Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിരഹ ദു:ഖത്താല്‍ ഉള്‍വലിഞ്ഞുപോയ ഗായിക ചിത്രയെ വീണ്ടും പൊതുവേദികളിലേക്ക് നയിച്ചത് ലതയുടെ ഉപദേശം

മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ്. ചിത്രയ്‌ക്ക് ഒരു തരത്തില്‍ പുനര്‍ജന്മം നല്‍കിയതില്‍ ലതാ മങ്കേഷ്കറിന് വലിയൊരു പങ്കുണ്ട്. മകള്‍ നന്ദനയുടെ വേര്‍പാടിന് ശേഷം ഇനി പൊതുചടങ്ങുകളെല്ലാം ഉപേക്ഷിച്ച് വീട്ടില്‍ തന്നെ ഉള്‍വലിഞ്ഞ് ശിഷ്ടകാലം കഴിച്ചുകൂട്ടാം എന്ന തീരുമാനത്തിലായിരുന്നു ചിത്ര. മാസങ്ങളോളം ആരെയും വിളിക്കാതെയും കാണാതെയും കഴിച്ചുകൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 04:31 pm IST
in India

തിരുവനന്തപുരം: മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ്. ചിത്രയ്‌ക്ക് ഒരു തരത്തില്‍ പുനര്‍ജന്മം നല്‍കിയതില്‍ ലതാ മങ്കേഷ്കറിന് വലിയൊരു പങ്കുണ്ട്. മകള്‍ നന്ദനയുടെ വേര്‍പാടിന് ശേഷം ഇനി പൊതുചടങ്ങുകളെല്ലാം ഉപേക്ഷിച്ച് വീട്ടില്‍ തന്നെ ഉള്‍വലിഞ്ഞ് ശിഷ്ടകാലം കഴിച്ചുകൂട്ടാം എന്ന തീരുമാനത്തിലായിരുന്നു ചിത്ര. മാസങ്ങളോളം ആരെയും വിളിക്കാതെയും കാണാതെയും കഴിച്ചുകൂട്ടി.  

അതിനിടെ ഹൈദരാബാദിലെ ഒരു സംഘടന ലതാ മങ്കേഷ്കറുടെ പേരിലുള്ള ഒരു അവാര്‍ഡ് കെ.എസ്. ചിത്രയ്‌ക്ക്നല്‍കാന്‍ തീരുമാനിച്ചു. ഇത്തരം പൊതുച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ വരികയില്ലെന്ന് ചിത്ര സംഘാടകരെ അറിയിച്ചു. പിറ്റേന്ന് ലതാജിയുടെ ഫോണ്‍ ചിത്രയെ തേടിയെത്തി.

അവരുടെ ഉപദേശമാണ് ചിത്രയെ വീണ്ടും പൊതുവേദിയിലെത്തിച്ചത്. “ചിത്രയുടെ ദുഖം മനസ്സിലാക്കുന്നു. പക്ഷെ അതുമാത്രം ഓര്‍ത്ത് വിഷമിച്ച് വീട്ടിലിക്കുന്നത് ശരിയല്ല എന്നാണ് എന്റെ ഉപദേശം. ഈ അവാര്‍ഡ് ചിത്ര തന്നെ നേരിട്ട് ചെന്ന് വാങ്ങണം”. അവരുടെ ഈ ഉപദേശം ചിത്രയെ തെല്ലൊന്നുമല്ല മാറ്റിമറിച്ചത്. ഉപദേശമനുസരിച്ച് ചിത്ര മകളുടെ ദുഖം മൂലം ഉള്‍വലിഞ്ഞുള്ള ജീവിതരീതി അവസാനിപ്പിച്ച് വീണ്ടും പൊതുവേദിയിലേക്കിറങ്ങി. ലതയുടെ പേരിലുള്ള അവാര്‍ഡ് ഏറ്റുവാങ്ങി.  

ലതാ മങ്കേഷ്കറുമായി കണ്ടുമുട്ടിയ ഒട്ടേറെ ധന്യമുഹൂര്‍ത്തങ്ങള്‍ ചിത്രയുടെ ജീവിതത്തിലുണ്ട്. അതിലൊന്ന് ലതയുടെ എണ്‍പതാം പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ആല്‍ബത്തിലെ ചിത്രയുടെ പാട്ട് കേട്ട് ലത നേരിട്ട് ഫോണ്‍ വിളിച്ച് അഭിനന്ദനമറിയിച്ച സംഭവമാണ്. നേരത്തെ എസ്പി ബാലസുബ്രഹ്മണ്യമാണ് ചിത്രയെ ലതാ മങ്കേഷ്കറിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.  

പിന്നീട് ലതാ മങ്കേഷ്കറുടെ 75ാം പിറന്നാളിന് മുംബൈയില്‍വെച്ച് നടന്ന പരിപാടിയില്‍ ഉദ്ഘാടന ഗാനം ആലപിച്ചതുതന്നെ ചിത്രയാണ്. ലതാജി അന്ന് സദസ്സിന്റെ മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്നു. പേടി തോന്നിയെങ്കിലും ചിത്ര പാടി. ലതയുടെ രണ്ട് ഗാനങ്ങള്‍- ‘ രസിക് ബല്ലാ’, ‘രുലാ കെ ഗയാ സപ്നാ.” എന്നിങ്ങനെ രണ്ട് ഗാനങ്ങള്‍. അന്നും ലത ചിത്രയെ അനുഗ്രഹിച്ചു. 

Tags: Musicചിത്രഎസ്.പി. ബാലസുബ്രഹ്മണ്യംലതാ മങ്കേഷ്കര്‍ഭാരതീയ സംഗീതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ദൂലോകം വെല്ലാനായി പോരണ സുൽത്താൻ. ആട് – 3 യിലെ വീഡിയോ ഗാനം പുറത്ത്

Music

‘ ഗുരുവേ, ഈ ഗാനം എനിക്ക് വേണ്ടി രചിക്കണം ‘ ആദിശങ്കരന്റെ ചിത്രത്തിൽ നോക്കി പ്രാർത്ഥിച്ച ഇളയരാജ , പിന്നീട് നടന്നത്

Music

കാവ്യം ഭാസ്കരം രാഗം രാഘവം

Music

നിലക്കടല വാങ്ങിയ കടലാസിൽ സഹോദരന്റെ പേര് എഴുതിയ ഇളയരാജ ; “മണ്ണിൽ ഇന്ത കാതലന്രി…” ശ്വാസമടക്കിപ്പിടിച്ച് പാടിയ എസ് പി ബി

Entertainment

അതുവരെ ഞാന്‍ മദ്യപിക്കില്ല’; വെങ്കിടേഷ് സത്യം ചെയ്തു; അങ്ങനെ ‘രാജാവിന്റെ മകനും സംഗീത രാജനും’ ഉദയം കൊണ്ടു!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് അമിത് ഷാ, മാവോയിസ്റ്റുകളെ പിന്തുണച്ച് വികസനം തടസപ്പെടുത്തിയത് കോണ്‍ഗ്രസ്

പി എസ് ശ്രീധരന്‍പിള്ള കല്‍ദായ സുറിയാനി സഭാ ആസ്ഥാനത്തെത്തി,എഫ് സി ആര്‍ എ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ല

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍,ജാതി സെന്‍സസും ജനസംഖ്യ കണക്കെടുപ്പും 2ാം ഘട്ടത്തില്‍,വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായിരിക്കും

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച വെബ് ഡിസൈനര്‍ അറസ്റ്റില്‍

അഡ്വ. പ്രകാശ് ബാബു (ഇടത്ത്) മുഹമ്മദ് റിയാസ് (വലത്ത്)

മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ച് അഡ്വ. പ്രകാശ് ബാബു; ബേപ്പൂരില്‍ സ്വന്തം ശബ്ദം കേള്‍പ്പിച്ച് പ്രകാശ് ബാബു

ജി സുധാകരന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ വിഭാഗീയ നീക്കം നടത്തിയെന്ന എ കെ ബാലന്‍, സഹോദരന്റെ രക്ത സാക്ഷിത്വത്തെ ഒറ്റികൊടുത്തു

ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും, പൂജപ്പുരയില്‍ ഡ്രോണ്‍ ഷോ

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

ബാബുദിവാകരന്‍ (ഇടത്ത്) പി.വി. ശ്രീനിജന്‍ (നടുവില്‍) വി.പി. സജീന്ദ്രന്‍ (വലത്ത്)

ഇക്കുറി കുന്നത്തുനാട് പി.വി. ശ്രീനിജനില്‍ നിന്നും പിടിച്ചെടുത്ത് എന്‍ഡിഎയ്‌ക്ക് സമ്മാനിക്കാന്‍ ബാബു ദിവാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.