Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘കൈവല്യപദദായിനൈ്യ നമഃ…’

ഭാരതീയ തത്ത്വചിന്തയുടെ കാലിക പ്രസക്തി

Janmabhumi Online by Janmabhumi Online
Feb 11, 2022, 06:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഡോ. പി.പി. സൗഹൃദന്‍

നമ്മുടെ സഹസ്രനാമങ്ങളിലെല്ലാം ഒരേ നാമങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നു തോന്നാം. എന്നാല്‍ അത് വ്യത്യസ്താര്‍ഥങ്ങളിലാണ്. ഉദാ: വിഷ്ണുസഹസ്രനാമത്തില്‍ വസുപ്രദായ നമഃ (693) എന്നത് വീണ്ടും 694 ലും ആവര്‍ത്തിക്കുന്നു. ഒരിടത്ത് ‘വസു’ ശബ്ദത്തിന് ‘ധനം’ എന്നും അടുത്തുവരുന്ന ‘വസു’ ശബ്ദത്തിന് മോക്ഷം’ എന്നും ആണ് അര്‍ഥം.

എന്നാല്‍ ലളിതാസഹസ്രനാമത്തില്‍ അത്തരം ആവര്‍ത്തനങ്ങള്‍ തീരെയില്ല എന്നുതന്നെ പറയാം. ഒരേ രൂപസാമ്യമുള്ള നാമങ്ങള്‍ ഉണ്ടെങ്കിലും, ഭാരതീയ പൈതൃകത്തിലെ സ്‌തോത്രങ്ങള്‍, നാമാവലികള്‍ ഇവയുടെ ആലാപനത്തിലൂടെ ഭക്തര്‍ക്കു ലഭിക്കേണ്ടുന്ന മുഖ്യഗുണം സര്‍വ ഭൂതഹിതൈഷിത്വമാണ്.

പ്രകൃതിമാതാവിനെ,  ശ്രീപരമേശ്വരിയെ, ലളിതാദേവിയെ ശ്രേഷ്ഠയും ആത്യന്തികമായ അമ്മയായും കാണുന്നു ഭക്തജനം.  

‘ആപദി കിം കരണീയം?

സ്മരണീയം ചരണയുഗളമംബായാഃ

തത് സ്മരണം കിം കുരുതേ?  

ബ്രഹ്മാദീനപി കിങ്കരീകുരുതേഃ

ആപത്തിലെന്തു ചെയ്യണം? അമ്മയുടെ, ജഗദംബയുടെ, പെറ്റമ്മയുടേതുമാകാം പാദപദ്മങ്ങളെ സ്മരിക്കുക. ആ സ്മരണയുടെ ഫലമോ? ബ്രഹ്മാദി ദേവന്മാരെപ്പോലും ഭക്തന്റെ സേവകരാക്കി മാറ്റുന്നു. കൈവല്യം (മോക്ഷപദവി) തരാന്‍ കെല്പുള്ള ദേവിയെ കൈവല്യപദദായിനൈ്യ നമഃ (625) എന്ന് സദാ സ്മരിക്കുക.

ഹയഗ്രീവമഹര്‍ഷി (വിഷ്ണുവിന്റെ അവതാരം), അഗസ്ത്യമുനിക്ക് ഉപദേശിച്ചുകൊടുത്തതാണ് ലളിതാസഹസ്രനാമം. ബ്രഹ്മാണ്ഡപുരാണാന്തര്‍ഗതമായ ഈ നാമസഹസ്രം, വശിനി തുടങ്ങിയ വാഗ്‌ദേവതമാര്‍ രചിച്ചതാണ് എന്നു വിശ്വസിക്കപ്പെടുന്നു.

വൈഷ്ണവോത്തമനായ അര്‍ധനാരീശ്വരന്‍ പരമശിവന്‍ പാര്‍വതിക്ക് ഉപദേശിച്ചതാണ് ഏറ്റവും നിഗൂഢമായ രാധാസഹസ്രനാമം. ശിവഭഗവാന്‍ പാര്‍വതിയോട് അതിന്റെ ഫലശ്രുതിയായി പറയുന്നു ”രാധാനാമ സഹസ്രസ്യ സമാനം നാസ്തി ഭൂതലേ…’ ഭൂമിയിലും സ്വര്‍ഗത്തിലും രാധാനാമസഹസ്രത്തിനു തുല്യമായി ഒന്നുമില്ല. അശ്വമേധയാഗം നടത്തുന്നതിനേക്കാള്‍ മഹാപുണ്യമാണ് അതിന്റെ പാരായണം. സഹസ്രയുഗപര്യന്തം വൈകുണ്ഠവാസവും ശേഷം ബ്രഹ്മസായൂജ്യവും ഫലം. ഇന്നു ലോകം മുഴുവന്‍ മുഴങ്ങുന്ന ഒരു സായിഭജന്‍ ഓര്‍മ്മയില്‍ വരുന്നു.

‘സായി മാതാ പിതാ ദീനബന്ധു സഖാ

തേരേ ചരണോം മേ സായി മേരാ കോടി പ്രണാമ്’

(സായീത്രയത്തിലെ ഷിര്‍ദി-സത്യ-പ്രേമസായി അവതാരങ്ങളേയും പലപ്പോഴും സ്ത്രീരൂപിണിയായാണ് സംബോധന ചെയ്യാറ്. പ്രേമസായി ഇനിയും അവതരിച്ചിട്ടില്ലെങ്കിലും).

‘കാളീഘട്ട്’ എന്ന പേര് ഇന്ത്യന്‍ ആധ്യാത്മികതയുടെ ഈറ്റില്ലത്തിന്റെ നാമമാണ്. ഇന്ത്യയില്‍ ആധ്യാത്മിക പരിവേഷമില്ലാതെ ഒരു കാര്യവും പരിപൂര്‍ണ വിജയത്തിലെത്തിക്കാന്‍ കഴിയില്ലെന്ന് രാഷ്‌ട്രപിതാവായ ബാപ്പുജി തിരിച്ചറിഞ്ഞിരുന്നു.  

(തുടരും)

Tags: ഹിന്ദു ദൈവങ്ങള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Main Article

മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട

Samskriti

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം

Vasthu

ഐശ്വര്യമുള്ള അടുക്കള പണിയാം…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

പുതിയ വാര്‍ത്തകള്‍

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഏത് കടലിനടിയിൽ ഒളിച്ചാലും തേടിപിടിച്ച് തീർക്കാൻ കരുത്തുള്ളവൻ വരുന്നു ; ‘ ‘ അകുല ക്ലാസ്’ ആണവ അന്തർവാഹിനി റഷ്യയിൽ നിന്ന് ഇന്ത്യയിലേയ്‌ക്ക്

സോണിയയും രാഹുലും ഗൂഢാലോചന നടത്തിയത് 2,000 കോടിയുടെ ആസ്തി കൈവശപ്പെടുത്താൻ ; അനധികൃതമായി നേടിയത് 988 കോടി ; ഇഡി

താര സംഘടന ‘അമ്മ’യിലെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 15ന്

ബിജെപി പുനഃസംഘടനയില്‍ എതിര്‍പ്പ് ഉന്നയിച്ചെന്ന വാര്‍ത്ത വ്യാജം: എ പി അബ്ദുളളകുട്ടി

ട്രംപ്-മോദി ബന്ധം ഊഷ്മളമാകും?;കുറഞ്ഞ താരിഫോടെ ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

പ്രതിഷേധം രൂക്ഷം:തെറ്റായ ഇന്ത്യന്‍ ഭൂപടം പിന്‍വലിച്ച് കോണ്‍ഗ്രസ്

രാജ്ഭവനിലേക്ക് എസ്എഫ്‌ഐ-ഡി വൈ എഫ് ഐ മാര്‍ച്ച്, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാന്‍ നോക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യയില്‍ താമസിക്കുന്ന തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ (ഇടത്ത്) ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്)

ചൈനയ്‌ക്ക് ഇനി ഉറക്കമില്ലാ രാത്രികള്‍; പിന്‍ഗാമിയെ പ്രഖ്യാപിക്കുമെന്ന് ദലൈലാമ; അംഗീകാരം മുന്‍കൂട്ടിവാങ്ങണമെന്ന് ചൈന; പറ്റില്ലെന്ന് ദലൈലാമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies