Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ ഫയല്‍ സംവിധാനത്തോട് പുറംതിരിഞ്ഞ് നിയമ വകുപ്പ്; ഫയലുകള്‍ ഇഴഞ്ഞുനീങ്ങുന്നു

കെല്‍ട്രോണിനാണ് സോഫ്റ്റുവെയര്‍ സ്ഥാപിക്കുന്നതിനു വേണ്ടി കരാര്‍ നല്‍കിയത്. കെല്‍ട്രോണാകട്ടെ ടെക്‌നോപാര്‍ക്കിലെ ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുകയായിരുന്നു.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Jan 5, 2022, 10:46 am IST
in Kerala

 തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ നിയമവിഭാഗത്തില്‍ ഇ-ഫയല്‍  സംവിധാനം നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് ഫയലുകള്‍ ഇഴഞ്ഞു നീങ്ങുന്നു. സര്‍ക്കാരിന് പ്രതിവര്‍ഷം കോടികളുടെ നഷ്ടം.

 സെക്രട്ടേറിയറ്റിലെ എല്ലാ വിഭാഗത്തിലും  ഇ ഫയല്‍ സംവിധാനം നടപ്പിലാക്കണമെന്ന മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന്  ധനവകുപ്പിലും പൊതുഭരണവകുപ്പിലുമൊക്കെ എണ്‍പതു ശതമാനത്തോളം ഇ-ഫയല്‍ സംവിധാനത്തിലേക്ക് മാറി. മറ്റു വകുപ്പുകളിലും ഇ-ഫയല്‍ സംവിധാനത്തിന്റെ ജോലികള്‍ നടന്നു വരുന്നു. ഇതിലേയ്‌ക്കായി സര്‍ക്കാര്‍ തലത്തില്‍ പരിശീലനം ലഭിച്ച പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്കാരെ നിയമിച്ചാണ് ജോലികള്‍ നടത്തിവരുന്നത്.   എന്നാല്‍ നിയമ വകുപ്പില്‍  ഇ-ഫയല്‍ സംവിധാനത്തിലേക്ക്   മാറാന്‍ തയ്യാറാകുന്നില്ല. ഇ-ഫയല്‍ സംവിധാനം നടപ്പിലാക്കാന്‍ വിദഗ്ധരെ നിയമിക്കാന്‍ ആവശ്യപ്പെട്ടിട്ടും  നിയമിക്കാതെ മുഖ്യമന്ത്രിയുടെ ഉത്തരവിനെ കാറ്റില്‍ പറത്തുകയാണ് നിയമവകുപ്പ്.  ഇ ഫയല്‍ സംവിധാനം നടപ്പിലാക്കുന്നതോടെ പേപ്പര്‍ ഫയലുകള്‍ കുറയും. അച്ചടി ഇനത്തിലും സര്‍ക്കാരിന് ലക്ഷങ്ങള്‍ ലാഭിക്കാനാകും.

 നിയമ വിഭാഗത്തില്‍ ഇ ഫയല്‍ സംവിധാനം നടപ്പിലാക്കുന്നതിനു പകരം ലാ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം എന്ന സോഫ്റ്റുവെയറാണ് ഉപയോഗിക്കുന്നത്. കെല്‍ട്രോണിനാണ് സോഫ്റ്റുവെയര്‍ സ്ഥാപിക്കുന്നതിനു വേണ്ടി കരാര്‍ നല്‍കിയത്. കെല്‍ട്രോണാകട്ടെ ടെക്‌നോപാര്‍ക്കിലെ ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുകയായിരുന്നു. 2.5 കോടി രൂപയാണ് പ്രതിവര്‍ഷം ചെലവ്. കൂടാതെ അറ്റകുറ്റ പണികള്‍ക്കുള്ള തുക വേറെയും നല്‍കണം. എന്നാല്‍ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ജോലികള്‍ കാര്യമായി നടക്കുന്നുമില്ല.  

  ഇ-ഫയല്‍ സംവിധാനം നടപ്പിലാക്കുന്നതിനായി സെക്രട്ടേറിയറ്റില്‍ നിയമ വകുപ്പ് ഒഴികെ മറ്റ് എല്ലാ വകുപ്പുകളിലും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇ-ഗവേണ്‍സ് പരിശീലനം കഴിഞ്ഞവരെ നിയമിച്ചു. എന്നാല്‍  ആവശ്യത്തിന് ജോലിക്കാര്‍ ഉണ്ടെന്ന് പറഞ്ഞ് പിജിഡിഇജി  പഠിച്ചവരെ  നിയമിക്കാന്‍ തയ്യാറായില്ല. സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരെയാണ് നിയമവകുപ്പിലെ വിവിധ കമ്പ്യൂട്ടര്‍ വിഭാഗങ്ങളില്‍  നിയമിച്ചിരിക്കുന്നത്. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്കാരെ നിയമിച്ചാല്‍ ഇവരെയെല്ലാം പിരിച്ചു വിടേണ്ടതായി വരും. പകരം എത്തുന്നവര്‍ പാര്‍ട്ടി അനുഭാവികള്‍ ആകണമെന്നില്ല. അതിനാലാണ് ഫയലുകള്‍ ഇഴഞ്ഞു നീങ്ങിയാലും ഖജനാവിന് കോടികളുടെ നഷ്ടം സംഭവിച്ചാലും ഇ ഫയല്‍ സംവിധാനത്തിലേക്ക് മാറാന്‍ നിയമവിഭാഗം തയ്യാറാകാത്തത്.  

Tags: കേരള സര്‍ക്കാര്‍ഇ-ഫയലിംഗ് പോര്‍ട്ടര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

സാവരിയ കൊലക്കേസ് ; അന്വേഷണം പൂർത്തിയാകുന്നതുവരെ കേന്ദ്ര സർക്കാർ ആവശ്യമായ നയതന്ത്ര-നിയമപരമായ ഇടപെടലുകൾ തുടരുമെന്ന് അനൂപ് ആന്റണി

സജീവ് പാഴൂർ നിമിഷ സജയൻ- കരുണാസ് തമിഴ് ചിത്രം ‘എന്ന വിലൈ’ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

‘കണ്ടൻ’ ത്രത്തിലെ ‘രൂപവതി’ ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം; സിത്താരയുടെ ആലാപനവും ജൈസൺ ജോണിന്റെ സംഗീതവും ഏറ്റെടുത്ത് സംഗീതാസ്വാദകർ.

സാവരിയ കൊലക്കേസിൽ വിദേശകാര്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകും : ഇന്റർപോളിന്റെ സഹായം തേടും : നിർണ്ണായക നീക്കങ്ങൾക്ക് സന്ദീപ് വചസ്പതി

സലാമിന് വിവരമില്ലെന്ന് ജി സുധാകരന്‍, പണം പിരിച്ചത് ആരില്‍ നിന്നെന്ന് വെളിപ്പെടുത്താനാവില്ല, പിരിച്ച പണം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൊടുത്തിട്ടുണ്ട്

പ്രകാശ് വർമ്മ രഞ്ജിത്ത് ചിത്രം ലോ ആന്റ് ഓഡർ പുതിയ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു.

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

മെഡിക്കല്‍ കോളേജിലെ ഭക്ഷണ വിതരണം: മലക്കംമറിഞ്ഞ് ജി സുധാകരന്‍, പ്രസ്താവന വള ച്ചൊടിച്ചന്നെ്

സിദ് ശ്രീറാമിന്റെയും സെബാ ടോമിയുടെയും ആലാപനത്തിൽ അവറാച്ചൻ ആൻഡ് സൺസിലെ മനോഹരമായ ആദ്യ ഗാനം “ചുരുൾ മുടി ചുരുളോ” റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.