Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തുമെന്ന ഭയത്താല്‍ അത് സൂക്ഷിച്ച മുറി ബൈനോക്കുലറില്‍ നിരീക്ഷിക്കുന്ന സമാജ് വാദി പാര്‍ട്ടി നേതാവിന് പരിഹാസം

സമാജ് വാദി പാര്‍ട്ടി നേതാവ് യോഗേഷ് വര്‍മ്മ കയ്യില്‍ ബൈനോക്കുലറും പിടിച്ച് നിര്‍ത്തിയിട്ട തന്റെ ജീപ്പില്‍ ഒരേ നില്‍പാണ്. വോട്ടിംഗ് യന്ത്രത്തില്‍ യോഗിയുടെ ആളുകള്‍ കൃത്രിമം നടത്തുന്നത് തടയാനാണ് ഈ നില്‍പെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 09:01 pm IST
in India

ലഖ്‌നോ: സമാജ് വാദി പാര്‍ട്ടി നേതാവ് യോഗേഷ് വര്‍മ്മ കയ്യില്‍ ബൈനോക്കുലറും പിടിച്ച് നിര്‍ത്തിയിട്ട തന്റെ ജീപ്പില്‍ ഒരേ നില്‍പാണ്. വോട്ടിംഗ് യന്ത്രത്തില്‍ യോഗിയുടെ ആളുകള്‍ കൃത്രിമം നടത്തുന്നത് തടയാനാണ് ഈ നില്‍പെന്ന് അദ്ദേഹം അവകാശപ്പെടുന്നു.  

വോട്ടിംഗ് യന്ത്രങ്ങളില്‍ യോഗിയും കൂട്ടരും കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ഥലങ്ങളില്‍ നിരീക്ഷിക്കണമെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുസരിച്ചാണ് താനും ബൈനോക്കുലര്‍ ഉപയോഗിച്ച് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച കെട്ടിടം നീരീക്ഷിക്കുന്നതെന്ന് യോഗേഷ് വര്‍മ്മ പറഞ്ഞു.

വീഡിയോ കാണാം

യോഗേഷ് വര്‍മ്മ സമാജ് വാദി പാര്‍ട്ടിയുടെ ഹസ്തിനപൂര്‍ സ്ഥാനാര്‍ത്ഥിയാണ്. ഇദ്ദേഹം തന്റെ നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ ബൈനോക്കുലറുമായി ഒരേ നില്‍പാണ്. വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിക്കുന്നവരെ പിടിക്കാനാണ് നില്‍പ്.’എട്ട് മണിക്കൂര്‍ വീതം മൂന്ന് ഷിഫ്റ്റിലായാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്. എക്‌സിറ്റ് പോളുകളില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകും. ഭൂരിപക്ഷത്തോടെ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും’- യോഗേഷ് വര്‍മ്മ പറഞ്ഞു.

ഞായറാഴ്ച അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ തുറന്ന ജീപ്പിലാണ് യോഗേഷ് വര്‍മ്മ എത്തിയത്. അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 400 മീറ്റര്‍ അകലെയാണ് ജീപ്പ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലേക്ക് ഇവിടെ നിന്നാണ് ബൈനോക്കുലര്‍ വഴി നിരീക്ഷിക്കുന്നത്. വോട്ടെണ്ണല്‍ നടക്കുന്ന മാര്‍ച്ച് 10 വരെ ഈ നിരീക്ഷണം തുടരുമെന്നും വര്‍മ്മ പറയുന്നു.

അതേ സമയം വോട്ടിംഗ് യന്ത്രങ്ങളെ അവിശ്വസിക്കുന്നതിന്റെ പേരില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും നേതാക്കള്‍ക്കുമെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളാണ് നടക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലം യോഗി ആദിത്യനാഥിന് തുടര്‍ഭരണം പ്രവചി്ച്ചതോടെ യോഗേഷ് വര്‍മ്മയും പരിഹാസകഥാപാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്.

മോദിയുടെ നേതൃത്വത്തില്‍ ബിജെപി രണ്ട് തവണ ദേശീയ തെരഞ്ഞെടുപ്പ് വിജയിച്ചപ്പോള്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം ചെയ്തു എന്ന് ആരോപിക്കുകയായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍. ഇതേ മാനസികാവസ്ഥയില്‍ തന്നെയാണ് സമാജ് വാദി പാര്‍ട്ടി നേതാക്കളും. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നപ്പോള്‍ രാഹുല്‍ ഭക്തരും അഖിലേഷ് ഭക്തരും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു.

Tags: സമാജ് വാദി പാര്‍ട്ടി ചിഹ്നംയുപി എക്‌സിറ്റ് പോള്‍എക്സിറ്റ് പോളുകള്‍yogiയോഗേഷ് വര്‍മ്മയോഗി ആദിത്യനാഥ്ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രംഉത്തര്‍പ്രദേശ്സമാജ്വാദി പാര്‍ട്ടിഅഖിലേഷ് യാദവ്സമാജ് വാദി പാര്‍ട്ടിയുപി നിയമസഭാ തെരഞ്ഞെടുപ്പ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗംഗയിലെ ബോട്ട് യാത്രയ്‌ക്കിടെ മത്സ്യമാംസ ഭക്ഷണങ്ങൾക്ക് വിലക്ക് ; നടപടി ഇഫ്താർ വിരുന്നിന് ശേഷം ചിക്കൻ ബിരിയാണി നദിയിലേക്ക് എറിഞ്ഞതിനെ തുടർന്ന്

Kerala

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

India

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.