സൃഷ്ടിച്ചിട്ടുണ്ട്. പോളണ്ടിന്റെ അതിര്‍ത്തിയില്‍ വാഗ്നര്‍ പോരാളികളെ അണിനിരത്തുമെന്ന് നേരത്തെ ബെലാറസ് പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. വാഗ്നര്‍ ഗ്രൂപ്പിലെ 100 പോരാളികള്‍ പോളണ്ട്, ലിത്വാനിയ അതിര്‍ത്തിക്കിയിലുള്ള പ്രദേശത്തേക്ക് കടന്നിട്ടുള്ളതായി പോളണ്ടിന്റെ പ്രധാനമന്ത്രി മത്യേസ് മൊറാവികി ആരോപിച്ചിരുന്നു. 

പുടിന്റെ വലംകൈയാണ് എന്നും ബെലാറസ്. നിര്‍ഭയനായ ലുകാഷെങ്കോ റഷ്യയ്‌ക്ക് വേണ്ടി ഏത് യുദ്ധത്തിനും ഒരുമ്പെടുന്ന വ്യക്തിയാണ്. അതിശക്തനായ നേതാവ് കൂടിയാണ് ലുകാഷെങ്കോ. പുടിനെതിരെ ഈയിടെ വാഗ്നര്‍ പട ചില തെറ്റിദ്ധാരണകളുടെ പേരില്‍ നീങ്ങിയപ്പോള്‍ അതിനെ തകര്‍ത്തത് ലുകാഷെങ്കോയാണ്. അന്ന് പുടിന്റെ ചില സൈനികമേധാവികളുടെ യുദ്ധനയത്തില്‍ എതിര്‍പ്പുള്ള വാഗ്നര്‍ ഗ്രൂപ്പിനെ നയിച്ച പ്രിഗോഷിനെ കെട്ടുകെട്ടിച്ചത് ലുകാഷെങ്കോയാണ്.  

എന്തായാലും ഒരു വലിയ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ പരുക്കുകയാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ഒന്നുകില്‍ നേറ്റോ രാഷ്‌ട്രങ്ങള്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തില്‍  പുടിനെ സ്ഥാനഭ്രഷ്ടനാക്കും. ഇതിനെതിരെ എന്ത് പ്രത്യാക്രമണമാണ് പുടിന്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് കാത്തിരുന്ന് കാണാം. 

Tags: റഷ്യ- ഉക്രൈന്‍ യുദ്ധംവാഗ്‌നര്‍ബെലാറസ്ഉക്രൈന്‍ യുദ്ധംPoland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയുടെ അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് പാകിസ്ഥാൻ , അതിനെ പോഷിപ്പിക്കരുത് : പോളണ്ടിനോട് തുറന്നു പറഞ്ഞ് എസ് ജയ്ശങ്കർ

World

പോളണ്ടിനെ പറ്റി രണ്ടക്ഷരം പറയും

World

പുടിന്റെ ആണവബോംബിനെ പേടിച്ച് യൂറോപ്യന്‍ യൂണിയനും ട്രംപും; ഉക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് കഷ്ടകാലം

സെലന്‍സ്കി, മാക്രോണ്‍, സ്റ്റാമര്‍ എന്നിവര്‍ (ഇടത്ത്)
World

മൂന്നാം ലോകമഹായുദ്ധത്തിന് കളമൊരുങ്ങുന്നു…റഷ്യയുമായി പോരിനൊരുങ്ങി നാറ്റോ

World

യുദ്ധം വ്യാപിക്കുമോ? അതിര്‍ത്തികടന്ന റഷ്യന്‍ ഡ്രോണുകള്‍ പോളണ്ട് വെടിവച്ചിട്ടു

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.