Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഏഷ്യയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ഇന്ത്യയ്‌ക്ക് നിര്‍ണ്ണായക പങ്കുവഹിക്കാനുണ്ടെന്ന് യുഎസ്; ചൈനയ്‌ക്ക് ഭീഷണിയായി അടുത്ത ക്വാഡ് യോഗം ജപ്പാനില്‍

ചൈനയുടെ ഉറക്കം കെടുത്തുന്ന അടുത്ത ക്വാഡ് യോഗം ജപ്പാനില്‍ 2022ല്‍ നടക്കുമെന്ന് വൈറ്റ് ഹൗസിലെ ഇന്തോ-പസഫിക് കോഓര്‍ഡിനേറ്റര്‍ കുര്‍ട്ട് കാംപെല്‍. ദക്ഷിണ ചൈന സമുദ്രത്തില്‍ ചൈനയെ സൈനികമായും തന്ത്രപരമായും നേരിടുന്നതിന് സംഭാഷണത്തിലേര്‍പ്പെടുന്ന നാല് രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ക്വാഡ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2021, 07:48 pm IST
in World

വാഷിംഗ്ടണ്‍: ചൈനയുടെ ഉറക്കം കെടുത്തുന്ന അടുത്ത ക്വാഡ് യോഗം ജപ്പാനില്‍ 2022ല്‍ നടക്കുമെന്ന് വൈറ്റ് ഹൗസിലെ ഇന്തോ-പസഫിക് കോഓര്‍ഡിനേറ്റര്‍ കുര്‍ട്ട് കാംപെല്‍.

ഏഷ്യയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ഇന്ത്യയ്‌ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനാകുമെന്നും കുര്‍ട്ട് കാംപെല്‍ അഭിപ്രായപ്പെട്ടു. ക്വാഡിലെ ഏറ്റവും നിര്‍ണ്ണായകവും സുപ്രധാനവുമായ അംഗമാണ് ഇന്ത്യയെന്നും യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ കുര്‍ട്ട് കാംപെല്‍ പറഞ്ഞു. ‘ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഞാന്‍ വളരെ ശുഭാപ്തി വിശ്വാസക്കാരനാണ്. 21ാം നൂറ്റാണ്ടിയില്‍ ആഗോള വേദിയില്‍ ഇന്ത്യ പ്രധാന പങ്കാളിയായി മാറും. ഏഷ്യയുടെ ഭാവി തീരുമാനിക്കുന്ന സുപ്രധാന രാഷ്‌ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നിലായിരിക്കും,’ അദ്ദേഹം പറഞ്ഞു.

യുഎസ്, ആസ്‌ത്രേല്യ, ഇന്ത്യ, ജപ്പാന്‍ എന്നീ നാല് രാഷ്‌ട്രങ്ങള്‍ ചേര്‍ന്ന കൂട്ടായ്‌മയാണ് ക്വാഡ്. 2022ല്‍ ജപ്പാനില്‍ നടക്കുന്നത് നാല് രാജ്യങ്ങളിലെ തലവന്‍മാര്‍ സമ്മേളിക്കുന്ന രണ്ടാമത്തെ ക്വാഡ് യോഗമായിരിക്കും. പുതുതായി ഒക്ടോബറില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഫുമിയോ കിഷിദ പങ്കെടുക്കുന്ന ആദ്യ ക്വാഡ് യോഗം കൂടിയായിരിക്കും ഇത്.നാല് ക്വാഡ് രാഷ്‌ട്രങ്ങളുടെ തലവന്‍മാര്‍ പങ്കെടുക്കുന്ന ആദ്യ ക്വാഡ് യോഗം നടന്നത് സപ്തംബര്‍ 24ന് വൈറ്റ് ഹൗസിലാണ്. അന്ന് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആസ്‌ത്രേല്യന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ എന്നിവര്‍ പങ്കെടുത്തു

‘യോഗത്തില്‍ നാല് രാഷ്‌ട്രനേതാക്കളും സഹകരണംഇനിയും കുറെക്കൂടി ആഴത്തിലാക്കുന്നത് സംബന്ധിച്ച് സംസാരിക്കും. ഏഷ്യയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ വിയറ്റ്‌നാമും മറ്റ് ഏതാനും രാഷ്‌ട്രങ്ങളോടൊപ്പം ഇന്ത്യയും നിര്‍ണ്ണായക രാഷ്‌ട്രങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കും. വാഷിംഗ്ടണില്‍ ഡെമോക്രാറ്റുകളോ, റിപ്പബ്ലിക്കന്‍മാരോ, ആര് ഭരിച്ചാലും ഈ ബന്ധങ്ങള്‍ വളര്‍ത്താന്‍ സഹായകരമായ കാര്യങ്ങള്‍ ചെയ്യും’- കാംപെല്‍ പറഞ്ഞു.

ദക്ഷിണ ചൈന സമുദ്രത്തില്‍ ചൈനയെ സൈനികമായും തന്ത്രപരമായും നേരിടുന്നതിന് സംഭാഷണത്തിലേര്‍പ്പെടുന്ന നാല് രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ക്വാഡ്. ‘ജോ ബൈഡന്‍ മറ്റ് സഖ്യരാഷ്‌ട്രങ്ങളുമായും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് മുന്നോട്ട് കൊണ്ടുപോകുന്ന ശ്രമങ്ങള്‍ ചൈനയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്ന് കാംപെല്‍ പറഞ്ഞു. മറ്റ് രാഷ്‌ട്രങ്ങളുമായുള്ള യുഎസിന്റെ വികസിച്ചുവരുന്ന സഹകരണം ചൈനയ്‌ക്ക് ഹൃദയവേദന ഉണ്ടാക്കുന്നുണ്ട്.’- അദ്ദേഹം പറഞ്ഞു.

Tags: കുര്‍ട്ട് കാംപെല്‍indiaജപ്പാന്‍chinaIndo China Warസ്‌കോട്ട് മോറിസണ്‍ക്വാഡ്ദക്ഷിണ ചൈനാ കടല്‍ഫൂമിയോ കിഷിദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.