Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്‌നാട്ടിലെ അനധികൃത മണല്‍ ഖനനം: ബിഷപ്പിന് കുരുക്കു മുറുകുന്നു; ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകള്‍

താമ്രപര്‍ണി നദിയില്‍ നിന്ന് അനധികൃമായി മണല്‍ ഖനനം നടത്തിയതുമായി ബന്ധപ്പെട്ടാണ് ബിഷപ്പിനെയും അഞ്ചു വികാരിമാരെയും പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷ തിരുനല്‍വേലി സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസ് കൂടുതല്‍ ഗുരുതരമായതോടെ ബിഷപ്പും സഭയും പ്രതിസന്ധിയിലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 11:53 am IST
in India

തിരുനല്‍വേലി: അനധികൃത മണല്‍ ഖനന കേസില്‍ തമിഴ്‌നാട്ടില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പത്തനംതിട്ട സിറോ മലങ്കര സഭ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിനും മറ്റുള്ളവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങള്‍. മോഷണം, ക്രിമിനല്‍ ഗൂഢാലോചന, ചതി, വ്യാജരേഖ ചമയ്‌ക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍.  

താമ്രപര്‍ണി നദിയില്‍ നിന്ന് അനധികൃമായി മണല്‍ ഖനനം നടത്തിയതുമായി ബന്ധപ്പെട്ടാണ് ബിഷപ്പിനെയും അഞ്ചു വികാരിമാരെയും  പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷ തിരുനല്‍വേലി സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസ് കൂടുതല്‍ ഗുരുതരമായതോടെ ബിഷപ്പും സഭയും പ്രതിസന്ധിയിലായി. ഐപിസി 120ബി, 379, 420, 465, 471 വകുപ്പുകളാണ് പുതുതായി ചേര്‍ത്തത്. നേരത്തെ 1957ലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് ആക്ട് സെക്ഷന്‍ 21 പ്രകാരമായിരുന്നു കേസ്. ഇപ്പോള്‍ ചുമത്തിയിരിക്കുന്ന വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം തടവും ഹെക്ടറിന് അഞ്ചു ലക്ഷം രൂപ വീതം പിഴയ്‌ക്കും സാധ്യതയുണ്ട്. ബിഷപ്പിനും മറ്റ് വികാരിമാര്‍ക്കും ജാമ്യം കിട്ടാത്ത സാഹചര്യമാണിപ്പോഴുള്ളത്.  

തമിഴ്നാട്ടിലെ അംബാസമുദ്രത്ത് താമ്രപര്‍ണി നദിയുടെ സമീപത്തായി പത്തനംതിട്ട രൂപതയ്‌ക്ക് 300 ഏക്കര്‍ സ്ഥലമുണ്ട്. 40 വര്‍ഷമായി സഭയുടെ അധീനതയിലാണ് ഈ സ്ഥലം. ഈ സ്ഥലത്ത് അനധികൃതമായി മണല്‍ ഖനനം നടത്തിയെന്ന കേസിലാണ് മദ്രാസ് ഹൈക്കാടതിയുടെ നിര്‍ദേശപ്രകാരം സിബിസിഐഡി അന്വേഷിച്ച് ബിഷപ്പിനെയും മറ്റ് വികാരിമാരെയും അറസ്റ്റ് ചെയ്തത്.  

പ്രദേശത്ത് കൃഷി ചെയ്യുന്നതിന് മാനുവല്‍ ജോര്‍ജ് എന്ന വ്യക്തിയെ കരാര്‍ പ്രകാരം ചുമതലപ്പെടുത്തിയിരുന്നതായാണ് സഭ പറയുന്നത്. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി സ്ഥലം സന്ദര്‍ശിക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ മാനുവല്‍ ജോര്‍ജ് കരാര്‍ ലംഘിച്ചുവെന്നും മണല്‍ ഖനനം നടത്തിയത് കരാറുകാരനാണെന്നും സഭ ആരോപിക്കുന്നു. വസ്തുവിന്റെ യഥാര്‍ത്ഥ ഉടമസ്ഥനെന്ന നിലയില്‍ രൂപതാ അധികാരികളെ കേസില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സഭയുടെ വിശദീകരണം. എന്നാല്‍ ഇതൊന്നും കോടതി മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇതുകൊണ്ടാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിക്കാതിരുന്നത്.

അറസ്റ്റിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറല്‍ ഷാജി ഋഋഋതോമസിനെയും തിരുനല്‍വേലി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടയില്‍ ബിഷപ്പിനും വൈദികര്‍ക്കുമായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താന്‍ വിശ്വാസികളോട് സഭ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് വേണ്ടി ഇടയലേഖനവും ഞായറാഴ്ച പള്ളികളില്‍ വായിച്ചു. ബിഷപ്പ് വലിയ പ്രതിസന്ധിയിലാണെന്നും സഭ വിശ്വാസികളോട് വിശദീകരിക്കുന്നുണ്ട്. ബിഷപ്പ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് സഭയുടെ വിശദീകരണം.

Tags: crisisBishopsand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.