Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടരവയസ്സുകാരിയെ സംരക്ഷിക്കുന്നതില്‍ അമ്മയ്‌ക്ക് വീഴ്ച പറ്റി; ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിഷന്‍ ഏറ്റെടുക്കും, കൗണ്‍സിലിങ് നല്‍കിയശേഷം മൊഴിയെടുക്കും

രണ്ടര വയസ്സുകാരിക്കേറ്റത് ഗുരുതര പരിക്കുകളാണ്. നിലവില്‍ കുട്ടി അപകടനില തരണം ചെയ്‌തെങ്കലും തലച്ചോറിന് കാര്യമായി ക്ഷതം സംഭവിച്ചിട്ടുണ്ട്. കുട്ടിയുടെ സംസാര ശേഷിയേയും ബുദ്ധി ശക്തിയേയും ഇത് ബാധിച്ചേക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2022, 04:28 pm IST
in Kerala

കൊച്ചി : ഗുരതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടരവയസ്സുകാരിക്ക് സംരക്ഷണം ഉറപ്പാക്കുന്നതില്‍ കുട്ടിയുടെ അമ്മയ്‌ക്ക് വീഴ്ച സംഭവിച്ചെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിഷന്‍. അതിനാല്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും സിഡബ്ല്യൂസി അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ കുട്ടിയും സിഡബ്ല്യൂസിവിന്റെ സംരക്ഷണയിലാണ്.  

രണ്ടര വയസ്സുകാരിക്കേറ്റത് ഗുരുതര പരിക്കുകളാണ്. നിലവില്‍ കുട്ടി അപകടനില തരണം ചെയ്‌തെങ്കലും തലച്ചോറിന് കാര്യമായി ക്ഷതം സംഭവിച്ചിട്ടുണ്ട്. കുട്ടിയുടെ സംസാര ശേഷിയേയും ബുദ്ധി ശക്തിയേയും ഇത് ബാധിച്ചേക്കാം. ഭാവിയില്‍ കുട്ടിക്ക് വൈകല്യങ്ങളുണ്ടാകാനും സാധ്യതയുണ്ട്. പരിക്കില്‍ നിന്നും മുക്തയായ ശേഷം കൗണ്‍സിലിങ് നല്‍കിയ ശേഷം കുട്ടിയുടെ മൊഴി എടുക്കും. കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസ് സര്‍ജന്റെ അഭിപ്രായം തേടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം. കുട്ടിയുടെ പരിക്കുകള്‍ വീഴ്‌ച്ച മൂലമുണ്ടായതാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതോടെയാണ് സര്‍ജന്റെ നിലപാടിനായി കാക്കുന്നതെന്ന് കമ്മിഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു.  

എന്നാല്‍ കുട്ടിയെ മറ്റൊരാള്‍ പരിക്കേല്‍പ്പിച്ചതാവാമെന്നാണ് ഡോക്ടര്‍മാര്‍ വാദിക്കുന്നത്. എന്നാല്‍ വീഴ്ചയില്‍ നിന്നുള്ള പരിക്കുകളാണ് കുട്ടിക്കുള്ളതെന്നാണ് പോലീസ് പറയുന്നത്. കുന്തിരിക്കത്തില്‍ നിന്നും നേരത്തെ കുട്ടിക്ക് പൊള്ളലേറ്റിട്ടുണ്ടെന്ന് വ്യക്തമായി. എന്നാല്‍ പൊള്ളലിന് വിദഗ്ധ ചികിത്സ നല്‍കാതെ ക്രീം പുരട്ടുകയാണ് രക്ഷിതാക്കള്‍ ചെയ്തത്. അതിനാല്‍ കേസില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമം നിലനില്‍ക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു. അതേസമയം കുട്ടിയുടെ സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ രംഗത്ത് എത്തിയെങ്കിലും ഇക്കാര്യം വിശദമായ അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കും.  

അതിനിടെ സംഭവത്തിന് പിന്നാലെ നാട് വിട്ട കുട്ടിയുടെ അമ്മയുടെ സഹോദരിയേയും ടിജിനേയും പോലീസ് ചോദ്യം ചെയ്തു. മൈസൂരില്‍ നിന്നും പിടികൂടിയ ഇവരെ വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. നാട്ടുകാര്‍ ആക്രമിക്കുമെന്ന് ഭയന്നാണ് നാട് വിട്ടതെന്നും കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് ടിജിന്‍ മൊഴി നല്‍കിയത്.  

Tags: childബാലാവകാശ കമ്മീഷന്‍Thrikkakkaraശിശുക്ഷേമ സമിതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച 7 വയസുകാരന്‍ മരിച്ചു

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

വാമനപുരത്ത് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് അമ്മ

Kerala

തിരുവനന്തപുരത്ത് ഒരു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Kerala

ഒരു വയസുള്ള കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് കടന്ന യുവതിക്കായി അന്വേഷണം ഊർജ്ജിതം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.