Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാജപട്ടയം നല്‍കി രവീന്ദ്രനേയും സര്‍ക്കാര്‍ പറ്റിച്ചു; രേഖകള്‍ പത്രസമ്മേളനം വിളിച്ച് പുറത്തുവിടും; ഇടുക്കിയിലെ വ്യാജപ്പട്ടയങ്ങളുടെ ചുരുളഴിയുന്നു

വനഭൂമി കൃത്യമായി തരംമാറ്റാതെ റവന്യൂഭൂമിയാക്കി 1964ലെ ഭൂമി പതിവ് ചട്ട പ്രകാരം പട്ടയം നല്‍കുകയായിരുന്നു. ഇത്തരത്തില്‍ തനിക്കടക്കം ജില്ലയില്‍ നിരവധി സ്ഥലങ്ങളില്‍ നല്‍കിയത് വ്യാജപട്ടയണമാണെന്ന് രവീന്ദ്രനും സ്ഥിരീകരിക്കുന്നു. ഭാവിയില്‍ ഇക്കാര്യം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ പട്ടയം റദ്ദാക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു. സംഭവത്തില്‍ പത്ര സമ്മേളനം വിളിച്ച് സിപിഐയുടെ തട്ടിപ്പ് രേഖകള്‍ സഹിതം കാര്യങ്ങള്‍ തുറന്ന് പറയാനുള്ള നീക്കത്തിലാണ് രവീന്ദ്രന്‍.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jan 26, 2022, 06:40 pm IST
in Kerala

ഇടുക്കി: മൂന്നാറിലെ രവീന്ദ്രന്‍ പട്ടയം റദ്ദാക്കുവാനുള്ള നടപടി ആരംഭിച്ചതിന് പിന്നാലെ ജില്ലയിലെ സര്‍ക്കാര്‍ സ്പോണ്‍സേഡ് വ്യാജപ്പട്ടയങ്ങളുടെ കഥ ചുരുളഴിയുന്നു. ദേവികുളം താലൂക്കില്‍ 530 പട്ടയങ്ങള്‍ വിതരണം ചെയ്ത അഡീ. തഹസില്‍ദാര്‍ എം.ഐ. രവീന്ദ്രന് സര്‍ക്കാര്‍ നല്‍കിയത് വ്യാജപട്ടയം.

വനഭൂമി കൃത്യമായി തരംമാറ്റാതെ റവന്യൂഭൂമിയാക്കി 1964ലെ ഭൂമി പതിവ് ചട്ട പ്രകാരം പട്ടയം നല്‍കുകയായിരുന്നു. ഇത്തരത്തില്‍ തനിക്കടക്കം ജില്ലയില്‍ നിരവധി സ്ഥലങ്ങളില്‍ നല്‍കിയത് വ്യാജപട്ടയണമാണെന്ന് രവീന്ദ്രനും സ്ഥിരീകരിക്കുന്നു. ഭാവിയില്‍ ഇക്കാര്യം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ പട്ടയം റദ്ദാക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു. സംഭവത്തില്‍ പത്ര സമ്മേളനം വിളിച്ച് സിപിഐയുടെ തട്ടിപ്പ് രേഖകള്‍ സഹിതം കാര്യങ്ങള്‍ തുറന്ന് പറയാനുള്ള നീക്കത്തിലാണ് രവീന്ദ്രന്‍.

കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്താണ് കരിമണ്ണൂര്‍ എല്‍എ തഹസില്‍ദാരുടെ കീഴില്‍ പട്ടയം നല്‍കാന്‍ നടപടികള്‍ ആരംഭിച്ചത്. ഏറെക്കാലമായി പട്ടയമെന്ന ആവശ്യവുമായി രവീന്ദ്രനടക്കം രംഗത്തുണ്ടായിരുന്നു. പിന്നാലെ രവീന്ദ്രന് പെരിങ്ങാശ്ശേരിയിലുള്ള അരയേക്കര്‍ സ്ഥലത്തിന് പട്ടയം നല്‍കി. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു.

അതേ സമയം സര്‍ക്കാര്‍ തന്നെ സംരക്ഷിത വനഭൂമിയായി വിജ്ഞാപനം ചെയ്തിരിക്കുന്ന മേഖലയാണിത്. വനംവകുപ്പിന്റെ ജണ്ടയ്‌ക്ക് വെളിയിലുള്ള സ്ഥലമായതിനാല്‍ വനവാസികള്‍ക്കും കുടിയേറ്റ കര്‍ഷകര്‍ക്കും താമസിക്കാനും കൃഷി ആവശ്യത്തിനുമായി ഉപയോഗിക്കാനാകും. കൂടുതല്‍ കൈയേറ്റം ഒഴുവാക്കാനായി വനാവകാശ രേഖയും കൈവശ രേഖയും നല്‍കിയിട്ടുമുണ്ട്.

അതേ സമയം പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചില ഉത്തരുവുകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നിലവില്‍ വനഭൂമിക്ക് പട്ടയം നല്‍കുന്നത്. വിഷയം ഇങ്ങനെ: 1964 ഹില്‍മെന്റ് സെറ്റില്‍ റൂള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 1973 അഗ്രി (ഫോറസ്റ്റ് ജനറല്‍) ഈ ഭൂമി ആവശ്യമെങ്കില്‍ സര്‍ക്കാരിന് ഏറ്റെടുത്ത് റവന്യൂ ഭൂമി ആക്കാനും അനുമതി നല്‍കി സര്‍ക്കുലര്‍ ഇറക്കിയിരുന്നു.  

എന്നാല്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഭൂമി തരം തിരിച്ച് ഏറ്റെടുക്കാന്‍ തയ്യാറായില്ല. കുറുക്കുവഴിയില്‍ പട്ടയം നല്‍കാന്‍ ശ്രമിച്ച പിണറായി വിജയന്‍ സര്‍ക്കാര്‍ പട്ടയം നല്‍കാനുള്ള കോടതി ഉത്തരവുകള്‍ അടക്കം വന്നതോടെ ഇതുപയോഗിച്ച് പട്ടയ നടപടികള്‍ ആരംഭിക്കുകയായിരുന്നു. നൂറ് കണക്കിന് പട്ടയങ്ങള്‍ ഇത്തരത്തില്‍ നല്‍കിയും കഴിഞ്ഞു. അതേ സമയം പട്ടയത്തിന് അര്‍ഹതപ്പെട്ട വനവാസികളെ രവീന്ദ്രന്‍ പട്ടയത്തിന് സമാനമായി തന്നെ ചതിക്കുഴിയിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍.

Tags: pattayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ഇടുക്കിയിലെ ആദിവാസി പട്ടയം : കോടതി നിര്‍ദേശപ്രകാരം മാത്രമേ മുന്നോട്ട് പോകാനാകൂ എന്ന് ജില്ലാ ഭരണകൂടം

Kerala

മൂന്നാര്‍ ഭൂമി കൈയേറ്റം; രവീന്ദ്രനെതിരെ എന്ത് നടപടിയെടുത്തു? നടന്നത് വൻ അഴിമതി, അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

പട്ടയമേള ഇഷ്ടക്കാര്‍ക്ക് വേണ്ടി; റവന്യൂ മന്ത്രിയുടെ മണ്ഡലത്തില്‍ ഇഷ്ടക്കാര്‍ക്ക് ഏക്കറുകള്‍ പതിച്ച് നല്കുന്നു

Kerala

ആറളം ഫാമില്‍ വനവാസി ഉന്മൂലനത്തിന് സിപിഎം ശ്രമമെന്ന് ആരോപണം; രണ്ടായിരത്തോളം പട്ടയം റദ്ദാക്കുന്നു

News

എല്ലാം ഉണ്ട്…ഇല്ലാത്തത് പട്ടയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.