Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീധന പീഡന പരാതി നല്‍കിയാല്‍ വിസ്മയയ്‌ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് പ്രചരിപ്പിക്കാം; കിരണിന്റെ ഫോണ്‍സംഭാഷണം കോടതിയില്‍ ഹാജരാക്കി

ഫോണ്‍സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്ന വിവരങ്ങള്‍ കിരണ്‍ അറിഞ്ഞിരുന്നില്ല. വിസ്മയയുടെ മരണശേഷം പോലീസ് ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം തിരിച്ചറിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2022, 10:30 am IST
in Kerala

കൊല്ലം : സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയയുടെ കുടുംബം പരാതി നല്‍കിയാല്‍ വിസ്മയയ്‌ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് പ്രചരിപ്പിക്കാന്‍ കിരണ്‍ തീരുമാനിച്ചതായി തെളിവുകള്‍. കേസ് വിചാരണവേളയില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ഫോണ്‍ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  

വിസ്മയയുടെ കുടുംബം കിരണിനെതിരെ കേസ് നല്‍കിയാല്‍ വിസ്മയയ്‌ക്ക് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായിരുന്നെന്ന് വരുത്തി തീര്‍ക്കാന്‍ കിരണ്‍ സഹോദരീ ഭര്‍ത്താവ് മുകേഷുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഈ ഫോണ്‍ സംഭാഷണങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊല്ലത്തെ വിചാരണക്കോടതിയില്‍ കിരണിന്റെ ഫോണ്‍ റെക്കോര്‍ഡിങ്‌സ് ഉള്‍പ്പടെയുള്ള വിവരങ്ങളാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.  

ഫോണ്‍സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്ന വിവരങ്ങള്‍ കിരണ്‍ അറിഞ്ഞിരുന്നില്ല. വിസ്മയയുടെ മരണശേഷം പോലീസ് ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം തിരിച്ചറിയുന്നത്. സ്ത്രീധനത്തിന്റെ കാര്യങ്ങള്‍ ഫോണില്‍ സംസാരിക്കില്ല, അത് റെക്കോഡാകും എന്നതിനാല്‍ വാട്സാപ്പിലൂടെയേ സംസാരിക്കൂ എന്ന് കിരണ്‍ സഹോദരി കീര്‍ത്തിയോട് പറയുന്നതും കേള്‍പ്പിച്ചു. സ്വന്തം ഫോണ്‍ കിരണിന് തന്നെ ഇപ്പോള്‍ കുരുക്കാവുകയാണ്.  

കൂടാതെ കേസില്‍ വിസ്മയയുടെ അമ്മ സജിതയേയും വിസ്തരിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞ് തുടക്കത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ല. വിസ്മയയുടെ ആഭരണങ്ങള്‍ ലോക്കറിലേക്ക് മാറ്റുന്നതിനിടെ അളവില്‍ കുറവ് ശ്രദ്ധയില്‍ പെട്ടതോടെയാണ് കിരണിന്റെ സ്വഭാവത്തില്‍ മാറ്റം വരുകയും വിസ്മയയെ ക്രൂരമായി മര്‍ദ്ദിക്കാനും മറ്റും ആരംഭിച്ചതെന്നും മൊഴിയില്‍ പറയുന്നുണ്ട്. വാഗ്ദാനം ചെയ്ത് സ്ത്രീധനം നല്‍കി പ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്ന് കിരണിന്റെ പിതാവ് അറിയിച്ചതായും വിസ്മയയുടെ അമ്മ കോടതിയില്‍ അറിയിച്ചു.  

കിരണിന്റെ വീട്ടില്‍ നേരിട്ടിരുന്ന പീഡനങ്ങളുടെ വിവരങ്ങള്‍ വിസ്മയ സ്വന്തം വീട്ടില്‍ അറിയിച്ചിരുന്നില്ല. വിജിത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വീട്ടില്‍ എത്തിയപ്പോഴാണ് ഇക്കാര്യങ്ങള്‍ അറിയുന്നത്. തുടര്‍ന്ന്  ഇക്കാര്യങ്ങള്‍ സമുദായത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും മാര്‍ച്ച് 25-ന് ചര്‍ച്ചചെയ്യാനിരിക്കെ 17-ന് വിസ്മയയെ കിരണ്‍ വന്നു കൂട്ടിക്കൊണ്ടുപോയി. സ്ത്രീധനം കൊടുത്താല്‍ പ്രശ്നങ്ങള്‍ തീരുമെന്ന പ്രതീക്ഷയിലാണ് അവളോട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പറഞ്ഞതെന്നും അമ്മ മൊഴിനല്‍കി.

അതേസമയം സ്വന്തം ഫോണില്‍ റെക്കോര്‍ഡായ സംഭാഷണങ്ങളും കിരണിന്റെയും ബന്ധുക്കളുടെയും ശബ്ദവും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. സ്ത്രീധനത്തിന്റെപേരില്‍ തന്നെ പീഡിപ്പിക്കുന്നതായി

Tags: കേരള പോലീസ്kollamvismayaവിസ്മയ കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

ചുരിദാർ ധരിച്ചെത്തി; പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞ് സെക്യൂരിറ്റി, പ്രതിഷേധത്തിനൊടുവിൽ പോലീസെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.