Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം; യഥാര്‍ത്ഥ പ്രതികളെ തൊടാതെ പോലീസ്, സംഘർഷത്തിന് നേതൃത്വം നൽകിയത് സിപിഎം-കോൺഗ്രസ് ജില്ലാ നേതാക്കൾ

സംഘര്‍ഷങ്ങള്‍ക്കെല്ലാം പരസ്യമായി നേതൃത്വം നല്‍കിയത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റയും ജില്ലാ നേതാക്കളാണ്. ഇരു സംഘടനകളുടെയും പുറത്തു നിന്നെത്തിയ ഗൂണ്ടാ സംഘങ്ങളാണ് അക്രമം കാട്ടിയതെല്ലാം.

Janmabhumi Online by Janmabhumi Online
Feb 22, 2022, 12:58 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

ശാസ്താംകോട്ട: ദേവസ്വം ബോര്‍ഡ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ പ്രതികളെ തൊടാതെ പോലീസ്. അറസ്റ്റ് നടക്കുന്നതായി പോലീസ് അവകാശപ്പെടുന്നെങ്കിലും കുറ്റക്കാര്‍ ഇപ്പോഴും സുരക്ഷിതരാണ്. ഇരുപതോളം പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരെല്ലാം കോളേജിലെ വിദ്യാര്‍ഥികളാണ്. കലാപങ്ങളുടെ സൂത്രധാരന്മാര്‍ അടക്കമുള്ള യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും സുരക്ഷിതരായി വിലസുകയാണ്.

സംഘര്‍ഷങ്ങള്‍ക്കെല്ലാം പരസ്യമായി നേതൃത്വം നല്‍കിയത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റയും ജില്ലാ നേതാക്കളാണ്. ഇരു സംഘടനകളുടെയും പുറത്തു നിന്നെത്തിയ ഗൂണ്ടാ സംഘങ്ങളാണ് അക്രമം കാട്ടിയതെല്ലാം. ആഞ്ഞിലിമൂടിന് വടക്ക് ചിറ ഭാഗത്തുള്ള പാര്‍ട്ടി ക്രിമിനലുകളെ സിപിഎം രംഗത്തിറക്കിയപ്പോള്‍ അവരെ നേരിടാന്‍ കോണ്‍ഗ്രസുകള്‍ പോരുവഴി, മൈനാഗപ്പള്ളി പ്രദേശങ്ങളിലുള്ള എസ്ഡിപിഐ സംഘത്തിന്റെ സഹായം തേടി. തുടക്കത്തില്‍ പോലീസ് നിഷ്‌ക്രിയരായിരുന്നങ്കിലും സംഘര്‍ഷം കൈവിട്ടു പോകുന്ന ഘട്ടം എത്തിയപ്പോള്‍ പോലീസ് രംഗത്തിറങ്ങി. കൊല്ലം റൂറല്‍ എസ്പി കെ.ബി രവി ശാസ്താംകോട്ടയില്‍ കേന്ദ്രീകരിച്ച് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

എന്നാല്‍ സംഘര്‍ഷത്തിന്റെ പേരില്‍ നടത്തിയ അറസ്റ്റ് എല്ലാം കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു. ഇരു വിഭാഗത്തിലും പെട്ട കുഴപ്പക്കാരായ ക്രിമിനലുകളില്‍ ഒരാളെ പോലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാന്‍ പോലീസ് തയ്യാറായിട്ടില്ല. ഇതിനെല്ലാം നേതൃത്വം നല്‍കി ജനപ്രതിനിധികള്‍ അടക്കമുള്ള സിപിഎം, കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാന്‍ പോലും പോലിസ് വിളിപ്പിച്ചിട്ടില്ല.

സംഘര്‍ഷത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. കലാലയത്തെ സംഘര്‍ഷഭൂമിയാക്കിയ ക്രിമിനല്‍ സംഘത്തെയും മത തീവ്രവാദികളേയും അമര്‍ച്ച ചെയ്യാന്‍ പോലീസ് തയ്യാറാകത്തപക്ഷം തുടര്‍ന്നും വലിയ സംഘര്‍ഷങ്ങള്‍ക്കു വഴിയൊരുക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും നാട്ടുകാരും. സംഘര്‍ഷങ്ങളുടെ തുടക്കം ജംഗ്ഷന് വടക്കുള്ള ബാര്‍ ഹോട്ടലിലായിരുന്നു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാന്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് സംഘം ബാറില്‍ ഒത്തുകൂടി. പിന്നാലെ ബാറിലെത്തിയ ഡിവൈഎഫ്‌ഐ സംഘം ഇവരുമായി വാക്കേറ്റവും കയ്യാങ്കളിയുമായി. ഇരു കൂട്ടരും ബാറിന് മുന്നില്‍ ഏറ്റുമുട്ടുന്നതിനിടെ രണ്ട് കെസ്‌യുകാര്‍ക്കും ഒരു യൂത്ത് കോണ്‍ഗ്രസുകാരനും പരിക്കേറ്റു.

ഇതിന്റെ തുടര്‍ച്ചയായി അടുത്ത ദിവസം കോളേജില്‍ കോളേജില്‍ സംഘര്‍ഷം ഉടലെടുത്തു. എസ്എഫ്‌ഐ-കെഎസ്‌യു സംഘം അടി തുടങ്ങിയതോടെ പുറത്തു നിന്നും ക്രിമിനല്‍ സംഘം ഇരച്ചു കയറി കൂട്ടത്തല്ലായി.

Tags: SFIsasthamkottaKSUDevaswom Board
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala

ഇത് ചരിത്രം; ഡോ. സിസാ തോമസ് ചുമതലയേറ്റു, രജിസ്ട്രാർ അനിൽ കുമാറിന്റെ ലോഗിൻ ഐഡി സസ്പെൻ്റ് ചെയ്തു

Kerala

രാജ്ഭവനിലേക്ക് എസ്എഫ്‌ഐ-ഡി വൈ എഫ് ഐ മാര്‍ച്ച്, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Kerala

എസ്എഫ്‌ഐയുടെ അക്രമരാഷ്‌ട്രീയം അവസാനിപ്പിക്കണം: കൊല്ലം ജില്ലയില്‍ ബുധനാഴ്ച എഐഎസ് എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Kerala

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല: കേരള സര്‍വകലാശാലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി രജിസ്ട്രാര്‍

പുതിയ വാര്‍ത്തകള്‍

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

ഡീഗോ ജോട്ട, ആന്ദ്രെ സില്‍വ

കാറപകടത്തില്‍ ഡീഗോ ജോട്ടയ്‌ക്ക് ദാരുണാന്ത്യം

ലിവര്‍, പോര്‍ച്ചുഗല്‍ ടീമുകളിലെ സുവര്‍ണ നിരയിലൊരാള്‍

വിഎസ് അച്യുതാനന്ദൻ അതീവഗുരുതരാവസ്ഥയില്‍: മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies