Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതതീവ്രവാദികളെ കൈകാര്യം ചെയ്യും; ഉപ്പിനങ്ങാടിയിലേത് ശരിയായ നടപടി; അക്രമികള്‍ക്ക് മറുപടി നല്‍കാന്‍ പോലീസിനു സ്വാതന്ത്ര്യമുണെന്ന് ബൊമ്മെ സര്‍ക്കാര്‍

സാമൂഹിക വിരുദ്ധരെ പൊലീസ് ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. ചില പ്രാദേശിക മുസ്ലീം നേതാക്കളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഉപ്പിനങ്ങാടി മേഖലയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജുണ്ടായ സംഭവത്തില്‍ പോലീസ് ശരിയായ നടപടിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ പോലീസിനെ ആക്രമിച്ച ഒരു കൂട്ടം ആളുകള്‍ക്ക് നേരെയാണ് പോലീസ് ലാത്തി പ്രയോഗിച്ചത്. ഇക്കാര്യം പല നേതാക്കളും തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ജ്ഞാനേന്ദ്ര ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2021, 11:09 pm IST
in India

ബെംഗളൂരു: സംസ്ഥാനത്തെ വര്‍ഗീയ കലാപങ്ങളും സദാചാര പോലീസിംഗും നേരിടാന്‍ കര്‍ണാടക പോലീസിന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും ബിജെപി സര്‍ക്കാര്‍ ആരെയും സംരക്ഷിക്കുന്നില്ലെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.  കര്‍ണാടകത്തിന്റെ തീരദേശത്ത് ചില സംഘടനകള്‍ നടത്തുന്ന സദാചാര പോലീസിംഗ് സംഭവങ്ങള്‍ക്കെതിരെ ജില്ലാ പൊലീസ് കണ്ണടച്ചിരിക്കുകയാണെന്ന മംഗലാപുരത്തെ കോണ്‍ഗ്രസ് എംഎല്‍എ യു.ടി. ഖാദറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.  

ദക്ഷിണ കന്നഡയില്‍ സദാചാര പോലീസിംഗ് സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും പോലീസ് കാര്യക്ഷമമല്ലെന്നും ഖാദര്‍ ആരോപിച്ചു. പ്രതികളെ പകല്‍ അറസ്റ്റ് ചെയ്യുകയും വൈകുന്നേരത്തോടെ വിട്ടയക്കുകയും ചെയ്യുന്നതായും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പോലീസിന്റെ നിയന്ത്രണമില്ലായ്‌മയാണ് മേഖലയില്‍ ക്രമസമാധാന പ്രശ്‌നത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാല്‍ സാമൂഹിക വിരുദ്ധരെ പൊലീസ് ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. ചില പ്രാദേശിക മുസ്ലീം നേതാക്കളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഉപ്പിനങ്ങാടി മേഖലയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജുണ്ടായ സംഭവത്തില്‍ പോലീസ് ശരിയായ നടപടിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ പോലീസിനെ ആക്രമിച്ച ഒരു കൂട്ടം ആളുകള്‍ക്ക് നേരെയാണ് പോലീസ് ലാത്തി പ്രയോഗിച്ചത്. ഇക്കാര്യം പല നേതാക്കളും തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ജ്ഞാനേന്ദ്ര ചൂണ്ടിക്കാട്ടി.

ആഭ്യന്തര വകുപ്പ് പോലീസിനെ നടപടികളില്‍ നിന്നും നിയന്ത്രിക്കുന്നില്ല. ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും പോലീസിന്റെ ശരിയായ നടപടികളെ അനുകൂലിക്കുകയാണ് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തുടനീളം സമാധാനമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പ് നഗരത്തില്‍ ബസില്‍ വച്ച് വ്യത്യസ്ത മതക്കാരായ യുവദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ മംഗളൂരു പോലീസ് സ്വമേധയാ കേസെടുത്തതിന്റെ ഒരു ഉദാഹരണവും അദ്ദേഹം ഉദ്ധരിച്ചു.ചെറിയ സംഭവങ്ങള്‍ പോലും സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്.

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ സര്‍ക്കാരിന് വേര്‍തിരിവില്ല. പോലീസ് ഈ സംഭവങ്ങളെ നിഷ്‌കരുണം കൈകാര്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ദക്ഷിണ കന്നഡയിലെ വര്‍ഗീയ കലാപങ്ങള്‍ 2017ല്‍ 119 ആയിരുന്നത് 2021ല്‍ അഞ്ചായി കുറഞ്ഞുവെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു. നിയമം കൈയിലെടുക്കുന്നത് തടയാന്‍ പൊലീസ് ശക്തമായ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: കര്‍ണ്ണാടകIÀ-®m-SI s]m-eokvബസവരാജ് ബൊമ്മെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കര്‍ണാടകയിലെ സാമ്പത്തികത്തട്ടിപ്പ് ; മലയാളി ദമ്പതികളെ കരുനാഗപ്പള്ളിയില്‍ നിന്ന് പിടികൂടി ബംഗളൂരു പൊലീസിന് കൈമാറി

India

അമുസ്ലീങ്ങളുടെ തലവെട്ടാന്‍ യുട്യൂബറുടെ ആഹ്വാനം

India

കര്‍ണ്ണാടകയിലെ ഉഡുപ്പി, മാംഗളൂരു മേഖലകളില്‍ വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര‍്ത്തകരെ വേട്ടയാടുന്നു; പൊലീസ് ട്രാപ്പുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

തിരുപ്പതി സ്പെഷ്യല്‍ ലഡ്ഡുവിന് ഇനി നന്ദിനി നെയ്യ് ഇല്ല; കാരണം വില കൂട്ടിയത്; കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.