Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

2006ല്‍ ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികള്‍ ആര്‍എസ്എസ് ആസ്ഥാനമന്ദിരം ആക്രമിച്ചിരുന്നു; മൂവരെയും അന്ന് സുരക്ഷാസേന വകവരുത്തി

2006ലും ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികള്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനമന്ദിരത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. അന്ന് മൂന്ന് ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികളാണ് ആക്രമണത്തില്‍ പങ്കെടുത്തത്.

Janmabhumi Online by Janmabhumi Online
Jan 8, 2022, 04:16 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: 2006ലും ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികള്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനമന്ദിരത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. അന്ന് മൂന്ന് ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികളാണ് ആക്രമണത്തില്‍ പങ്കെടുത്തത്.

എകെ 47 തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. പക്ഷെ സുരക്ഷാ സേന ഇവരെ വധിച്ചു.  ആര്‍എസ്എസ് ആസ്ഥാനമന്ദിരം ആക്രമിക്കാനുള്ള പദ്ധതി ജെയ്ഷ് ഇ മൊഹമ്മദ് ഉപേക്ഷിച്ചിട്ടില്ല എന്നാണ് കശ്മീരില്‍ അറസ്റ്റിലായ നായ്കൂ എന്ന തീവ്രവാദിയില്‍ നിന്നും ലഭിച്ച വിവരത്തില്‍ നിന്നും മനസ്സിലാകുന്നത്. ഇവിടെ സ്‌ഫോടനം നടത്താന്‍ ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നു. നായ്കൂ എന്ന ജെയ്ഷ് ഇ മൊഹമ്മദ് ഭീകരനുള്‍പ്പെട്ട തീവ്രവാദികളുടെ ഒരു സംഘം 2021 ജൂലായില്‍ ഇതേക്കുറിച്ച് വിശദമായി പഠിക്കാന്‍ നാഗ്പൂരില്‍ എത്തിയിരുന്നു. രണ്ട് മൂന്ന് ദിവസത്തോളം ഇവര്‍ നഗരത്തില്‍ താമസിച്ചു. ആര്‍എസ്എസ് ആസ്ഥാനമന്ദിരത്തില്‍ മാത്രമല്ല, രെഷ്മീബാഗിലെ ഹെഡ്‌ഗേവാര്‍ ഭവനും ഇവര്‍ സന്ദര്‍ശിച്ചു. റിപ്പബ്ലിക് ദിനത്തിനാണ് ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്ന് കരുതുന്നു.

ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് നാഗ്പൂര്‍ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ കേസെടുത്തിരിക്കുന്നത്. മറ്റ് തീവ്രവാദികളെ കണ്ടെത്താന്‍ നാഗ്പൂര്‍ ക്രൈംബ്രാഞ്ച് ഒരു ടീമിനെ രൂപവല്‍ക്കരിച്ച് അന്വേഷണം തുടങ്ങി.

ആര്‍എസ്എസ് ആസ്ഥാനമന്ദിരത്തിലും ഹെഡ്‌ഗേവാര്‍ ഭവനിലും ഫൊട്ടോഗ്രാഫി നിരോധിച്ചു. ഈ പ്രദേശത്തിന് ചുറ്റും ഡ്രോണുകളും നിരോധിച്ചു. ഈ കെട്ടിടങ്ങളുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ കണ്ടെത്തിയാല്‍ പൊലീസ് നശിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യും.

ജെയ്ഷ് ഇ മൊഹമ്മദിന്റെ ഒരു രഹസ്യസംഘം തന്നെ ഇതിനായി പ്രവര്‍ത്തിച്ചുവരുന്നതായാണ് അറിവ്. തീവ്രവാദികളുടെ ഏത് ആക്രമണവും നശിപ്പിക്കാന്‍ സംസ്ഥാനപൊലീസിനും കേന്ദ്ര ഏജന്‍സികളും കഴിയുമെന്ന് മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ‘എന്തായാലും ഇത് ഗൗരവപ്പെട്ട വിഷയമാണ്. ഇതുപൊലെ ഒരു രഹസ്യനിരീക്ഷണം നടക്കാന്‍ പാടില്ലായിരുന്നു. ഇപ്പോള്‍ പൊലീസ് കേന്ദ്ര ഏജന്‍സികളും ജാഗ്രതയിലാണ്. ഭയപ്പെടാനൊന്നുമില്ല,’ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

Tags: ആര്‍എസ്എസ്terroristsHeadജെയ്ഷ് ഇ മുഹമ്മദ്നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനമന്ദിരംആര്‍എസ്എസ് ആസ്ഥാനമന്ദിരം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജ്ഞാതൻ വെടിവച്ചു കൊന്ന അബു സൈഫുള്ളയുടെ സംസ്ക്കാര ചടങ്ങിൽ കരഞ്ഞ് വിളിച്ച് ഭീകരന്മാരും, പാക് സൈനികരും ; ഭീകരനെ പ്രശംസിച്ച് പാട്ടുകളും

Kerala

നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിച്ചു കൊന്ന കേസില്‍ മരണ കാരണം തലക്കേറ്റ പരിക്ക്

India

നിരപരാധികളായ സാധാരണക്കാരെ കൊന്ന മതഭീകരരെ ഒന്നിനെയും വെറുതെ വിടരുത് ; ഇന്ത്യയ്‌ക്ക് കരുത്തായി ഒപ്പം നിൽക്കുമെന്ന് ഇസ്രായേൽ

India

ആ സർജ്ജിക്കൽ സ്ട്രൈക്ക് മറന്നിട്ടില്ല : ഇന്ത്യയെ പേടിച്ച് തിരിഞ്ഞോടി ഭീകരർ ; പാക് അധീന കശ്മീരിലെ താവളങ്ങള്‍ ഉപേക്ഷിച്ചു

കല്‍പ്പറ്റയില്‍ നടന്ന ജനജാഗ്രതാ സദസ് ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മാറാടിലും മതം തിരഞ്ഞുപിടിച്ചാണ് ഭീകരര്‍ കൂട്ടക്കൊല ചെയ്തത്: ശശികല ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

സാങ്കേതിക തകരാർ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ ഇറക്കി

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് മിലിറ്ററി നഴ്സിങ് സര്‍വീസ് അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ പി.ഡി. ഷീന ഏറ്റുവാങ്ങുന്നു. തൃശൂര്‍ മാള സ്വദേശിയാണ്‌

ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഭാരതത്തിന്റെ പെണ്‍മക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും കണ്ടു: പ്രധാനമന്ത്രി

12 ഇനം സാധനങ്ങൾക്ക് വിമാനത്താവളത്തിലേക്ക് നിരോധനം ഏർപ്പെടുത്തി ജിദ്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies