Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാണ്ഡവം ക്ഷേത്രത്തില്‍ പാണ്ഡവചരിതം ആലേഖനം ചെയ്ത് സത്യനാരായണന്‍, കൊടിയേറ്റു ദിവസം ചിത്രം ഭഗവാന് സമർപ്പിക്കും

മെഡിക്കല്‍ കോളേജിനു സമീപം ചാത്തുണ്ണിപ്പാറ എന്ന സ്ഥലത്ത് പാണ്ഡവര്‍ താമസിച്ചിരുന്നതായി വിശ്വസിക്കുന്നു. ഇതിനു കാരണമായി പറയപ്പെടുന്നത് അവിടെ ഉണ്ടായിരുന്ന ശിലാ രൂപങ്ങളായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2021, 02:19 pm IST
in Kottayam

അയ്‌മനം: പാണ്ഡവരുടെ സാന്നിദ്ധ്യം കൊണ്ട് ചരിത്ര പ്രസിദ്ധമായ പാണ്ഡവം ക്ഷേത്രത്തില്‍ പാണ്ഡവചരിതം ആലേഖനം ചെയ്ത് സത്യനാരായണ്‍ കൃതാര്‍ത്ഥനാകുന്നു. പാണ്ഡവം ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ ഭിത്തിയിലാണ് ഈ ചിത്രകാരന്‍ തന്റെ കലാസപര്യ പൂര്‍ത്തിയാക്കി ഭഗവാനു സമര്‍പ്പിക്കുവാന്‍ ഒരുങ്ങുന്നത്. പഞ്ചപാണ്ഡവരും അമ്മ കുന്തിയും വനവാസക്കാലത്ത് സഞ്ചരിച്ചു എന്നു പറയപ്പെടുന്നതും ഇപ്പോഴും തെളിവുകള്‍ അവശേഷിക്കുന്നതുമായ ചില പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയും  

പാണ്ഡവം ക്ഷേത്ര നിര്‍മ്മാണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മെഡിക്കല്‍ കോളേജിനു സമീപം ചാത്തുണ്ണിപ്പാറ എന്ന സ്ഥലത്ത് പാണ്ഡവര്‍ താമസിച്ചിരുന്നതായി വിശ്വസിക്കുന്നു. ഇതിനു കാരണമായി പറയപ്പെടുന്നത് അവിടെ ഉണ്ടായിരുന്ന ശിലാ രൂപങ്ങളായിരുന്നു. പാറ തുരന്ന് വീടിന്റെ മാതൃക പണിതിരുന്നതും, ആട്ടുകല്ലും, അരകല്ലും അമ്മിക്കല്ലും, അരകല്ലില്‍ അരച്ചു വച്ചതു പോലെയുള്ള ഉരുളയും, എല്ലാം ഇവിടെ ഉണ്ടായിരുന്നു.എന്നാല്‍ കാലക്രമേണ ഈ വസ്തു കൈമാറ്റം ചെയ്യപ്പെടുകയും ഉടമ ഈ ചരിത്ര സ്മാരകത്തെ നശിപ്പിക്കുകയും ചെയ്തു. പാണ്ഡവത്തിനു സമീപം വടക്കോട്ട കുന്നിനു മുകളില്‍ ഭീമസേനന്‍ ഗദ കുത്തിയതെന്നു കരുതപ്പെടുന്ന ഒരു ചെറിയ കുഴി പാറയുടെ മുകളില്‍ ഇപ്പോഴും അവിടെ കാണാം. എത്ര വലിയ വേനലിലും ഈ കുഴിയില്‍ വെള്ളം വറ്റാറില്ല. ആര്‍പ്പൂക്കരയില്‍ നിന്നും ഇവര്‍ അയ്‌മനത്തേയ്‌ക്കു വന്നത് മീനച്ചിലാര്‍ കടന്ന് കല്ലേക്കടവ് വഴിയാണെന്നു പറയപ്പെടുന്നു. ഇവിടെ നദിക്കു കുറുകെ ഒരു പാറ ഉള്ളതായി ഇപ്പോഴും കാണാം.  

വേനല്‍ക്കാലത്ത് പാറ വെള്ളത്തിനു മുകളിലാകും. ജലഗതാഗത സൗകര്യത്തിനായി ഈ പാറയുടെ നടുഭാഗം പില്ക്കാലത്ത് പൊട്ടിച്ചു മാറ്റിയിരുന്നു. പാണ്ഡവത്ത് പാണ്ഡവര്‍ താമസിക്കുമ്പോഴാണ് ഇവിടെ ക്ഷേത്രം പണിതതെന്നും കരുതുന്നു. ഇതിന്റെ ഉദാഹരണമായി നമസ്‌കാര മണ്ഡപം ഒറ്റക്കല്ലില്‍ തീര്‍ത്തിരിക്കുന്നതും, ഒറ്റക്കല്ലില്‍ കൊത്തിയ ആനയെയും ഇവിടെ കാണാം. ഭീമസേനന്‍ വധിച്ച ബകന്‍ എന്ന രാക്ഷസന്റെ വാസസ്ഥലവും, കാളവണ്ടിയും കാളയും, നദി കുറുകെ കടക്കുമ്പോള്‍ കര്‍ണ്ണനെ നദിയിലൊഴുക്കിവിട്ട സംഭവം കുന്തിയുടെ മനസ്സില്‍ തെളിയുന്നതും എല്ലാം ചിത്രകാരന്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു വര്‍ഷത്തോളമായി ഒരു തപസ്സ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചാണ് സത്യന്‍ ചരിത്രവും ഐതീഹ്യവും ഇഴചേര്‍ന്ന തന്റെ ദൗത്യം പൂര്‍ത്തിയാക്കിയത്. ഭാര്യ ഗിരിജ, ശിഷ്യകളായ ദേവനന്ദയും മാളുവും  ഈ ഉദ്യമത്തില്‍ പങ്കെടുത്തു.  

ക്ഷേത്രത്തിലെ ഉത്സവത്തിന് 19ന് നടക്കുന്ന കൊടിയേറ്റു ദിവസം തന്റെ കലാസപര്യ ഭഗവാനു സമര്‍പ്പിക്കുവാനാണ് അയ്‌മനം കാഞ്ഞിരക്കാട്ട് സത്യന്‍ നാരായണന്റെ  തീരുമാനം.

Tags: kottayamപാണ്ഡവം ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

Kerala

കോട്ടയത്തെ ഹോട്ടലില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.