Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സിപിഎമ്മിലെ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് സംഘടനാ റിപ്പോര്‍ട്ട്, നേതാക്കളിൽ പലർക്കും വ്യക്തിതാല്പര്യം

നേരത്തെ സിപിഎം തിരുവല്ല ഏരിയാസമ്മേളനത്തില്‍ ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു ചിലനേതാക്കന്മാരുടെ നിലപാടുകള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. പാര്‍ലമെന്ററിവ്യാമോഹത്തിന് ചിലനേതാക്കള്‍ അടിപ്പെട്ട് പോകുന്നുണ്ടെന്നും അക്കൂട്ടര്‍ അടുത്ത ജില്ലാസമ്മേളനത്തില്‍ കാണില്ലെന്നും താക്കീത് നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 10:34 am IST
in Pathanamthitta

പത്തനംതിട്ട: ജില്ലയിലെ സിപിഎമ്മിനുള്ളില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് ജില്ലാസമ്മേളനത്തില്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ഇപ്പോഴും വിഭാഗീയതയുടെ അവശിഷ്ടങ്ങള്‍ ഏതാനും ഏരീയാകമ്മറ്റികളില്‍ അവശേഷിക്കുന്നു എന്നാണ് സൂചന.  

തിരുവല്ല, മല്ലപ്പള്ളി, ഇരവിപേരൂര്‍ എന്നീ മൂന്ന് ഏരിയ കമ്മിറ്റികളിലാണ് ആശ്വാസ്യമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.ഇവര്‍ തിരുത്തല്‍ വരുത്തണം എന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. നേതാക്കളില്‍ പലര്‍ക്കും വ്യക്തി താല്പര്യം ഉണ്ട് എന്ന കുറ്റപ്പെടുത്തലും ഉണ്ട്.  ഏത് ഹീനമായ മാര്‍ഗം ഉപയോഗിച്ചും ചിലര്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതായുള്ള പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട് എന്നാണ് അറിയുന്നത്. 

നേരത്തെ സിപിഎം തിരുവല്ല ഏരിയാസമ്മേളനത്തില്‍ ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു ചിലനേതാക്കന്മാരുടെ നിലപാടുകള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. പാര്‍ലമെന്ററിവ്യാമോഹത്തിന് ചിലനേതാക്കള്‍ അടിപ്പെട്ട്  പോകുന്നുണ്ടെന്നും അക്കൂട്ടര്‍ അടുത്ത ജില്ലാസമ്മേളനത്തില്‍ കാണില്ലെന്നും താക്കീത് നല്‍കിയിരുന്നു.  

തിരുവല്ലയില്‍ സിപിഎം പ്രാദേശികനേതാവ് ഉള്‍പ്പെട്ടപീഡനക്കേസില്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനു പിന്നില്‍ മുതിര്‍ന്ന നേതാവിന് പങ്കുണ്ടെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയിലെ പടലപ്പിണക്കത്തിന്റെ ഭാഗമായാണ് പീഡനവാര്‍ത്തയും ദൃശ്യവും പുറത്തായതെന്ന ആക്ഷേപവും ശക്തമായിരുന്നു.  

ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോയിപ്രം, കവിയൂര്‍ പഞ്ചായത്ത് ഭരണം നഷ്ടപ്പെടാന്‍ കാരണം സിപിഎമ്മിലെ വിഭാഗീയ നീക്കങ്ങളാണ്. ഇരവിപേരൂരില്‍ ജയിക്കാമായിരുന്ന ചില വാര്‍ഡുകള്‍ നഷ്ടപ്പെടുത്തി.  

നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നേറ്റം കുറിച്ചപ്പോഴും ഇരവിപേരൂരില്‍ പാര്‍ട്ടിക്കു ശക്തമായ പ്രവര്‍ത്തനം ഉണ്ടായിരുന്നില്ല. യുഡിഎഫിന്റെ സംഘടനാ ദൗര്‍ബല്യമാണ് പലപ്പോഴും എല്‍ഡിഎഫിനു ഗുണകരമാകുന്നത്. ഇത് ശാശ്വതമായ വിജയമല്ലെന്നും റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നു.  

ഇരവിപേരൂര്‍ ഏരിയാക്കമ്മറ്റിയിലും അഭിപ്രായവ്യത്യാസങ്ങള്‍ ശക്തമാകുകയും  വിഭാഗീയത രൂക്ഷമായി സെക്രട്ടറിസ്ഥാനത്തേക്ക് മത്സരം ഉറപ്പാവുകയും ചെയ്തിരുന്നു.തുടര്‍ന്ന് സംസ്ഥാനനേതൃത്വത്തിന്റെ ഇടപെടലോടെ സമവായനീക്കത്തിന്റെ ഭാഗമായി ഹൃസ്വകാലത്തേക്ക് പൊതുസമ്മതനായ വ്യക്തിയെ ഏരീയാസെക്രട്ടറിയാക്കി പ്രശനപരിഹാരം കാണുകയായയിരുന്നു.  

പത്തനംതിട്ടയിലും അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. സമ്മേളനക്കലത്ത് അംഗങ്ങളെ നടപടിക്ക് വിധേയമാക്കിയിരുന്നു. പാര്‍ട്ടി എസ്ഡിപിഐക്കു വഴങ്ങുന്നു എന്ന പരാതി ഉയരുകയും നഗരസഭാകൗണ്‍സിലര്‍തന്നെ എസ്ഡിപിഐബന്ധത്തെ ചോദ്യം ചെയ്യുകയുംചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് നടപടികള്‍ ഉണ്ടായത്.  

പത്തനംതിട്ട ഏരിയ കമ്മറ്റിക്കുള്ളിലെ പാര്‍ട്ടി  പ്രവര്‍ത്തകരെ സംഘടനാ ബോധം ഉള്ളവരാക്കണം എന്ന് നിഷ്‌ക്കര്‍ഷിക്കുന്ന റിപ്പോര്‍ട്ടില്‍ നഗരസഭാചെയര്‍മാനെതിരെയും മന്ത്രിക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്ന് വരുന്നത് അവസാനിപ്പിക്കണം എന്ന നിര്‍ദ്ദേശവും ഉണ്ട്.

Tags: cpmLeft LeaderBranch Committee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.