Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പോളണ്ടിലേക്ക് കടക്കാൻ ശ്രമിച്ച ബെലാറസ് കുടിയേറ്റക്കാർക്ക് നേരെ കണ്ണീർ വാതകപ്രയോഗം ; റഷ്യ മുസ്ലിം അഭയാര്‍ത്ഥി പ്രവാഹമുണ്ടാക്കുന്നുവെന്ന് പോളണ്ട്

പോളണ്ട്-ബെലാറസ് അതിര്‍ത്തിയില്‍ ചൊവ്വാഴ്ച സംഘര്‍ഷമുണ്ടായി. ബെലാറസിൽ നിന്നുള്ള അഭയാര്‍ത്ഥികള്‍ പോളണ്ടിലേക്ക് കടക്കാൻ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 11:17 pm IST
in World

വാഴ്‌സോ: പോളണ്ട്-ബെലാറസ് അതിര്‍ത്തിയില്‍ ചൊവ്വാഴ്ച സംഘര്‍ഷമുണ്ടായി. ബെലാറസിൽ നിന്നുള്ള അഭയാര്‍ത്ഥികള്‍ പോളണ്ടിലേക്ക് കടക്കാൻ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.  

ഇവരെ തടഞ്ഞുനിര്‍ത്താന്‍ പോളണ്ടിലെ സൈന്യം കുടിയേറ്റക്കാര്‍ക്ക് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അതിര്‍ത്തിക്കപ്പുറത്തുള്ള പോളണ്ടിലെ സൈനികര്‍ക്ക് നേരെ കുടിയേറ്റക്കാർ കല്ലുകളും മറ്റ് വസ്തുക്കളും വലിച്ചെറിഞ്ഞതിനെ തുടര്‍ന്നാണ്  കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നതെന്നാണ് പോളണ്ടിന്റെ വിശദീകരണം.  എന്തായാലും ബെലാറസിനെതിരെ വീണ്ടും ഉപരോധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് യൂറോപ്യന്‍ യൂണിയന്‍. എന്നാല്‍ ബെലാറസിന് വേണ്ടി റഷ്യ ശക്തമായി നിലകൊള്ളുകയാണ്. ഇത് പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.  

‘കുടിയേറ്റക്കാർ ഞങ്ങളുടെ സൈനികരെയും ഉദ്യോഗസ്ഥരെയും കല്ലുകൊണ്ട് ആക്രമിക്കുകയും വേലി തകർത്ത് പോളണ്ടിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. കുടിയേറ്റക്കാരുടെ ആക്രമണം തടയാൻ ഞങ്ങളുടെ സൈനികര്‍  കണ്ണീർ വാതകം പ്രയോഗിച്ചു,’ പോളണ്ടിന്റെ പ്രതിരോധ മന്ത്രാലയം ട്വീറ്റില്‍ വിശദീകരിച്ചു.  

അതിർത്തിക്കപ്പുറത്തേക്ക് അഭയാര്‍ത്ഥികള്‍ കല്ലും വസ്തുക്കളും വലിച്ചെറിഞ്ഞതുമൂലം  പോളണ്ടുകാരനായ ഒരു ഉദ്യോഗസ്ഥന്റെ തലയോട്ടി പൊട്ടിയതായി സംശയിക്കുന്നതായും പോളണ്ട് പോലീസ് പറഞ്ഞു.

ആഴ്ചകളായി മദ്ധ്യപൂർവ്വേഷ്യയിൽ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാർ യൂറോപ്യൻ യൂണിയനിലേക്ക് കടക്കാനുള്ള  ശ്രമത്തിൽ ബെലാറസ് അതിർത്തിയിൽ തമ്പടിച്ചിരിക്കുകയാണ്. ഈ മാസം ഇതുവരെ ബെലാറസിൽ നിന്ന് പോളണ്ടിലേക്ക് അതിർത്തി കടക്കാൻ കുടിയേറ്റക്കാർ അയ്യായിരത്തിലധികം തവണ ശ്രമിച്ചിരുന്നു.  കുട്ടികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർ ബെലാറസിനുള്ളിൽ നുഴഞ്ഞുകയറാനുള്ള അവസരം കാത്ത് താൽക്കാലിക ക്യാമ്പുകളിലാണ് കഴിയുന്നത്.

എന്തായാലും ബെലാറസിനെതിരെ വീണ്ടും ഉപരോധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് യൂറോപ്യന്‍ യൂണിയന്‍. എന്നാല്‍ ബെലാറസിന് വേണ്ടി റഷ്യ ശക്തമായി നിലകൊള്ളുകയാണ്. ഇത് പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.  ബെലാറസിന്റെ പ്രസി‍ഡന്‍റ് അലക്സാണ്ടര്‍ ലുകാഷെങ്കോ മനപൂര്‍വ്വം അഭയാര്‍ത്ഥികളെ പോളണ്ടിലേക്ക് കടത്തിവിട്ട് യൂറോപ്യന്‍ യൂണിയനെ ചൊടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. പോളണ്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികള്‍ അധികവും ഇറാഖില്‍ നിന്നും സിറയയില്‍ നിന്നുമുള്ള കുര്‍ദ്ദുകളാണെന്നും പറയുന്നു. ഈ മുസ്ലിം അഭയാര്‍ത്ഥിപ്രവാഹത്തിന് പിന്നില്‍ റഷ്യയുടെ ആസൂത്രിത നീക്കമാണെന്നും ആരോപണമുണ്ട്. ഇതിന് റഷ്യയുടെ സഹായവും ബെലാറസിനുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ അഭയാര്‍ത്ഥി പ്രതിസന്ധിക്ക് റഷ്യയും പുടിനും കുറ്റപ്പെടുത്തുന്നത് ബ്രിട്ടനെയാണ്.  

Tags: റഷ്യVladimir Putinബെലാറസ്Polandയൂറോപ്യന്‍ യൂണിയന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

India

ഭീകരതയുടെ അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് പാകിസ്ഥാൻ , അതിനെ പോഷിപ്പിക്കരുത് : പോളണ്ടിനോട് തുറന്നു പറഞ്ഞ് എസ് ജയ്ശങ്കർ

World

വെനസ്വേലയിലെ വിജയം നാളെ അമേരിക്കയുടെ ദുരന്തമായി മാറുമെന്ന മുന്നറിയിപ്പുമായി പുടിന്‍

S350
India

എസ് 500 ഇന്ത്യയ്‌ക്ക് നല്‍കാന്‍ കഴിയാത്തതില്‍ പുടിന് വിഷമം, പകരം ഇന്ത്യയ്‌ക്ക് എസ് 350 നല്‍കാമെന്ന് റഷ്യ സുദര്‍ശന ചക്രയ്‌ക്ക് എസ് 350 കരുത്തേകും

വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ യുഎസ് സൈനികര്‍ വിലങ്ങ് വെച്ച് കൊണ്ടുപോകുന്നു (വലത്ത്)
World

വെനസ്വേലയെ ആക്രമിച്ചതില്‍ യുഎസിനെതിരെ പ്രതിഷേധിച്ച് റഷ്യ; ഇത് ആയുധമുപയോഗിച്ചുള്ള കടന്നാക്രമണമെന്ന് പുടിന്‍

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.