Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിപിഎമ്മിനെ എസ്ഡിപിഐ ഹൈജാക്ക് ചെയ്തു; ഇതു പറഞ്ഞാല്‍ ഇരുവര്‍ക്കും ദേഷ്യംവരും; ആരു കോപിച്ചാലും എനിക്ക് ‘ഗ്രാസാ’ണെന്ന് അഡ്വ. ജയശങ്കര്‍

ഈരാറ്റുപേട്ട മോഡലിലുള്ള സിപിഎംഎസ്ഡിപിഐ സഖ്യം വരും കാലത്തെ കേരള രാഷ്‌ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയാണ്. ചില എസ്ഡിപിഐക്കാര്‍ ഇപ്പോള്‍ സിപിഎമ്മിലാണ് പ്രവര്‍ത്തിക്കുന്നത്. സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരെ പ്രകടനം നടത്തുന്നു. മുദ്രാവാക്യം മുഴക്കുന്നു.

Janmabhumi Online by Janmabhumi Online
Dec 28, 2021, 11:28 pm IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: സിപിഎമ്മിനെ എസ്ഡിപിഐ ഹൈജാക്ക് ചെയ്തുകഴിഞ്ഞെന്ന് പ്രമുഖ രാഷ്‌ട്രീയ നിരീക്ഷകനും ഇടതു സഹയാത്രികനുമായ അഡ്വ. ജയശങ്കര്‍. ഇതു പറഞ്ഞാല്‍ സിപിഎമ്മും എസ്ഡിപിഐക്കാരും കോപിക്കും. ആരു കോപിച്ചാലും എനിക്ക് ‘ഗ്രാസാ’ണ്. അദ്ദേഹം യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി.

ഈരാറ്റുപേട്ട മോഡലിലുള്ള സിപിഎംഎസ്ഡിപിഐ സഖ്യം വരും കാലത്തെ കേരള രാഷ്‌ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയാണ്. ചില  എസ്ഡിപിഐക്കാര്‍ ഇപ്പോള്‍ സിപിഎമ്മിലാണ് പ്രവര്‍ത്തിക്കുന്നത്. സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരെ പ്രകടനം നടത്തുന്നു. മുദ്രാവാക്യം മുഴക്കുന്നു. സൈബറിടങ്ങളിലാണിത് കൂടുതല്‍ പ്രകടനം. പകല്‍ സിപിഎമ്മിലും രാത്രി എസ്ഡിപിഐയിലുമാണ് പ്രവര്‍ത്തനം. എപ്പോള്‍ വേണമെങ്കിലും മാറി പ്രവര്‍ത്തിക്കാം. സിപിഎമ്മില്‍ ഉറച്ചുനിന്ന് എസ്ഡിപിഐക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുണ്ട്. ഇക്കാര്യം കോടിയേരിക്കറിയാം, പിണറായിക്കറിയാം. സിപിഎം നേതാക്കള്‍ക്ക് എല്ലാം അറിയാം. പക്ഷെ അവര്‍ താത്കാലിക രാഷ്‌ട്രീയ ലാഭത്തിനു വേണ്ടി ഈ രഹസ്യം മൂടിവച്ചിരിക്കുകയാണ്.

ഈരാറ്റുപേട്ടയില്‍ ഇത്തരത്തിലുള്ള സഖ്യമുണ്ട്. അത് നാണക്കേടായപ്പോഴാണ് ചിലര്‍ക്കെതിരെ സിപിഎം നടപടി എടുത്തത്. ഈരാറ്റുപേട്ടയില്‍ നിന്ന് വട്ടവടയിലേക്ക് എത്ര മൈല്‍ ദൂരം എന്ന് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എസ്ഡിപിഐക്കാരുടെ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ വീട് വട്ടവടയിലാണ്. അഭിമന്യുവിന്റെ ഓര്‍മ്മകളെപ്പോലും പങ്കിലമാക്കുന്ന നടപടിയാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് പ്രചാരണം ഉണ്ടായി. എസ്ഡിപിഐക്കാരുടെ തോളില്‍ കൈയിട്ട് നടക്കുന്ന മച്ചമ്പിമാരാണ് സിപിഎം എന്ന പരമസത്യം പുറത്തുവന്നു.  

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈരാറ്റുപേട്ടയില്‍ പിസി ജോര്‍ജ്ജിനെതിരെ സെബാസ്റ്റിയന്‍ കുളത്തുങ്കലിനെ(എല്‍ഡിഎഫ് സ്ഥാനാര്‍ഥി) ജയിപ്പിക്കാന്‍  പരിശ്രമിച്ചത് എസ്ഡിപിഐക്കാരാണ്. പിന്നെ ജമാഅത്തെ ഇസല്‍മിയും.  

പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ സഖാവ് സക്കീര്‍ ഹുസൈന്‍ ജയിച്ചത് എങ്ങനെയാണ്. അദ്ദേഹമാണ് അവിടെ ചെയര്‍മാന്‍. വൈസ് ചെയര്‍മാന്‍ എസ്ഡിപിഐക്കാരിയും. ഇരാറ്റുപേട്ടയിലെപ്പോലെയെങ്കില്‍ പത്തനംതിട്ടയിലെ വൈസ് ചെയര്‍പേഴ്‌സണെ പുറത്താക്കേണ്ടതല്ലേ. സിപിഐക്ക് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനെ നല്കാതെ എസ്ഡിപിഐക്ക് സ്റ്റാന്‍ഡിങ്ങ്കമ്മിറ്റി ചെയര്‍മാനെ നല്കിയത് എങ്ങനെ?  നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 എണ്ണത്തിലെങ്കിലും എസ്ഡിപിഐയുടെ പിന്തുണ കിട്ടിയത് സിപിഎമ്മിനാണ്. ചിലയിടത്ത് അവര്‍ യുഡിഎഫിന് വോട്ടു ചെയ്തു. ചിലയിടങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികള്‍ക്കും. പാലക്കാട്ട് ഷാഫി പറമ്പിലിന് എസ്ഡിപിഐ വോട്ട് ചെയ്തിട്ടുണ്ട്. അവര്‍ക്ക് രണ്ടു ലക്ഷ്യമാണ്. ഒന്ന് ലീഗിനെ ദുര്‍ബലമാക്കുക. രണ്ട് അഞ്ചു കൊല്ലത്തേക്ക് സിപിഎമ്മിന്റെ രാഷ്‌ട്രീയ പരിരക്ഷ ലഭിക്കുക.  

അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥി സലാം.. തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ സുഡാപ്പി സലാം എന്നായിരുന്നു പേര്. കൊല്ലപ്പെട്ട എസ്ഡിപിഐക്കാരന്റെ വീട്ടില്‍ പുഷ്പചക്രവും നക്ര ബാഷ്പവുമായിപ്പോയത് സലാമാണ്. സാധാരണ അത് ചെയ്യാന്‍ പാടില്ലാത്തതാണ്. പക്ഷെ സലാം അവിടെ പോയി. ചോറങ്ങും കൂറിങ്ങും എന്നതാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ നാട്ടുകാര്‍ നല്കിയ പേര് അന്വര്‍ഥമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്നേ ദിവസം വരെ അദ്ദേഹം ചെയ്തിട്ടുള്ളത്.  അദ്ദേഹത്തെ പോലുള്ളവര്‍ എങ്ങനെയാണ് നിയമസഭയില്‍ ഇരിക്കുന്നത്. ഈരാറ്റു പേട്ട മോഡലെങ്കില്‍ അദ്ദേഹത്തിന് തുടരാന്‍ കഴിയുമോ, ജയശങ്കര്‍ ചോദിക്കുന്നു.

Tags: cpmsdpiഅഡ്വ. ജയശങ്കര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാന്‍ നോക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

Kerala

മതമൗലികവാദത്തോട് സിപിഎമ്മിനും കോണ്‍ഗ്രസിനും മൃദുസമീപനം: കെ സുരേന്ദ്രന്‍,സൂംബ വിവാദത്തില്‍ പ്രതിപക്ഷത്തെ മേജര്‍മാരും ക്യാപ്റ്റന്‍മാരും വായ തുറക്കില്ല

Kerala

അനധികൃത സ്വത്ത് സമ്പാദനമെന്ന് ആരോപണം : സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവന്‍ മണിയറയെ നീക്കി

Kerala

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ പടക്കം പൊട്ടിച്ച് ഉപതെരഞ്ഞെടുപ്പ് വിജയാഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

പ്രഭാത ഭക്ഷണം കഴിക്കാത്തവരാണോ നിങ്ങൾ? എങ്കിൽ ഈ ഗുരുതര പ്രശ്നങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies