Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പ്രൊഫിലാക്‌സിസ് ചികിത്സ തുടങ്ങിയില്ല; കാസർകോട്ട് ഹിമോഫീലിയ ബാധിതരായ കുട്ടികള്‍ ദുരിതത്തില്‍, നോഡല്‍ ഓഫീസർക്ക് താത്പര്യക്കുറവ്

കുട്ടികള്‍ക്ക് രോഗപ്രതിരോധം ലഭിക്കാനായി നിശ്ചിത കാലയളവില്‍ തുടര്‍ച്ചയായി ഫാക്ടര്‍ എട്ട് നല്‍കുന്ന രീതിയാണ് പ്രൊഫിലാക്‌സിസ്. ഇത് ആന്തരിക രക്തസ്രാവം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 12:17 pm IST
in Kasargod

ഉദുമ: കാസർകോട് ജില്ലയില്‍ ഹിമോഫീലിയ ബാധിതരായ കുട്ടികള്‍ക്കുള്ള പ്രൊഫിലാക്‌സിസ് ചികിത്സ തുടങ്ങിയില്ലെന്ന് പരാതി ഉയരുന്നു. സംസ്ഥാനത്തെ 13 ജില്ലകളിലും പ്രൊഫിലാക്‌സിസ് ചികിത്സ തുടങ്ങിയെങ്കിലും കാസര്‍കോട് ജില്ലയില്‍ മാത്രമാണ് ആരംഭിക്കാത്തത്. ആശാധാര സ്‌കീമിനു കീഴില്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡേ കെയര്‍ സെന്റര്‍ വഴിയാണ് 18 വയസില്‍ താഴെയുള്ള ഹിമോഫീലിയ ബാധിതരായ കുട്ടികള്‍ക്ക് പ്രൊഫിലാക്‌സിസ് ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇന്‍ഹിബിറ്റര്‍ സ്‌കീനിങ് ടെസ്റ്റ് നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ചികിത്സ തുടങ്ങേണ്ടത്.

സംസ്ഥാനത്ത് കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ പ്രൊഫിലാക്‌സിസ് ചികിത്സ ആരംഭിച്ചിട്ട് മാസങ്ങളായി. ഡിഡിസിസികളുടെ ചുമതല നോഡല്‍ ഓഫീസര്‍മാര്‍ക്കാണ്. ജില്ലയില്‍ ഡോ.രാജേഷ് രാമചന്ദ്രനെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ട് ഒന്നര വര്‍ഷമായി. തുടര്‍ന്നും ചികിത്സ ആരംഭിക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ഹിമോഫീലിയ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ രോഗികളുടെ ഇന്‍ഹിബിറ്റര്‍ സ്‌ക്രീനിങ് ടെസ്റ്റ് നടത്തി റിപ്പോര്‍ട്ട് നോഡല്‍ ഓഫീസര്‍ക്ക് കൈമാറിയിരുന്നു. അതുകഴിഞ്ഞ് മാസങ്ങളായിട്ടും പ്രൊഫിലാക്‌സിസ് ചികിത്സ തുടങ്ങാത്ത സാഹചര്യമാണുള്ളത്. ഇതിനാവശ്യമായ ഫാക്ടര്‍ എട്ട് ഉള്‍പ്പെടെ സര്‍ക്കാര്‍ നല്‍കിയിട്ടും നോഡല്‍ ഓഫീസറുടെ താത്പര്യക്കുറവാണ് ഇത് വൈകുന്നതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

കുട്ടികള്‍ക്ക് രോഗപ്രതിരോധം ലഭിക്കാനായി നിശ്ചിത കാലയളവില്‍ തുടര്‍ച്ചയായി ഫാക്ടര്‍ എട്ട് നല്‍കുന്ന രീതിയാണ് പ്രൊഫിലാക്‌സിസ്. ഇത് ആന്തരിക രക്തസ്രാവം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു. ഇതിലൂടെ ഭാവിയില്‍ ഉണ്ടാകാനിടയുള്ള വൈകല്യങ്ങളും തടയാന്‍ കഴിയും. 18 വയസില്‍ താഴെയുള്ള ഹിമോഫീലിയ ബാധിതരായ 20 കുട്ടികളാണ് ജില്ലയിലുള്ളത്. ചികിത്സ തുടങ്ങാന്‍ വൈകുന്ന സാഹചര്യത്തില്‍ ഹിമോഫീലിയ സൊസൈറ്റി ഭാരവാഹികള്‍ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

നിലവില്‍ പ്രൊഫിലാക്‌സിസ് ചികിത്സ മറ്റിടങ്ങളില്‍ നിന്നും നടത്തുന്നവര്‍ക്ക് മാത്രം അതിനുള്ള സംവിധാനം ഇവിടെ ഒരുക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടി. എന്നാല്‍ ജില്ലയില്‍ അത്തരത്തില്‍ ആരും തന്നെ ഇല്ലെന്നതാണ് വാസ്തവം. പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കാനാണ് ഹിമോഫീലിയ ബാധിതരുടെ തീരുമാനം.

Tags: childrenKasaragodTreatmentHemophilia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവ്, തുന്നലിട്ട മുറിവില്‍ മരക്കഷണങ്ങള്‍

India

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

Kerala

മലപ്പുറത്ത് വെള്ളക്കെട്ടില്‍ വീണ് 2 കുട്ടികള്‍ മരിച്ചു, മരിച്ചത് സഹോദരിമാരുടെ മക്കള്‍

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

പുതിയ വാര്‍ത്തകള്‍

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

പാകിസ്ഥാനി എന്ന് പറയാനല്ല , ഇന്ത്യൻ എന്ന് പറയാനാണ് എനിക്കിഷ്ടം ; ധുരന്ധറിൽ പറയുന്നതെല്ലാം വാസ്തവമാണ് ; കറാച്ചി മുൻ മേയർ ആരിഫ് ആജാകിയ

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

സജി വാലശ്ശേരില്‍ ഭിന്നശേഷിക്കാരനായ കുട്ടിയ്ക്കൊപ്പം (വലത്തേയറ്റം)

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് മോദി

എംഎല്‍എമാരുടെ രാജാവാകാന്‍ ജി. സുധാകരന്‍ നോക്കേണ്ടെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍

ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ആയത്തൊള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകള്‍ ഉടന്‍ നടത്താന്‍ ഒരുങ്ങി ഇറാന്‍

എബോള വൈറസ് ബാധ : മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം

ലവ് ലി മൈത്ര (വലത്ത്) മുട്ടയേറ് കൊണ്ട് അഭിഷേക് ബാനര്‍ജി (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചത് തൃണമൂല്‍ നേതാവ് ലവ് ലി മൈത്രയുടെ ആളുകള്‍; പിടിയിലായ ആറ് പേരും മമത വിരുദ്ധര്‍

കോഴിക്കോട് റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.