Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹര്‍ഷയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല; പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരപ്രവര്‍ത്തനം; കേരള മോഡല്‍ ഭീകരതയെന്ന് തേജസ്വി സൂര്യ എംപി

ഹിന്ദുത്വത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത സമര്‍പ്പിത ബജ്രംഗദള്‍ പ്രവര്‍ത്തകനായിരുന്നു ഹര്‍ഷ. കര്‍ണാടകയില്‍ വളര്‍ന്നുവരുന്ന ഇസ്ലാമിക മതമൗലികവാദികളാണ് ഹര്‍ഷയെ കൊന്നത്. ഇതാദ്യമായല്ല കര്‍ണാടകയില്‍ ഇത്തരം കൊലപാതകങ്ങള്‍ നടക്കുന്നത്. ഇത് ഭീകരതയുടെ കേരള മാതൃകയാണ്. പിഎഫ്‌ഐ, എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകളാണ് കര്‍ണാടകയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2022, 09:46 pm IST
in India

ബെംഗളൂരു: ബജ്‌രംഗദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകം കേരള മോഡല്‍ ഭീകരതയെന്ന് ബിജെപി എംപിയും ദേശീയ യുവമോര്‍ച്ച അധ്യക്ഷനുമായ തേജസ്വി സൂര്യ. ഹര്‍ഷയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹര്‍ഷയുടെ കൊലപാതകത്തെ ഒറ്റപ്പെട്ട സംഭവമായി കാണാതെ ഭീകരപ്രവര്‍ത്തനമായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹിന്ദുത്വത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത സമര്‍പ്പിത ബജ്രംഗദള്‍ പ്രവര്‍ത്തകനായിരുന്നു ഹര്‍ഷ. കര്‍ണാടകയില്‍ വളര്‍ന്നുവരുന്ന ഇസ്ലാമിക മതമൗലികവാദികളാണ് ഹര്‍ഷയെ കൊന്നത്. ഇതാദ്യമായല്ല കര്‍ണാടകയില്‍ ഇത്തരം കൊലപാതകങ്ങള്‍ നടക്കുന്നത്. ഇത് ഭീകരതയുടെ കേരള മാതൃകയാണ്. പിഎഫ്‌ഐ, എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകളാണ് കര്‍ണാടകയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.

അധികാരികളോടുള്ള എന്റെ അഭ്യര്‍ത്ഥന ഇത് കൊലപാതകമല്ല, ഭീകര പ്രവര്‍ത്തനമാണ്. ഐപിസി സെക്ഷന്‍ 302 പ്രകാരം ഇത് കൊലപാതകമായി അന്വേഷിക്കരുത്. കുറ്റവാളികള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം കുറ്റം ചുമത്തണം. കൊലപാതകങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള കഥകള്‍ പ്രചരിപ്പിക്കാന്‍ അധികാരികള്‍ ആരെയും അനുവദിക്കരുതെന്നും ഇത് അന്വേഷണത്തിന്റെ ശ്രദ്ധ തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ കൊലപാതകങ്ങള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ നടത്തുന്നതല്ല. ഹര്‍ഷ ഹിന്ദുത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനാല്‍ മാത്രമാണ് അവര്‍ ഇത് ചെയ്തത്. തല്‍ഫലമായി ഇത് കൊലപാതകത്തേക്കാള്‍ ഭീകരപ്രവര്‍ത്തനമാണ്.  

ഈ സംഘടനകള്‍ക്കെല്ലാം മറ്റ് സംസ്ഥാനങ്ങളുമായി ബന്ധമുണ്ട്. പിഎഫ്‌ഐ, കെഎഫ്ടി, ക്യാമ്പസ്ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ സംഘടനകള്‍ക്ക് കേരളം, ഉത്തര്‍പ്രദേശ്, ഗോവ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബന്ധമുണ്ട്. ഹര്‍ഷയെയും മറ്റ് വലതുപക്ഷ പ്രവര്‍ത്തകരെയും കൊലപ്പെടുത്തിയവര്‍ സുപാരി (വാടക) കൊലയാളികള്‍ മാത്രമായിരുന്നു, അതേസമയം അവരുടെ സൂത്രധാരന്മാര്‍ തിരശ്ശീലയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്ഡിപിഐ, പിഎഫ്‌ഐ, സിഎഫ്‌ഐ എന്നീ സംഘടനകളെ രാജ്യത്ത് നിന്നുതന്നെ നിരോധിക്കണം. കോണ്‍ഗ്രസിനെ പോലെ ഹറാം സര്‍ക്കാരല്ല നമ്മുടേത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് ഹിന്ദു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ എഫ്‌ഐആറുകള്‍ മാറ്റി. ഈ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തൂക്കിക്കൊല്ലാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ നോക്കും, ഇതാണ് ഞങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

Tags: deathഷിമോഗതേജസ്വി സൂര്യഹര്‍ഷയ്ക്ക് നീതിഹര്‍ഷ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

News

സ്‌കൂൾ വിദ്യാർത്ഥി സഹപാഠികളെ ആക്രമിച്ചു; ഒരാൾ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.