Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുട്ടയും വട്ടിയും കുട്ടിയുമായി സഞ്ചാരം, കരവിരുതില്‍ വിസ്മയം തീര്‍ക്കാന്‍, ബാഗ്ലൂരില്‍ നിന്നും ഇറക്കുമതി ചെയ്ത ഫര്‍ണ്ണിച്ചറുംഇവിടെ ലഭിക്കും

ആന്ധ്ര നെല്ലൂരുനിന്നും ആറു കുടുംബങ്ങള്‍ നീലേശ്വരം ബങ്കളം റോഡില്‍ ദിവ്യം പാറയില്‍ താമസിച്ച്മെടഞ്ഞു തീര്‍ക്കുന്നത് അതിജീവനത്തിന്റെ കരവിരുത്. ചൂരല്‍ കുട്ടകള്‍, വട്ടികള്‍, കോഴിക്കൂട്, കുരിയ, ചെല്ലം, കൊട്ട തുടങ്ങി പത്തിലധികം വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഇവിടെ കാണാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 09:56 am IST
in Kasargod
ബങ്കളം റോഡില്‍ ദിവ്യംപാറയില്‍ കൂട്ട നിര്‍മ്മിക്കുന്ന ആന്ധ്ര നെല്ലൂര്‍ സ്വദേശി

ബങ്കളം റോഡില്‍ ദിവ്യംപാറയില്‍ കൂട്ട നിര്‍മ്മിക്കുന്ന ആന്ധ്ര നെല്ലൂര്‍ സ്വദേശി

ബങ്കളം: കരവിരുതില്‍ വിസ്മയം തീര്‍ക്കാന്‍ കൊവിഡ് ഭീതി മറന്ന് കൂട്ടയും വട്ടിയും പട്ടിയും കുട്ടിയുമായി അവരെത്തി. ആന്ധ്ര നെല്ലൂരുനിന്നും ആറു കുടുംബങ്ങള്‍ നീലേശ്വരം ബങ്കളം റോഡില്‍ ദിവ്യം പാറയില്‍ താമസിച്ച്മെടഞ്ഞു തീര്‍ക്കുന്നത് അതിജീവനത്തിന്റെ കരവിരുത്. ചൂരല്‍ കുട്ടകള്‍, വട്ടികള്‍, കോഴിക്കൂട്, കുരിയ, ചെല്ലം, കൊട്ട തുടങ്ങി പത്തിലധികം വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഇവിടെ കാണാം.  

രണ്ട് വര്‍ഷത്തെ കച്ചവടം നിന്നുപോയത് ഇവരെ സാരമായി ബാധിച്ചിട്ടുണ്ട്. എങ്കിലും പുതിയ പ്രതീക്ഷയും സ്വപ്‌നവും പേറി ഇവര്‍ ബങ്കളം ദിവ്യ പാറയില്‍ ഇരുപതോളം ആളുകളാണ് എത്തിയത്. ഇവരുടെ കരവിരുത് വിസ്മയത്തോടെയും കൗതുകത്തോടെയും നോക്കി നില്‍ക്കുകയാണ് നാട്ടുകാര്‍. വ്യത്യസ്ത രീതിയിലുള്ള കോഴിക്കൂടിന് അവര്‍ പറയുന്ന വില 1600 രൂപയാണ്. വിലപേശലും വില്പനയും ഈ റോഡരികില്‍ തകൃതിയായി നടക്കുന്നു.  

100 രൂപ മുതല്‍ ഇരുപതിനായിരം വരെയായി വ്യത്യസ്തമായ ഉല്പനങ്ങള്‍. പാണ്ഡു, വെങ്കി, നരസിംഹ, ബുഡമ്മാ, മസ്താന്‍, സെങ്ങമ്മ എന്നിവര്‍ അടങ്ങുന്ന ആറ് കുടുംബങ്ങളാണ് ഇത്തവണ കേരളത്തില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ലോക് ഡൗണ്‍ കാരണം നാട് നടന്നുള്ള കച്ചവടം നഷ്ടമായെന്നും ഇവര്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് പാലക്കാടും അതിന് മുമ്പ് കോട്ടയത്തും ഇവര്‍ കച്ചവടം നടത്തിയിരുന്നു.  

ചൂരല്‍ കൊണ്ട് ആകര്‍ഷകമായ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്നതില്‍ ഇവര്‍ക്ക് പ്രത്യേക വൈദഗ്ധ്യം തന്നെയുണ്ട്. ബാഗ്ലൂരില്‍ നിന്നും ഇറക്കുമതി ചെയ്ത ഫര്‍ണ്ണിച്ചറും ഇവര്‍ വില്‍ക്കുന്നു. റോഡരികില്‍ ചൂരല്‍ കൊണ്ട് തയ്യാറാക്കിയ പ്രത്യേക ഷെഡ്ഡുകളിലാണ് ഇവര്‍ താമസിക്കുന്നത്. കുട്ടികളും ഇവരോടൊപ്പം തന്നെയുണ്ട്. വര്‍ഷത്തില്‍ എട്ടു മാസം ഇതുപോലെ നാടുചുറ്റി കച്ചവടം ചെയ്യുന്ന ഇവര്‍ മഴക്കാലം തുടങ്ങിയാല്‍ നാട്ടിലേക്ക് മടങ്ങും. പിന്നീട് നാട്ടില്‍ കൃഷിപ്പണിയാണ്.  

കൃഷിപ്പണി കഴിഞ്ഞാല്‍ നാട്ടില്‍ ചൂരല്‍ ശേഖരിക്കുകയാണ് ഇവരുടെ പ്രധാന പണി. അതുകഴിഞ്ഞാല്‍ അടുത്ത നാടുകളിലേക്ക് കച്ചവടത്തിനായി ഇറങ്ങും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി കച്ചവടം നടത്തും. ബങ്കളം ദിവ്യംപാറയില്‍ എത്തി ഒരാഴ്ച പിന്നിട്ടു. നാട്ടുകാരുടെ നല്ല സഹകരണം ലഭിച്ചു വരുന്നുണ്ടെന്നും പാണ്ഡു പറഞ്ഞു.

Tags: kasargodsalesകരകൗശാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

World

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.