Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോളിസിറ്റര്‍ ജനറലിന്റെ വാദം ബോധ്യമായി;പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയില്‍ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കാന്‍ സുപീംകോടതി സമ്മതിച്ചു

കേന്ദ്രസര്‍ക്കാരിന് വേണ്ടി വാദിക്കാനെത്തിയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദങ്ങളായിരുന്നു പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 10:08 pm IST
in India

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന് വേണ്ടി വാദിക്കാനെത്തിയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദങ്ങളായിരുന്നു പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്.

പഞ്ചാബ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ഡി.എസ്. പട് വാലിയയുടെ വാദങ്ങളെ തോല്‍പിക്കുന്നതായിരുന്നു തുഷാര്‍ മേത്ത നിരത്തിയ ന്യായങ്ങള്‍. പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്പിജി) ബ്ലൂ ബുക്കിനെ അടിസ്ഥാനമാക്കിയാണ് തുഷാര്‍ മേത്ത വാദം തുടങ്ങിയത്. ബ്ലൂ ബുക്കിലെ സുരക്ഷാ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പഞ്ചാബ് പൊലീസ് അവഗണിച്ചതാണ് (മനപ്പൂര്‍വ്വമോ?) സുരക്ഷാ വീഴ്ചയ്‌ക്ക് കാരണമായതെന്ന് തുഷാര്‍ മേത്ത വാദിച്ചു.

‘പ്രധാനമന്ത്രിയുടെ അകമ്പടി വാഹനം പ്രതിഷേധക്കാര്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും 100 മീറ്റര്‍ വരെ അടുത്തെത്തി. എസ്പിജി ബ്ലൂ ബൂക്ക് അനുസരിച്ച് അതിലെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടത് പഞ്ചാബ് പൊലീസിന്റെ ബാധ്യതയാണ്. ഇതിനായി സര്‍ക്കാര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കില്‍ മിനിമം അസൗകര്യമേ ഉണ്ടാകുമായിരുന്നുള്ളൂ’- തുഷാര്‍ മേത്ത വാദിക്കുന്നു.

‘ഫ്‌ളൈ ഓവറിന് അരികെ ആള്‍ക്കൂട്ടം തമ്പടിച്ചിട്ടുണ്ടെന്ന ഒരു വിവരവും എസ്പിജിയ്‌ക്കോ പ്രധാനമന്ത്രിയുടെ സംഘത്തിനോ ലഭിച്ചിരുന്നില്ല’- തുഷാര്‍ മേത്ത ഉന്നയിച്ച മറ്റൊരു പ്രധാന പോയിന്‍റായിരുന്നു ഇത്.

‘പഞ്ചാബ് സര്‍ക്കാര്‍ അവരുടെ പൊലീസ് ഓഫീസര്‍മാരെ കണ്ണടച്ച് പിന്തുണയ്‌ക്കുന്നത് അങ്ങേയറ്റം ഗൗരവത്തോടെ കാണണം. എവിടെയാണ് ഈ സുരക്ഷാപിഴവ് സംബന്ധിച്ചതെന്ന് കേന്ദ്രസര്‍ക്കാരിന്റെ സമിതിക്ക് അന്വേഷിക്കേണ്ടതുണ്ട്,’- തുഷാര്‍ മേത്ത വാദിച്ചു.

അതില്‍ കേന്ദ്രസര്‍ക്കാരിന്റെ സമിതിയുടെ ആവശ്യകതയെ മാത്രം സുപ്രീംകോടതി ചോദ്യം ചെയ്തു. അതുപോലെ പഞ്ചാബ് സര്‍ക്കാരിന്റെ അന്വേഷണസമിതിയും തല്‍ക്കാലം ആവശ്യമില്ലെന്ന് പഞ്ചാബിന്റെ അഡ്വക്കേറ്റ് ജനറലിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. പകരം മുന്‍ സുപ്രിംകോടതി ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഒരു സ്വതന്ത്ര അന്വേഷണ സമിതിയെ അന്വേഷണച്ചുമതല ഏല്‍പ്പിക്കാമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രിംകോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കുകയായിരുന്നു.

ഒരര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിന്റെ വിജയം തന്നെയാണ് സുപ്രീംകോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നത്.

Tags: സുപ്രീംകോടതിpunjabപഞ്ചാബ് പൊലീസ്എസ്പിജിതുഷാര്‍ മേത്തNV Ramanaപ്രധാനമന്ത്രിയുടെ സുരക്ഷസോളിസിറ്റര്‍ ജനറല്‍ഐഎസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

India

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

India

157 കോടിയുടെ വ്യാജകയറ്റുമതി; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയ്‌ക്കെതിരെയുള്ള നിർണായക രേഖകൾ പുറത്തുവിട്ട് ഇഡി

India

100 കോടി രൂപയുടെ തട്ടിപ്പ് കേസ് ; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ ഏഴ് ദിവസത്തെ ഇഡി റിമാൻഡിൽ വിട്ടു

News

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

പുതിയ വാര്‍ത്തകള്‍

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.