Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വ്യാജ പ്രചരണം; ക്ഷേത്ര ഭരണ സമിതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം

ഷഡാധാര പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി എത്തിച്ച മണല്‍, കഴുകി അരിച്ചെടുത്ത ശേഷമാണ് കുഴികളില്‍ നിറയ്‌ക്കുന്നതെന്നും അതിനാല്‍ ശ്രീകോവില്‍ നിന്ന സ്ഥലത്തോ പ്രതിഷ്ഠ സ്ഥാപിച്ചിടത്തോ അസ്ഥി കഷണങ്ങള്‍ ലഭിക്കാന്‍ യാതൊരു സാധ്യതയും ഇല്ലെന്നുമാണ് പരാതിക്കാര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 04:08 pm IST
in Kollam

കുന്നത്തൂര്‍: മൈനാഗപ്പള്ളി മണ്ണുര്‍ക്കാവ് ഭഗവതീ ക്ഷേത്രത്തിലെ ശ്രീകോവില്‍ പുനരുദ്ധാരണത്തിനായി മണ്ണു നീക്കം ചെയ്തപ്പോള്‍ അസ്ഥികള്‍ ലഭിച്ചതായി ഭരണ സമിതി വ്യാജ പ്രചരണം നടത്തിയതായി പരാതി.  

വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ കേസ്സെടുക്കണമന്ന് ആവശ്യപ്പെട്ട് മൈനാഗപ്പള്ളി സ്വദേശികളായ രാധാകൃഷ്ണ പിള്ള, രാജേന്ദ്രന്‍ പിള്ള എന്നിവര്‍ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്, സെക്രട്ടറി, ഖജാന്‍ജി എന്നിവരെ എതിര്‍കക്ഷികളാക്കി ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശ്രീകോവിലിലെ ദേവീചൈതന്യം ബാലാലയത്തിലേക്ക് മാറ്റിയിരുന്നു. പഴയ ശ്രീകോവില്‍ പൊളിച്ച് ഷഡാധാര പ്രതിഷ്ഠ നടത്താനായി 2019 ഒക്ടോബറില്‍ നിലവിലെ സ്ഥലത്ത് ഖനനം നടത്തി.  അതിനിടെ മണ്ണു നീക്കം ചെയ്യുന്നതിനിടെ കുറച്ച് അസ്ഥികള്‍ ലഭിച്ചതായി ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ പ്രചരിപ്പിച്ചു. സംഭവം വിവാദമായതോടെ ഭക്തരുടെ ആവശ്യത്തിനൊടുവില്‍ ഭരണ സമിതി, ക്ഷേത്രത്തില്‍ പൊതുയോഗം വിളിക്കുകയും ക്ഷേത്രത്തില്‍ നിന്നും ലഭിച്ചതായി പറയപ്പെടുന്ന അസ്ഥികള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.  

അസ്ഥികള്‍ ലഭിച്ച വിവരം പോലീസില്‍ അറിയിക്കണമെന്നും ശാസ്ത്രീയ പരിശോധനയ്‌ക്കായി ഫോറന്‍സിക് ലാബില്‍ അയക്കാന്‍ നടപടി സ്വീകരിക്കണമെന്നും പൊതുയോഗം ഐക്യകണ്‌ഠേനെ തീരുമാനമെടുത്തു. ഇതിനായി ക്ഷേത്ര ഭാരവാഹികളെ ചുമതലപ്പെടുത്തി. അസ്ഥി പോലീസിന് കൈമാറിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് ഇതുവരെ ക്ഷേത്ര ഭാരവാഹികള്‍ ഭക്തരോടു പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പോലീസില്‍ അറിയിക്കുക പോലും ചെയ്തിട്ടില്ലെന്ന് ശാസ്താംകോട്ട പോലീസില്‍ നിന്ന് പരാതിക്കാര്‍ക്ക് ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു.

ഷഡാധാര പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി എത്തിച്ച മണല്‍, കഴുകി അരിച്ചെടുത്ത ശേഷമാണ് കുഴികളില്‍ നിറയ്‌ക്കുന്നതെന്നും അതിനാല്‍ ശ്രീകോവില്‍ നിന്ന സ്ഥലത്തോ പ്രതിഷ്ഠ സ്ഥാപിച്ചിടത്തോ അസ്ഥി കഷണങ്ങള്‍ ലഭിക്കാന്‍ യാതൊരു സാധ്യതയും ഇല്ലെന്നുമാണ് പരാതിക്കാര്‍ പറയുന്നത്. മുന്‍ ഭരണ സമിതിയെ അപകീര്‍ത്തിപ്പെടുത്താനും പൊതുജനമധ്യത്തില്‍ ഒറ്റപ്പെടുത്താനും നിലവിലെ ഭരണ സമിതി ഭാരവാഹികളും ശില്‍പ്പിയും നടത്തിയ ഗൂഡാലോചനയാണ് അസ്ഥി ലഭിച്ചതായ പ്രചരണത്തിന് പിന്നിലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.  

വ്യാജ പ്രചരണം നടത്തുക വഴി ക്ഷേത്രത്തിന്റെ യശ്ശസിനു കോട്ടം തട്ടിയതായും ഭക്ത മനസുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു. അതിനാല്‍ നിലവിലെ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണമെന്നും കാട്ടിയാണ് ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 

അസ്ഥി ലഭിച്ചതിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തിയാല്‍ തങ്ങളുടെ കള്ളിവെളിച്ചത്താവുമെന്നും, ഗൂഡാലോചന പിടിക്കപ്പെടുമെന്നതിനാലുമാണ് പോലീസില്‍ വിവരം അറിയിക്കാതെ ക്ഷേത്ര ഭാരവാഹികള്‍ ഒളിച്ചോടിയതെന്നും സംഭവത്തിലെ സത്യാവസ്ഥ പുറത്ത് വരാന്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു. 

Tags: കേസ്ക്ഷേത്രംശരീരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

Entertainment

നൃത്തവും ബോഡി ബില്‍ഡിംഗും നിര്‍ത്തൂ, അഭിനയത്തില്‍ ശ്രദ്ധിക്കൂ- പുതുതലമുറ അഭിനേതാക്കളോട് സണ്ണി ഡിയോള്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.