Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഉന്നതന്‍ പാര്‍ട്ടിക്ക് നല്‍കിയ പണം മുക്കിയത് പിണറായിയോ?; സെക്രട്ടറിയായിരിക്കെ ചെക്കുകള്‍ വിഴുങ്ങിയ കഥയുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍

പിജിക്ക് പാര്‍ട്ടിയില്‍ അധികാരമില്ലായിരുന്നു. ചെക്കുകള്‍ വീഴുങ്ങുന്ന ആളിന്റെ കൈയില്‍ സമസ്ത അധികാരങ്ങളും ഉണ്ട്. ഇതാണ് മുഖം നോക്കി 'തെമ്മാടിക്കുഴി' വിധിക്കുന്നതിന്റെ പൊരുള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2021, 10:33 am IST
in Social Trend

കോഴിക്കോട്: പലകാലമായി ഒരു ഉന്നത വ്യക്തി സിപിഎമ്മിന് നല്‍കിയ സംഭാവനത്തുക പാര്‍ട്ടിക്ക് കൈമാറാത്ത ആ നേതാവ് മുഖ്യമന്ത്രി പിണറായി വിജയനോ? ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്ററും ജനശക്തി മാസികയുടെ എഡിറ്ററുമായ ജി. ശക്തിധരന്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ് പാര്‍ട്ടിയിലും നേതാക്കള്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും ചര്‍ച്ചയാണ്.

സിപിഎം നേതാവായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ ചരമദിനമാണ് ഇന്ന്. ഇന്നലെ ഗോവിന്ദപ്പിള്ളയെ പാര്‍ട്ടി സാമ്പത്തിക ക്രമക്കേട് കുറ്റം ആരോപിച്ച് പുറത്താക്കിയ സംഭവം അനുസ്മരിച്ചുള്ള കുറിപ്പിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

ഗോവിന്ദപ്പിള്ളയെ പുറത്താക്കിയ പാര്‍ട്ടി നടപടി, അത് പാര്‍ട്ടിയിലും പ്രവര്‍ത്തകരിലും ദേശാഭിമാനിയിലും ഉണ്ടാക്കിയ അവസ്ഥ, ഗോവിന്ദപ്പിള്ളയും ഭാര്യയും അനുഭവിച്ച മാനസിക സമ്മര്‍ദം തുടങ്ങിയവ അതി വൈകാരികമായി വിവരിച്ച ശേഷം ശക്തിധരന്‍ നടത്തുന്ന വെളിപ്പെടുത്തലും ഉയര്‍ത്തുന്ന ചോദ്യവുമാണ് ഏറെ കോളിളക്കമുണ്ടാക്കുന്നത്.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഇന്ന് ഒരു ദിവസം കിട്ടാവുന്ന വേതനത്തിന് തുല്യമായ തുകയുടെ പേരിലാണ് ചതിയില്‍പ്പെട്ട് പിള്ള പുറത്തായതെന്ന് വിവരിക്കുന്ന ശക്തിധരന്‍ തുടര്‍ന്ന് എഴുതുന്നത് ഇങ്ങനെ: ”പിജിക്കെതിരെ അന്ന്  നടപടി  എടുക്കുന്നതില്‍ പങ്ക് വഹിച്ചവരുടെ  നിഴലുകള്‍ ഇപ്പോളും ഈ പാര്‍ട്ടിയില്‍ ഉന്നത പദവികളിലുണ്ടല്ലോ. അവരോടാണ്  എനിക്ക് ഒരു ചോദ്യമുള്ളത്. പാര്‍ട്ടിയോട് കടുത്ത ആരാധനയും കൂറുമുള്ള  ഒരു  ഉന്നത വ്യക്തി പതിവായി  പാര്‍ട്ടിയുടെ ഉയര്‍ന്ന  നേതൃത്വത്തിലുള്ള ഒരാളുടെ പേരില്‍ (അദ്ദേഹം ഇപ്പോള്‍ മന്ത്രിയുമാണ് )  സംഭാവന എന്ന നിലയില്‍ വിശ്വാസപൂര്‍വം  അയച്ചുകൊണ്ടിരുന്ന  ചെക്കുകള്‍ ബാങ്കില്‍ മാറിയിട്ടുണ്ടെങ്കിലും അത് പാര്‍ട്ടിയുടെ അക്കൗണ്ടില്‍ വന്നില്ല. എന്തുകൊണ്ട്? എന്തിനാണ്  അത് ആ വ്യക്തിയുടെ പേരില്‍ അയച്ചതെന്ന്  ചോദിക്കാം. പക്ഷെ, അദ്ദേഹം മന്ത്രിയാകുന്നതിന് മുമ്പ് അങ്ങനെ ഒരു പദവിയില്‍ ആയിരുന്നു. ഇത്തരത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍ പണാപഹരണം  നടക്കുന്നതായി അദ്ദേഹം നല്‍കിയ ചെക്കുകളുടെ ഫോട്ടോസ്റ്റാറ്റും വിശദവിവരങ്ങളും അടങ്ങിയ നിരവധി പരാതി അദ്ദേഹത്തിന്റെ അടുപ്പക്കാരനായ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിയ്‌ക്കും അദ്ദേഹം അയച്ചു. ഒരു അന്വേഷണവും നടന്നില്ല. എന്തുകൊണ്ട്?  ഇപ്പോഴും ഇതൊന്നും  പുറത്തുവരരുതെന്നു അദ്ദേഹം ആഗ്രഹിക്കുന്നത് പാര്‍ട്ടിയോടുള്ള അമിതമായ സ്നേഹവായ്‌പ്പ് കൊണ്ടുമാത്രം. ഈ പാര്‍ട്ടിയോടുള്ള കൂറുകൊണ്ട് മാത്രം  ഇത് മനസ്സില്‍ അടക്കിപ്പിടിച്ച് കഴിയുന്നു. പിജിക്ക് പാര്‍ട്ടിയില്‍  അധികാരമില്ലായിരുന്നു. ചെക്കുകള്‍ വീഴുങ്ങുന്ന ആളിന്റെ കൈയില്‍ സമസ്ത അധികാരങ്ങളും ഉണ്ട്. ഇതാണ് മുഖം നോക്കി ‘തെമ്മാടിക്കുഴി’ വിധിക്കുന്നതിന്റെ പൊരുള്‍

നാളെ കേരളം പിജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പുതുക്കുമ്പോള്‍ കമ്മ്യുണിസത്തിനും ചില തിരുത്തലുകള്‍ വേണ്ടേ എന്ന് ചോദിയ്‌ക്കാന്‍ തോന്നുന്നു.”സംസ്ഥാന മന്ത്രിസഭയില്‍ ഇപ്പോഴുള്ള സിപിഎം നേതാക്കള്‍ക്ക് ആര്‍ക്കും ഗോവിന്ദപ്പിള്ളയെ പുറത്താക്കിയതില്‍ പങ്കില്ല. വ്യക്തിയുടെ പേരില്‍ പാര്‍ട്ടിക്ക് ചെക്ക് വാങ്ങാന്‍ തരത്തില്‍ ഉയര്‍ന്നുവന്ന് പാര്‍ട്ടി ഭാരവാഹിയായവരും അക്കൂട്ടത്തിലില്ല. എന്നാല്‍ അത് പിണറായി വിജയനാണെങ്കില്‍ മുഖ്യമന്ത്രി എന്ന് പറയാന്‍ ശക്തി മടിക്കുന്നന്തെന്ന സംശയവുമുണ്ട്. അതിനാല്‍ത്തന്നെ നേതാക്കളും മന്ത്രിമാരും അണികളും പരസ്പരം ചോദിക്കുകയാണ്, അത് മുന്‍ സംസ്ഥാന സെക്രട്ടറികൂടിയായ മുഖ്യമന്ത്രിതന്നെയാണോ എന്ന്.

Tags: cpmPinarayi Vijayanപണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.