Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൈക്കൂലി വാങ്ങല്‍ പരസ്യമായി; നാണക്കോട് ഭയന്ന് ഉദ്യോഗസ്ഥരെ ജില്ലയില്‍ നിന്ന് മാറ്റി റവന്യൂ വകുപ്പ്

ദേവികുളം തഹസില്‍ദാര്‍ ആര്‍. രാധാകൃഷ്ണനെ എറണാകുളം ജില്ലയിലേക്കും മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി.പി. ജോയിയെ കൊല്ലം ജില്ലയിലേക്കുമാണ് സ്ഥലം മാറ്റിയത്. നേരത്തെ ഇരുവരേയും ജില്ലാ കളക്ടര്‍ സ്ഥലമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ് വരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 10:50 am IST
in Idukki
ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്

ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്

ഇടുക്കി: മൂന്നാറില്‍ വ്യാജപട്ടയം നിയമ വിധേയമാക്കാന്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച കേസില്‍ കര്‍ശന നടപടി. കൈക്കൂലി ഇടപാടിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ രണ്ട് തഹസില്‍ദാര്‍മാരേയും ജില്ലയ്‌ക്ക് വെളിയിലേക്ക് സ്ഥലമാറ്റി ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്. സര്‍വേയര്‍ക്കെതിരേയും ഉടന്‍ നടപടി.  

ദേവികുളം തഹസില്‍ദാര്‍ ആര്‍. രാധാകൃഷ്ണനെ എറണാകുളം ജില്ലയിലേക്കും മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി.പി. ജോയിയെ കൊല്ലം ജില്ലയിലേക്കുമാണ് സ്ഥലം മാറ്റിയത്. നേരത്തെ ഇരുവരേയും ജില്ലാ കളക്ടര്‍ സ്ഥലമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ് വരുന്നത്. ജീവനക്കാരുടെ പ്രവര്‍ത്തി ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവും ആണെന്നും ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ഉത്തരവില്‍ പറയുന്നു. ഈ ആരോപണം പൊതുജനങ്ങള്‍ക്കിടയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കിടയിലും തെറ്റായ സന്ദേശം നല്‍കുകയും അവമതിപ്പ് ഉണ്ടാക്കുകയും ചെയ്യുകയും വകുപ്പിന്റെ സല്‍പ്പേരും സര്‍ക്കാരിന്റെ പ്രതിച്ഛായക്കും കോട്ടം വരുത്തുന്നതുമാണ്. 

ഇന്നലെ തന്നെ ഇവരെ തസ്തികയില്‍ നിന്ന് മാറ്റാന്‍ കളക്ടര്‍ ശ്രദ്ധിക്കണമെന്നും പുതിയ ജില്ലയില്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കമില്ലാത്ത തസ്തികയിലേക്ക് നിയമനം നല്‍കണമെന്നും ഇതിന്റെ പകര്‍പ്പ് ഉടന്‍ കൈമാറമെന്നും ഉത്തരവിലുണ്ട്. സര്‍വേ ആന്‍് ലാന്‍ഡ് റെക്കോര്‍ഡ് ഡയറക്ടര്‍ സര്‍വേയര്‍ ഉദയകുമാറിനെതിരെ ഉചിതമായ നടപടി സ്വീകരിച്ച് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്.  

ആനവിരട്ടി വില്ലേജിലെ മൂന്ന് പട്ടയ നമ്പറുകള്‍ ക്രമപ്പെടുത്താന്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരനും തമ്മില്‍ നടന്ന ചര്‍ച്ചയുടെ ദൃശ്യങ്ങളാണ് പുറത്തായത്. തമിഴ്‌നാട് സ്വദേശി ഡോ ആനന്ദിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ക്രമവിരുദ്ധമായി പോക്ക് വരവ് ചെയ്യുന്നതിന് ഈ ഉദ്യോഗസ്ഥര്‍ ഇടപെടുകയും ഇതിനായി നാല് ലക്ഷം രൂപയുടെ കൈക്കൂലി വാങ്ങിയെന്നുമാണ് ദൃശ്യങ്ങളിലൂടെ പുറത്ത് വന്നത്. മൂന്നാറിലെ കൈയേറ്റം തടയുന്നതിനും വ്യാജ പട്ടയങ്ങള്‍ കണ്ടെത്തുന്നതിനുമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി.പി. ജോയി. ഇതിന് മുമ്പും ഇയാള്‍ വഴിവിട്ട ഇടപാടുകള്‍ നടത്തി നടപടി നേരിട്ടയാളാണ്.  

Tags: BriberytransferRevenue department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

Kerala

പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോണ്‍, അഭിലാഷിന് 5 ദിവസത്തിനുളളില്‍ വീണ്ടും സ്ഥലംമാറ്റം

Kerala

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

Kerala

സഹോദരി ഭര്‍ത്താവ് പേഴ്‌സണല്‍ സ്റ്റാഫില്‍: നിയമസഭയില്‍ പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്, ജീവനക്കാരുടെ സ്ഥലം മാറ്റം സ്വാഭാവികം

Kerala

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ സ്ഥലം മാറ്റത്തിന് സ്റ്റേ

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.