Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിധി പറഞ്ഞ ഹാറുണ്‍ അല്‍ റഷീദിനെ വെറുതെ വിട്ടു; ലോകായുക്ത വിമര്‍ശനത്തിലും ജലീല്‍ കാട്ടിയത് വര്‍ഗീയതയോ

ഹാറുണ്‍ റഷീദും ജഡ്ജി ആയിരുന്നപ്പോള്‍ വിവാദങ്ങളില്‍ പെട്ടിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 09:52 pm IST
in Kerala

 തിരുവനന്തപുരം:  കെ ടി  ജലീലിന്റെ ലോകായുക്ത വിമര്‍ശനത്തിലും തെളിഞ്ഞത് ‘വര്‍ഗീയത’ എന്ന ആരോപണം. തന്റെ മന്ത്രിപ്പണി പോയതില്‍, വിധി പ്രസ്താവിച്ച ലോകായുക്തയിലെ ജസ്റ്റിസ് സിറിയക് ജോസഫിനെ മാത്രം ആക്ഷേപിക്കുന്നതിലെ പക്ഷപാത നിലപാടാണ് വാര്‍ത്തയാകുന്നത്. നയതന്ത്ര ബാഗ് വഴിയുള്ള ഡോളര്‍, സ്വര്‍ണക്കടത്ത് കേസില്‍ ജലീലിനെതിരെ വിധി പ്രസ്താവിച്ചത് ജസ്റ്റിസ് സിറിയക് ജോസഫ് ഒറ്റയ്‌ക്കായിരുന്നില്ല.  ജസ്റ്റിസ് ഹാറുണ്‍ റാഷിദും ചേര്‍ന്നാണ് വിധി പ്രസ്താവം നടത്തിയത്. തുടര്‍ന്നാണ് ജലീലിന് രാജിവെക്കേണ്ടിവന്നത്. 

രണ്ടു പേരേയും നിയമിച്ചത് പിണറായി വിജയന്‍ സര്‍ക്കാറാണ്.ഇരുവരും നിയമനത്തിന് മുന്‍പ് ആരോപണ വിധേയരായവരും ആണ്. അഭയ കേസില്‍ തെളിവ് നശിപ്പിക്കാന്‍ ജഡ്ജിയായിരുന്ന സിറിയക് ജോസഫ് ശ്രമിച്ചു എന്നത് പണ്ടേ കേട്ട ആരോപണമാണ്.. ഐസ്്ര്രകീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കുന്ന തരത്തില്‍ വിധിപറഞ്ഞതിനുപകാര സ്മരണയായി സഹോദര ഭാര്യയ്‌ക്ക് വൈസ് ചാന്‍സലര്‍ പദവി നല്‍കി എന്നതാണ് സിറിയകിനെതിരെ ജലീല്‍ ഉന്നയിച്ച ആരോപണം.ആരോപണം ഉണ്ടായിരുന്നപ്പോള്‍ തന്നെയാണ് അദ്ദേഹത്തെ ജലീല്‍ കൂടി അംഗമായ മന്ത്രി സഭ ലോകായുക്ത ആക്കിയത്.

 ഹാറുണ്‍ റഷീദും ജഡ്ജി ആയിരുന്നപ്പോള്‍  വിവാദങ്ങളില്‍ പെട്ടിരുന്നു.ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് പരിഗണിക്കുന്ന അവസരത്തില്‍് ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന ഹാറുണ്‍ അല്‍ റഷീദ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് നടത്തിയത്. . ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്ന് രണ്ട് പരാമര്‍ശങ്ങള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഹാറുണിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ജസ്റ്റിസിന് എംഎല്‍ എ ആയിരുന്ന ടി എന്‍ പ്രതാപന്റെ കത്തുവരെ എഴുതി.മുഖ്യമന്ത്രിക്കെതിരായ  പരാമര്‍ശം, തലശ്ശേരിയില്‍ ബാര്‍ അസോസിയേഷനില്‍ വെച്ച് നടത്തിയ വിവാദ പ്രസംഗം, ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിട്ടതിനെതിരെ നടത്തിയ പരാമര്‍ശം, സര്‍ക്കാര്‍ പ്ലീഡര്‍മാര്‍ക്കെതിരെ നടത്തിയ പരാമര്‍ശം തുടങ്ങി ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദിന്റെ വിവാദ പ്രസ്താവനകള്‍ ഉള്‍പെടുത്തിയാണ് ചീഫ് ജസ്റ്റിസ് ് കത്ത് നല്‍കിയിരിക്കുന്നത്.സിപിഎമ്മിനെ സഹായിക്കുന്നതരത്തിലുള്ള പക്ഷപാതപരമായ നിലപാടാണ് ജഡ്ജിയുടേതെന്നായിരുന്നു പ്രതാപന്‍ ചൂണ്ടിക്കാട്ടിയത്. ഹാറൂണ്‍ അല്‍ റഷീദിനെ ഇംപീച്ച്‌മെന്റ് ചെയ്യുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനും പറഞ്ഞിരുന്നു.

എന്നാല്‍ പിണറായി സര്‍ക്കാര്‍ ഹാറുണ്‍ അല്‍ റഷീദിനെ ഉപലോകായുക്തയായി നിയമിച്ചു.

ജസ്റ്റിസ് സിറിയക് ജോസഫും  ജസ്റ്റിസ് ഹാറുണ്‍ റാഷിദും ചേര്‍ന്നാണ് ജലീലിനെതിരെ വിധി പ്രസ്താവം നടത്തിയത്. എന്നിട്ട്  സിറിയക് ജോസഫിനെതിരെ മാത്രം ആരോപണമുന്നയിക്കുന്ന ജലീലിന്റെ ‘രാഷ്‌ട്രീയം’ വര്‍ഗീയമോ എന്ന ചോദ്യമാണ് നവ മാധ്യമങ്ങളി്ല്‍ ഉയരുന്നത്

Tags: Justice Harun-Ul-Rashidlokayukthകെ ടി ജലീൽ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിതാശ്വാസനിധി തട്ടിപ്പ്: ലോകായുക്തയ്‌ക്ക് നോട്ടീസ് അയയ്‌ക്കാന്‍ ഹൈക്കോടതി

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റൽ: ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി, ഹർജി കോടതി ജൂൺ ഏഴിലേക്കു മാറ്റി

Kerala

അസാധാരണ നടപടിയുമായി ലോകായുക്ത; ഭിന്നവിധി ആക്ഷേപത്തിൽ കഴമ്പില്ല, പങ്കെടുത്തത് മുഖ്യമന്ത്രി വിളിച്ച വിരുന്നിൽ, പേപ്പട്ടി പരാമർശത്തിലും വിശദീകരണം

Kerala

വിരുന്നുണ്ണാന്‍ ലോകായുക്തയെ ക്ഷണിച്ച് പ്രതിപക്ഷ നേതാവ്; സതീശന്റെ ഇഫ്താറിന് ലീഗ് നേതാക്കളും എത്തിയില്ല

Kerala

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദുത്വത്തിന് കുഴലൂതുന്നു; തടയണമെന്ന് മുസ്‌ളീം ലീഗിനോട് കെ ടി ജലീല്‍

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഹിനയുടെ പ്രദര്‍ശനത്തില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

കവുങ്ങിന്‍പാളയും അടയ്‌ക്കാത്തൊണ്ടും കൊണ്ട് മനോഹരമായ പൂക്കള്‍; ഗവര്‍ണറെ ആകര്‍ഷിച്ച് ഷാഹിനയുടെ പ്രദര്‍ശനം

ബ്രസീല്‍ ടീമില്‍ മിലിറ്റാവോയും റോഡ്രിഗോയും എസ്താവോയും ഇല്ല

സുല്‍ത്താന്‍ വരാര്‍! ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്‌മറും

ബാസ്‌കറ്റ്‌ബോളിന്റെ സമൂലമാറ്റം ലക്ഷ്യമിട്ട് പ്രഫഷണല്‍ ലീഗ് വരുന്നു; ബിഎല്‍കെ ആദ്യ സീസണ്‍ ജൂണ്‍ നാല് മുതല്‍

മേജര്‍ ജനറല്‍ ഖണ്ഡൂരി നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍; എക്കാലവും സ്മരിക്കും: പ്രധാനമന്ത്രി

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരി അന്തരിച്ചു

ഭാരത-നോര്‍വേ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

നോര്‍ഡിക് രാജ്യങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.