Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുട്ടയും വട്ടിയും കുട്ടിയുമായി സഞ്ചാരം, കരവിരുതില്‍ വിസ്മയം തീര്‍ക്കാന്‍, ബാഗ്ലൂരില്‍ നിന്നും ഇറക്കുമതി ചെയ്ത ഫര്‍ണ്ണിച്ചറുംഇവിടെ ലഭിക്കും

ആന്ധ്ര നെല്ലൂരുനിന്നും ആറു കുടുംബങ്ങള്‍ നീലേശ്വരം ബങ്കളം റോഡില്‍ ദിവ്യം പാറയില്‍ താമസിച്ച്മെടഞ്ഞു തീര്‍ക്കുന്നത് അതിജീവനത്തിന്റെ കരവിരുത്. ചൂരല്‍ കുട്ടകള്‍, വട്ടികള്‍, കോഴിക്കൂട്, കുരിയ, ചെല്ലം, കൊട്ട തുടങ്ങി പത്തിലധികം വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഇവിടെ കാണാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 09:56 am IST
in Kasargod
ബങ്കളം റോഡില്‍ ദിവ്യംപാറയില്‍ കൂട്ട നിര്‍മ്മിക്കുന്ന ആന്ധ്ര നെല്ലൂര്‍ സ്വദേശി

ബങ്കളം റോഡില്‍ ദിവ്യംപാറയില്‍ കൂട്ട നിര്‍മ്മിക്കുന്ന ആന്ധ്ര നെല്ലൂര്‍ സ്വദേശി

ബങ്കളം: കരവിരുതില്‍ വിസ്മയം തീര്‍ക്കാന്‍ കൊവിഡ് ഭീതി മറന്ന് കൂട്ടയും വട്ടിയും പട്ടിയും കുട്ടിയുമായി അവരെത്തി. ആന്ധ്ര നെല്ലൂരുനിന്നും ആറു കുടുംബങ്ങള്‍ നീലേശ്വരം ബങ്കളം റോഡില്‍ ദിവ്യം പാറയില്‍ താമസിച്ച്മെടഞ്ഞു തീര്‍ക്കുന്നത് അതിജീവനത്തിന്റെ കരവിരുത്. ചൂരല്‍ കുട്ടകള്‍, വട്ടികള്‍, കോഴിക്കൂട്, കുരിയ, ചെല്ലം, കൊട്ട തുടങ്ങി പത്തിലധികം വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഇവിടെ കാണാം.  

രണ്ട് വര്‍ഷത്തെ കച്ചവടം നിന്നുപോയത് ഇവരെ സാരമായി ബാധിച്ചിട്ടുണ്ട്. എങ്കിലും പുതിയ പ്രതീക്ഷയും സ്വപ്‌നവും പേറി ഇവര്‍ ബങ്കളം ദിവ്യ പാറയില്‍ ഇരുപതോളം ആളുകളാണ് എത്തിയത്. ഇവരുടെ കരവിരുത് വിസ്മയത്തോടെയും കൗതുകത്തോടെയും നോക്കി നില്‍ക്കുകയാണ് നാട്ടുകാര്‍. വ്യത്യസ്ത രീതിയിലുള്ള കോഴിക്കൂടിന് അവര്‍ പറയുന്ന വില 1600 രൂപയാണ്. വിലപേശലും വില്പനയും ഈ റോഡരികില്‍ തകൃതിയായി നടക്കുന്നു.  

100 രൂപ മുതല്‍ ഇരുപതിനായിരം വരെയായി വ്യത്യസ്തമായ ഉല്പനങ്ങള്‍. പാണ്ഡു, വെങ്കി, നരസിംഹ, ബുഡമ്മാ, മസ്താന്‍, സെങ്ങമ്മ എന്നിവര്‍ അടങ്ങുന്ന ആറ് കുടുംബങ്ങളാണ് ഇത്തവണ കേരളത്തില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ലോക് ഡൗണ്‍ കാരണം നാട് നടന്നുള്ള കച്ചവടം നഷ്ടമായെന്നും ഇവര്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് പാലക്കാടും അതിന് മുമ്പ് കോട്ടയത്തും ഇവര്‍ കച്ചവടം നടത്തിയിരുന്നു.  

ചൂരല്‍ കൊണ്ട് ആകര്‍ഷകമായ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്നതില്‍ ഇവര്‍ക്ക് പ്രത്യേക വൈദഗ്ധ്യം തന്നെയുണ്ട്. ബാഗ്ലൂരില്‍ നിന്നും ഇറക്കുമതി ചെയ്ത ഫര്‍ണ്ണിച്ചറും ഇവര്‍ വില്‍ക്കുന്നു. റോഡരികില്‍ ചൂരല്‍ കൊണ്ട് തയ്യാറാക്കിയ പ്രത്യേക ഷെഡ്ഡുകളിലാണ് ഇവര്‍ താമസിക്കുന്നത്. കുട്ടികളും ഇവരോടൊപ്പം തന്നെയുണ്ട്. വര്‍ഷത്തില്‍ എട്ടു മാസം ഇതുപോലെ നാടുചുറ്റി കച്ചവടം ചെയ്യുന്ന ഇവര്‍ മഴക്കാലം തുടങ്ങിയാല്‍ നാട്ടിലേക്ക് മടങ്ങും. പിന്നീട് നാട്ടില്‍ കൃഷിപ്പണിയാണ്.  

കൃഷിപ്പണി കഴിഞ്ഞാല്‍ നാട്ടില്‍ ചൂരല്‍ ശേഖരിക്കുകയാണ് ഇവരുടെ പ്രധാന പണി. അതുകഴിഞ്ഞാല്‍ അടുത്ത നാടുകളിലേക്ക് കച്ചവടത്തിനായി ഇറങ്ങും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി കച്ചവടം നടത്തും. ബങ്കളം ദിവ്യംപാറയില്‍ എത്തി ഒരാഴ്ച പിന്നിട്ടു. നാട്ടുകാരുടെ നല്ല സഹകരണം ലഭിച്ചു വരുന്നുണ്ടെന്നും പാണ്ഡു പറഞ്ഞു.

Tags: kasargodsalesകരകൗശാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

വെളളാപ്പളളി നടേശനെ സന്ദര്‍ശിച്ച മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

പാകിസ്ഥാനി എന്ന് പറയാനല്ല , ഇന്ത്യൻ എന്ന് പറയാനാണ് എനിക്കിഷ്ടം ; ധുരന്ധറിൽ പറയുന്നതെല്ലാം വാസ്തവമാണ് ; കറാച്ചി മുൻ മേയർ ആരിഫ് ആജാകിയ

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

സജി വാലശ്ശേരില്‍ ഭിന്നശേഷിക്കാരനായ കുട്ടിയ്ക്കൊപ്പം (വലത്തേയറ്റം)

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് മോദി

എംഎല്‍എമാരുടെ രാജാവാകാന്‍ ജി. സുധാകരന്‍ നോക്കേണ്ടെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍

ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ആയത്തൊള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകള്‍ ഉടന്‍ നടത്താന്‍ ഒരുങ്ങി ഇറാന്‍

എബോള വൈറസ് ബാധ : മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം

ലവ് ലി മൈത്ര (വലത്ത്) മുട്ടയേറ് കൊണ്ട് അഭിഷേക് ബാനര്‍ജി (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചത് തൃണമൂല്‍ നേതാവ് ലവ് ലി മൈത്രയുടെ ആളുകള്‍; പിടിയിലായ ആറ് പേരും മമത വിരുദ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.