Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭക്ഷണമില്ലാതെ കണ്ണൂരിന്റെ അക്ഷയപാത്രം; 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ ഇവിടെ ഒരു നേരം പോലും നല്‍കാൻ ഭക്ഷണമില്ല

കൊവിഡിന് ശേഷം കോര്‍പറേഷന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ തെരുവില്‍ അലയുന്നവരെ പുനരധിവസിപ്പിച്ചിരുന്നു. ആ സമയത്ത് അവര്‍ക്ക് ഭക്ഷണം ക്യത്യമായി ലഭിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2021, 12:54 pm IST
inKannur

കണ്ണൂര്‍: ഭിക്ഷാടനമുക്ത വിശപ്പുരഹിത നഗരം എന്ന ലക്ഷ്യവുമായി നഗരത്തില്‍ സ്ഥാപിച്ച അക്ഷയപാത്രത്തില്‍ ഭക്ഷണമില്ല. കൊവിഡിന് ശേഷം അക്ഷയപാത്രം പ്രവര്‍ത്തന രഹിതമാണ്. നഗരത്തിലെത്തുന്ന വിശക്കുന്ന മനുഷ്യര്‍ക്ക് കൈയില്‍ പണമില്ലെങ്കിലും വിശപ്പടക്കാനുള്ള ആശ്രയമായിരുന്നു കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് സമീപം സ്ഥാപിച്ച അക്ഷയപാത്രം. ഭിക്ഷാടകര്‍ക്ക് പുറമെ മറ്റുള്ളവരും ഇവിടെ ഭക്ഷണത്തിനെത്തുമായിരുന്നു. 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ ഇവിടെ നിലവില്‍ ഒരു നേരം പോലും നല്‍കാനുള്ള ഭക്ഷണമില്ല.

കൊവിഡിന് ശേഷം കോര്‍പറേഷന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ തെരുവില്‍ അലയുന്നവരെ പുനരധിവസിപ്പിച്ചിരുന്നു. ആ സമയത്ത് അവര്‍ക്ക് ഭക്ഷണം ക്യത്യമായി ലഭിക്കുകയും ചെയ്തു. എന്നാല്‍ കൊവിഡ് ഭിതിയൊഴിഞ്ഞ് എല്ലാ മേഖലകളും സജീവമായപ്പോള്‍ ഇവരെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചിലരെ സ്വന്തം നാട്ടില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ നഗരത്തില്‍ അലഞ്ഞു തിരിയുന്നവര്‍ കുറവല്ല. അതില്‍ മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കളും മറ്റു ശാരീരികാസ്വസ്ഥകളും ഉള്ളവരുണ്ട്. ഇവര്‍ക്കുള്ള പ്രധാന ആശ്രയമായിരുന്നു പോലീസിന്റെ അക്ഷപാത്രം. കഴിഞ്ഞ ജനുവരിയില്‍ ഇതിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയെങ്കിലും പിന്നെയും അടച്ചിട്ടു.  

2017 ഡിസംബറില്‍ ഇപ്പോഴത്തെ എസിപി പി.പി. സദാനന്ദന്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. പദ്ധതിക്കായി ഒരു ലക്ഷം രൂപ ചെലവിട്ടിരുന്നു. ദുരുപയോഗം ചെയ്യാതിരിക്കാന്‍ സിസിടിവി കാമറയും സ്ഥാപിച്ചു. ഭക്ഷണം മാത്രമല്ല ആവശ്യക്കാര്‍ക്ക് പുതുവസ്ത്രവും ഇവിടെ നിന്ന് ലഭിക്കും. ജനമൈത്രി പോലീസാണ് ക്യാബിനും ഭക്ഷണം കേട് കൂടാതെ സൂക്ഷിക്കുന്ന ഫുഡ് ചില്ലറും ഒരുക്കിയത്. സ്‌കൂളുകള്‍, സന്നദ്ധ സംംഘടനകള്‍, വ്യാപാരി സംഘടനകള്‍. സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് അത്താഴക്കൂട്ടം എന്ന വാട്സ് ആപ് കൂട്ടായ്‌മയാണ് ഭക്ഷണവും വ സ്ത്രങ്ങളുമെത്തിച്ചു നല്‍കിയത്. ഇപ്പോഴും അക്ഷയപാത്രത്തില്‍ ഭക്ഷണമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ചിലരെങ്കിലും ഇവിടെ വന്നു നോക്കിപ്പോകാറുണ്ട്. അതേ സമയം ഭിക്ഷാടകര്‍ക്ക് അവര്‍ ഇരിക്കുന്ന സ്ഥലങ്ങളില്‍ ഭക്ഷണമെത്തിച്ചുകൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. എന്നാല്‍ ഭിക്ഷാടകര്‍ മിക്കവരും ഒരേ സ്ഥലത്ത് കേന്ദ്രീകരിക്കുന്നവരല്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് എങ്ങനെ ഭക്ഷണമെത്തിക്കുമെന്ന കാര്യത്തില്‍ വ്യക്തതയുമില്ല.  

അടുത്ത മാസം ഒന്ന് മുതല്‍ അക്ഷയപാത്രത്തില്‍ ഭക്ഷണമെത്തിക്കാനുള്ള പ്രവര്‍ത്തനം ആരംഭിക്കാന്‍ ശ്രമിക്കുമെന്നാണ് അത്താഴക്കൂട്ടം ഭാരവാഹികള്‍ പറയുന്നത്. 

Tags: kannurപോലീസ്ഭക്ഷണംAkshayapathram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

പുതിയ വാര്‍ത്തകള്‍

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.