Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബില്‍ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ നീക്കം; ഖാലിസ്ഥാന്‍വാദി ജസ് വിന്ദര്‍ സിങ് മുള്‍ട്ടാനിയ്‌ക്കെതിരെ കേസെടുത്ത് എന്‍ ഐഎ

സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) എന്ന സിഖ് തീവ്രവാദസംഘടനയുടെ നേതാവ് ജസ് വിന്ദര്‍ സിങ് മുള്‍ട്ടാനിയ്‌ക്കെതിരെ കേസെടുത്ത് എന്‍ ഐഎ. ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് കേസെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2021, 04:13 pm IST
in India
ലുധിയാന കോടതി സമുച്ചയത്തില്‍ നടന്ന സ്ഫോടനം (ഇടത്ത്) ജസ് വിന്ദര്‍ സിങ് മുള്‍ട്ടാനി

ലുധിയാന കോടതി സമുച്ചയത്തില്‍ നടന്ന സ്ഫോടനം (ഇടത്ത്) ജസ് വിന്ദര്‍ സിങ് മുള്‍ട്ടാനി

ന്യൂദല്‍ഹി: സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) എന്ന സിഖ് തീവ്രവാദസംഘടനയുടെ നേതാവ് ജസ് വിന്ദര്‍ സിങ് മുള്‍ട്ടാനിയ്‌ക്കെതിരെ കേസെടുത്ത് എന്‍ ഐഎ. ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് കേസെടുത്തത്.

പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയായ ഐ എസ് ഐയുമായി ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പഞ്ചാബില്‍ വന്‍തോതില്‍ അക്രമങ്ങള്‍ നടത്താന്‍ ഖാലിസ്ഥാനി തീവ്രവാദികള്‍ക്ക് പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍ ഐഎയുടെ നീക്കം.

ലുധിയാനയില്‍ ഡിസംബര്‍ 23ന് നടന്ന സ്‌ഫോടനത്തിന് പിന്നില്‍ എസ്എഫ്‌ജെ നേതാവ് ജസ് വിന്ദര്‍ സിങ് മുള്‍ട്ടാനിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ലുധിയാനയിലെ കോടതിസമുച്ചയത്തിലാണ് ബോംബ് സ്‌ഫോടനം നടന്നത്. രണ്ട് പേര്‍ മരിയ്‌ക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുള്‍ട്ടാനിയെ ജര്‍മ്മനിയില്‍ പൊലീസ് ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്തിരുന്നു.  കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് ജര്‍മ്മന്‍ പൊലീസ് മുള്‍ട്ടാനിയെ അറസ്റ്റ് ചെയ്തത്. ജര്‍മ്മനിയില്‍ എര്‍ഫര്‍ട്ടിലാണ് ഇദ്ദേഹം താമസിച്ചുകൊണ്ടിരുന്നത്.

പാകിസ്ഥാനിലും ജര്‍മ്മനിയിലും താമസിച്ച രണ്ട് ഖാലിസ്ഥാന്‍ തീവ്രവാദികളുടെ പേരുകള്‍ അമ്പേഷണത്തില്‍ തെളിഞ്ഞുവന്നിരുന്നു. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന ഇന്ത്യയിലെ തീവ്രവാദ സംഘടനയാണ്.

രഹസ്യപ്പൊലീസ് ഏജന്‍സികള്‍ ബബ്ബര്‍ ഖല്‍സ തീവ്രവാദിയായ പാകിസ്ഥാനില്‍ കഴിയുന്ന ഹര്‍വിന്ദര്‍ സിങ് സന്ധുവിന്റെയും എസ്എഫ്‌ജെ നേതാവായ ജര്‍മ്മനിയില്‍ കഴിയുന്ന ഗുര്‍പട്വന്ത് സിങ് പന്നുവിന്റെ അനുയായി മുള്‍ട്ടാനിയുടെയും പേരുകളാണ് പുറത്ത് വിട്ടത്.

പഞ്ചാബ് അതിര്‍ത്തിക്ക് കുറുകെ ഗ്രനേഡുകളും സ്‌ഫോടകവസ്തുക്കളും കൊടുത്തയ്‌ക്കാന്‍ ശ്രമിച്ച കേസിലും മുള്‍ട്ടാനിയുടെ പേരുണ്ട്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരും ആയുധ കള്ളക്കടത്തുകാരും വഴിയാണ് ഈ ആയുധങ്ങള്‍ ഇന്ത്യയിലെക്ക് കടത്തിയത്.

ഖാലിസ്ഥാന്‍ നേതാക്കളായ ഹര്‍ദീപ് സിങ് നിജ്ജര്‍, പരംജിത് സിങ് പമ്മ, സബി സിങ്, ഖുല്‍വന്ത് സിങ് മൊതാഡ എന്നിവരുമായി മുള്‍ട്ടാനിയ്‌ക്ക് അടുത്ത ബന്ധമുണ്ട്.

Tags: എസ്എഫ്‌ജെലുധിയാന സ്ഫോടനംകേസ്എൻ‌ഐ‌എpunjabസിഖ്സ് ഫോര്‍ ജസ്റ്റിസ്പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് 2022Ludhiyana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ: ഫൂല്‍ക്ക

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

World

മതം മാറി പാകിസ്ഥാനിയെ വിവാഹം കഴിച്ച സിഖ് വനിത സരബ്ജിത് കൗറിനെ ഇന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും ; തീർത്ഥാടനത്തിന് പോയത് കാമുകനൊപ്പം കഴിയാൻ

India

“വിവേകശൂന്യനും അഴിമതിക്കാരനുമായ ഒരു പ്രസിഡന്റിനെ സഹിക്കാൻ കഴിയില്ല,” : കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിന് ശേഷം ഡോ.നവജ്യോത് കൗർ ​​സിദ്ധു

India

ഭാര്യയേയും അമ്മായിയമ്മയേയും വെടിവെച്ച് കൊന്ന് മുൻ സൈനികൻ ആത്മഹത്യ ചെയ്തു ; ജീവനൊടുക്കിയത് മാധ്യമങ്ങൾക്ക് മുൻപിൽ വച്ച്

പുതിയ വാര്‍ത്തകള്‍

പ്രായപൂർത്തിയാകാത്ത 180 പെൺകുട്ടികളെ പീഡിപ്പിച്ച മുഹമ്മദ് അയാസ് ലൗ ജിഹാദിന്റെ ഭാഗമോ ? പ്രതിയുടെ വലയിൽ അകപ്പെട്ടവരിൽ ഹിന്ദു പെൺകുട്ടികളും

സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്; അറിയാം ഇന്നത്തെ വില

‘ ഇവിടെ മസ്ജിദോ, മുസ്ലീം ഖബർസ്ഥാനോ അനുവദിക്കില്ല ‘ ; മസ്ജിദ് നിർമ്മാണത്തിനെതിരെ ജപ്പാനിൽ പ്രതിഷേധം

ബീഹാറിൽ ഇനി സമ്രാട് ഭരണം; ചരിത്രത്തിലേക്ക്, ഉത്സവാഹ്ലാദത്തിൽ സത്യപ്രതിഞ്ജ

സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍

കൊൽക്കത്തയിൽ മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

ബംഗാളിൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ, ലവ് ജിഹാദും ബഹുഭാര്യത്വവും അവസാനിപ്പിക്കും, ബാബറി മസ്ജിദ് പണിയാൻ അനുവദിക്കില്ല: അമിത് ഷാ

നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വിസിക്ക് നിർദ്ദേശം നൽകി ഗവർണർ

ഒഡീഷയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ: അഞ്ചാം ക്ലാസുകാരി മരിച്ചു, മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

വേനൽക്കാല തിരക്ക്: നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.