Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎം കൊല്ലം ജില്ലാസമ്മേളനത്തിന് നാളെ തുടക്കം; ആരോപണങ്ങളുടെ മുനയൊടിക്കാന്‍ വഴിതേടി നേതൃത്വം

ജില്ലാ സമ്മേളന പ്രതിനിധികളെ പാര്‍ട്ടി സംസ്ഥാനനേതൃത്വം ആഴ്ചകള്‍ക്ക് മുന്‍പേ നിശ്ചയിച്ചു. വിമര്‍ശകരെ സൂക്ഷ്മപരിശോധന നടത്തി പ്രതിനിധികളെ പകുതിയില്‍ താഴെയാക്കി കുറച്ചു.

എം.എസ്. ജയചന്ദ്രന്‍ by എം.എസ്. ജയചന്ദ്രന്‍
Dec 30, 2021, 03:31 pm IST
in Kollam

കൊല്ലം: വിമര്‍ശകരെ കൊവിഡ് മാനദണ്ഡത്തിന്റെ പേരില്‍ ഒഴിവാക്കി മാരകമായ ആരോപണങ്ങളുടെ മുനയൊടിക്കാനൊരുങ്ങി സിപിഎം ജില്ലാനേതൃത്വം. നാളെമുതല്‍ കൊട്ടാരക്കരയിലാണ് ത്രിദിന ജില്ലാ സമ്മേളനം. തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി അടക്കം സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചയാകാന്‍ സാധ്യതയുള്ള എല്ലാ ആരോപണങ്ങളും പൂഴ്‌ത്തിവയ്‌ക്കാന്‍ എല്ലാവഴികളും തേടുകയാണ് ജില്ലാനേതൃത്വം.  

ജില്ലാ സമ്മേളന പ്രതിനിധികളെ പാര്‍ട്ടി സംസ്ഥാനനേതൃത്വം ആഴ്ചകള്‍ക്ക് മുന്‍പേ നിശ്ചയിച്ചു. വിമര്‍ശകരെ സൂക്ഷ്മപരിശോധന നടത്തി പ്രതിനിധികളെ പകുതിയില്‍ താഴെയാക്കി കുറച്ചു. ഇതിന് പാര്‍ട്ടി നേതൃത്വം നല്‍കുന്ന വിശദീകരണം കൊവിഡ് നിയന്ത്രണമാണ്. ഇരുപത് മുതല്‍ മുപ്പത് പ്രതിനിധികള്‍ വരെ മുന്‍പ് പങ്കെടുത്തിരുന്ന ഓരോ ഏരിയാ കമ്മിറ്റികളില്‍ നിന്നും ഇക്കുറി ഒന്‍പതും പത്തും പ്രതിനിധികള്‍ മാത്രമാണുള്ളത്. ഏരിയാ സെന്ററില്‍ നിന്നും നാലും വര്‍ഗ്ഗ ബഹുജന സംഘടനകളില്‍ നിന്നും സൂക്ഷ്മപരിശോധനയിലൂടെ ഓരോ പ്രതിനിധികളുമാകും ഇത്തവണ പങ്കെടുക്കുന്നത്.

കെ.എന്‍. ബാലഗോപാലിനെ തോല്‍പ്പിക്കാന്‍ ഇരവിപുരം എംഎല്‍എ എം. നൗഷാദ് ശക്തമായ അടിപ്പണി നടത്തിയതിന്റെ ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഇരുന്നതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം സംസ്ഥാന തലത്തില്‍ നിന്നും ഇടപെട്ട് വിട്ടുവീഴ്ചകള്‍ക്കും വാഗ്ദാനങ്ങള്‍ക്കും വഴിതുറന്ന് ഈ ആരോപണം ഒത്തുതീര്‍ത്തു. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ഇരുപതിലധികം പ്രതിനിധികള്‍ പങ്കെടുത്ത കുന്നത്തൂരില്‍ നിന്നും ഇക്കുറി ഒമ്പത് പ്രതിനിധികള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുവാദം. ഓച്ചിറ വരെ വ്യാപിച്ചുകിടക്കുന്ന ശൂരനാട് ഏരിയായില്‍ നിന്നും 12 പേര്‍ മാത്രമാണ് പ്രതിനിധികള്‍. പാര്‍ട്ടിയിലെ വിവാദ പുരുഷനായ പി.ആര്‍ വസന്തന്‍ താമസിക്കുന്ന പ്രദേശം കൂടിയാണ് ശൂരനാട് ഏരിയാ കമ്മിറ്റി.

ജില്ലയിലെ 18 ഏരിയാ കമ്മിറ്റികളിലും ഇതാണ് സ്ഥിതി. ഇതോടെ വിമത ശബ്ദങ്ങളുടെ വായടയ്‌ക്കാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. എന്നാല്‍ ഗുരുതരമായ മറ്റ് ചില ആരോപണങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും. കുണ്ടറയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയാ ണ് അതിന്‍ പ്രധാനം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ജെ. മേഴ്‌സിക്കുട്ടിയമ്മ പാര്‍ട്ടിക്ക് നല്‍കിയ നാലുലക്ഷം രൂപ കാണാതായത് സമ്മേളനത്തെ കലുഷിതമാക്കിയേക്കും. കുണ്ടറ ഏരിയാ സെക്രട്ടറിയായ എസ്.എല്‍. സജികുമാറാണ് ഇക്കാര്യത്തില്‍ മുള്‍മുനയിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക മന്ത്രിയാണ് മേഴ്‌സിക്കുട്ടിയമ്മ. ഇതിനുത്തരവാദി ഏരിയാ സെക്രട്ടറി സജികുമാറാണന്ന് മേഴ്‌സിക്കുട്ടിയമ്മ പരസ്യമായി ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് പുല്ലുവില നല്‍കി സജികുമാറിനെ വീണ്ടും സെക്രട്ടറിയാക്കി. തട്ടിയെടുത്ത പാര്‍ട്ടി ഫണ്ടായ നാല് ലക്ഷം രൂപ എങ്ങോട്ട് പോയെന്ന് ഇതുവരെ കണ്ടെത്താനുമായില്ല.

Tags: cpmkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Thiruvananthapuram

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.