Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെക്കന്‍ കേരളത്തിലെ മഴയ്‌ക്ക് കാരണം ന്യൂനമര്‍ദപാത്തി; ശക്തമായ കാറ്റിന് സാധ്യത; മഴ തുടരും

കഴിഞ്ഞ മാസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ശേഷം തെക്കന്‍ തമിഴ്നാട്ടിലൂടെ കടന്ന് തെക്കു കിഴക്കന്‍ അറബിക്കടലിലേക്ക് ഒരു ന്യൂനമര്‍ദം എത്തിയിരുന്നു. ഇതിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും പ്രദേശത്ത് നിലകൊള്ളുന്നത് മൂലം തെക്കന്‍ തമിഴ്നാട് മുതല്‍ തെക്കന്‍ ഒഡീഷ വരെ നീളത്തില്‍ ന്യൂനമര്‍ദപാത്തി കഴിഞ്ഞ ദിവസം രൂപംകൊണ്ടിരുന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 14, 2021, 05:40 pm IST
in Kerala

ഇടുക്കി: തെക്കന്‍ കേരളത്തിലെ കനത്ത മഴയ്‌ക്ക് കാരണമായത് അറബിക്കടല്‍ മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ നീണ്ടു കിടക്കുന്ന ന്യൂനമര്‍ദപാത്തി. തുടര്‍ച്ചയായി ന്യൂനമര്‍ദങ്ങളെത്തുന്ന വര്‍ഷം കൂടിയാണിത്.

കഴിഞ്ഞ മാസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ശേഷം തെക്കന്‍ തമിഴ്നാട്ടിലൂടെ കടന്ന് തെക്കു കിഴക്കന്‍ അറബിക്കടലിലേക്ക് ഒരു ന്യൂനമര്‍ദം എത്തിയിരുന്നു. ഇതിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും പ്രദേശത്ത് നിലകൊള്ളുന്നത് മൂലം തെക്കന്‍ തമിഴ്നാട് മുതല്‍ തെക്കന്‍ ഒഡീഷ വരെ നീളത്തില്‍ ന്യൂനമര്‍ദപാത്തി കഴിഞ്ഞ ദിവസം രൂപംകൊണ്ടിരുന്നു.

ഇതിന് പിന്നാലെ കിഴക്കന്‍ കാറ്റിനെ അപേക്ഷിച്ച് കാലവര്‍ഷത്തിന് സമാനമായി പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുകയും ഇത് ന്യൂനമര്‍ദ പാത്തിയിലേക്ക് വലിച്ചടുപ്പിക്കുകയും ചെയ്തു. ഇതോടെ അറബിക്കടലില്‍ നിന്നുള്ള ഈര്‍പ്പമുള്ള വായു കേരളത്തിന് മുകളിലൂടെ ശക്തമായി പ്രവഹിപ്പിച്ച് മഴയായി പെയ്തിറങ്ങി.

ഒഡീഷയുടെ തീരത്ത് ഇത്തരത്തിലുള്ള മാറ്റങ്ങളെത്തിയാല്‍ അത് പടിഞ്ഞാറന്‍ കാറ്റിനെ ശക്തമാക്കുമെന്നും കേരളത്തില്‍ കനത്ത മഴയ്‌ക്ക് കാരണമാകുമെന്നും തിരുവനന്തപുരം മീറ്റിരിയോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റ് എല്‍എസിഡി ഹെഡും ഡയറക്ടര്‍ ഇന്‍ചാര്‍ജുമായ ഡോ. വി.കെ. മിനി ജന്മഭൂമിയോട് പറഞ്ഞു. ഇന്ന് മുതല്‍ ന്യൂനമര്‍ദ പാത്തിയുടെ ശക്തി കുറയുമെന്നും അവര്‍ വ്യക്തമാക്കി. 17, 18 തീയതികളില്‍ മേഖലയിലേക്ക് പുതിയ ന്യൂനമര്‍ദമെത്തുന്നതിനാല്‍ സമാനമായി വീണ്ടും മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. കൂടുതലായും മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് ന്യൂനമര്‍ദ പാത്തിയുടെ ഭാഗമായി കനത്ത മഴയെത്തിയത്. ഇതിനൊപ്പം തന്നെ വടക്കന്‍ തമിഴ്നാട്ടില്‍ രൂപമെടുത്ത ചക്രവാതച്ചുഴിയുടെ സ്വാധീനവും മഴ കനക്കാന്‍ കാരണമായി.

തെക്കന്‍ ഇന്ത്യന്‍ സമുദ്രത്തില്‍ (അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍) അന്തരീക്ഷ സ്ഥിതിയിലെ അസ്ഥിരതകള്‍ തുടരുന്നതാണ് ഇത്തരത്തില്‍ അപ്രതീക്ഷിത മഴയ്‌ക്ക് കാരണമാകുന്നതെന്ന് കാലാവസ്ഥാ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു. അറബിക്കടലിലേക്ക് മാത്രം നിലവില്‍ മൂന്ന് സ്ഥലങ്ങളില്‍ നിന്നാണ് കാറ്റെത്തുന്നത്. സൈബീരിയ, ഇന്ത്യന്‍ മഹാസമുദ്രം, പസഫിക്ക് എന്നിവയാണവ. ഇത്തരത്തിലുള്ള പ്രതിഭാസം സാധാരണയായി ലഭിക്കേണ്ട മഴയുടെ സ്വഭാവം മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.