Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാവിഷാളും ശിവജി തൊപ്പിയും ധരിച്ച് വിദ്യാര്‍ത്ഥിനികള്‍ ക്യാമ്പസില്‍; ഒരു മതവസ്ത്രവും അനുവദിക്കില്ലെന്ന് കോളേജ്; കര്‍ണാടകയില്‍ ഹിജാബ് കത്തുന്നു

ഹിജാബ് ധരിച്ച് പെണ്‍കുട്ടികള്‍ ക്ലാസില്‍ കയറുന്നതില്‍ പ്രതിഷേധിച്ച് നൂറ് കണക്കിന് ആണ്‍കുട്ടികള്‍ കാവി ഷാളും ശിവജി തൊപ്പിയും ധരിച്ച് കോളജ് ഗേറ്റിലെത്തിയതോടെയാണ് അധികൃതര്‍ നിലപാട് കടുപ്പിച്ചത്. ഒരു തരത്തിലുള്ള മതചിഹ്നങ്ങളും അനുവദിക്കില്ലെന്ന് കുന്ദാപുര പിയു കോളേജ് അധികാരികള്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2022, 08:36 pm IST
in India

ബെംഗളൂരു: കോളേജിലെ നിയമം ലംഘിച്ചെത്തി ഹിജാബ് ധരിച്ച് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുക്കുമെന്ന് അധികൃതര്‍.  ഹിജാബ് ധരിച്ച് പെണ്‍കുട്ടികള്‍ ക്ലാസില്‍ കയറുന്നതില്‍ പ്രതിഷേധിച്ച് നൂറ് കണക്കിന് ആണ്‍കുട്ടികള്‍ കാവി ഷാളും ശിവജി തൊപ്പിയും ധരിച്ച് കോളജ് ഗേറ്റിലെത്തിയതോടെയാണ് അധികൃതര്‍ നിലപാട് കടുപ്പിച്ചത്. ഒരു തരത്തിലുള്ള മതചിഹ്നങ്ങളും അനുവദിക്കില്ലെന്ന് കുന്ദാപുര പിയു കോളേജ് അധികാരികള്‍ വ്യക്തമാക്കി. 

വിദ്യാര്‍ത്ഥിനികള്‍ ക്യാമ്പസില്‍ കയറി മറ്റ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ കോളേജ് ഗേറ്റ് താല്‍ക്കാലികമായി അടച്ചുവെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ബി.ജി. രാഘവേന്ദ്ര പറഞ്ഞു. പ്രിന്‍സിപ്പല്‍ ഇടപെട്ട് വിദ്യാര്‍ത്ഥികളോട് രമ്യമായി പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടു. സംഭവസ്ഥലത്തെത്തിയ പോലീസ് രക്ഷിതാക്കളെയും സമുദായ നേതാക്കളെയും ധര്‍ണ നടത്തിയിരുന്നവരെ സ്ഥലത്തുനിന്നും മാറ്റി.  

ഇതോടെ ആണ്‍കുട്ടികള്‍ കാവി ഷാളുകള്‍ അഴിച്ചുമാറ്റി ക്ലാസുകളില്‍ പങ്കെടുത്തു. പെണ്‍കുട്ടികള്‍ ഹിജാബ് ഉപേക്ഷിക്കാന്‍ വിസമ്മതിക്കുകയും ഗേറ്റില്‍ തന്നെ പ്രതിഷേധം തുടരുകയും ചെയ്തു. പ്രതിഷേധം തുടര്‍ന്നാല്‍ രക്ഷിതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് കുന്ദാപുര സബ് ഇന്‍സ്‌പെക്ടര്‍ ശ്രീകാന്ത് മുന്നറിയിപ്പ് നല്‍കി. കോളേജ് ഭരണസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസുകളുമായി മുന്നോട്ടുപോകാന്‍ കേളോജ് പ്രിന്‍സിപ്പല്‍ തീരുമാനിച്ചതായി പോലീസ് പ്രതിഷേധക്കാരെ അറിയിച്ചു.

കോളേജ് കാമ്പസിനുള്ളില്‍ അതിക്രമിച്ച് പ്രവേശിക്കുന്നതില്‍ വിജയിച്ച ചില വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് ക്ലാസുകളില്‍ കയറണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ കോളേജിലെ പ്രശ്‌നം പരിഹരിക്കാന്‍  പോലീസ് ഇടപെട്ടത്. അതേസമയം, കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിക്കാത്ത പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ കോളേജ് ഗേറ്റിന് സമീപം പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം അവസാനിപ്പിക്കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടപ്പോള്‍ രക്ഷിതാക്കളും ജീവനക്കാരും തമ്മില്‍ രൂക്ഷമായ വാക്കേറ്റത്തിന് പൊതുജനങ്ങള്‍ സാക്ഷ്യം വഹിച്ചു.  

Tags: HijabStudentsകര്‍ണാടക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

Kerala

തിരുവനന്തപുരത്ത് 2 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി

Vicharam

വിദ്യാര്‍ത്ഥികള്‍ വികസിത ഭാരതത്തിന്റെ സന്ദേശവാഹകര്‍

US

കെ.എച്ച്.എൻ.എ കേരള സ്കോളർഷിപ്പ് നിധി സമാഹരണ പ്രവർത്തനങ്ങൾക്ക് ശുഭാരംഭം

Kerala

കല്‍പറ്റയില്‍ പതിനാറുകാരനെ അതിക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.