Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ത്രിപുരയിലെ വര്‍ഗ്ഗീയസംഘര്‍ഷത്തിനെതിരെ മഹാരാഷ്‌ട്രയിലെ മുസ്ലിം പ്രതിഷേധം അക്രമാസക്തമായി; പലയിടങ്ങളിലും കല്ലേറ്; ബിജെപി-ശിവേസന രംഗത്ത്

ത്രിപുരയില്‍ നടന്ന വര്‍ഗ്ഗീയകലാപത്തിനെതിരെ മഹാരാഷ്‌ട്രയില്‍ വിവിധ പ്രദേശങ്ങളില്‍ മുസ്ലിങ്ങള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. നാന്‍ദെദ്, മാലിഗാവോണ്‍, അമരാവതി എന്നിവിടങ്ങളില്‍ മുസ്ലിങ്ങള്‍ ശക്തമായ കല്ലേറ് നടത്തി. ചില കടകള്‍ കത്തിച്ചു.

Janmabhumi Online by Janmabhumi Online
Nov 13, 2021, 04:05 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ത്രിപുരയില്‍ നടന്ന വര്‍ഗ്ഗീയകലാപത്തിനെതിരെ മഹാരാഷ്‌ട്രയില്‍ വിവിധ പ്രദേശങ്ങളില്‍ മുസ്ലിങ്ങള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. നാന്‍ദെദ്, മാലിഗാവോണ്‍, അമരാവതി എന്നിവിടങ്ങളില്‍ മുസ്ലിങ്ങള്‍ ശക്തമായ കല്ലേറ് നടത്തി. ചില കടകള്‍ കത്തിച്ചു.

മുസ്ലിങ്ങളുടെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് അമരാവതിയില്‍ ബിജെപിയുടെയും ശിവസേനയുടെയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അമരാവതി, നാന്‍ദെദ്, മാലെഗാവൊണ്‍ എന്നിവിടങ്ങളില്‍ മുസ്ലിങ്ങള്‍ നടത്തിയ കല്ലേറും അക്രമവും അമര്‍ച്ച ചെയ്യാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഈ പ്രദേശങ്ങളിലെല്ലാം പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മുസ്ലിങ്ങളുടെ അക്രമസമരത്തെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയും നേതാവുമായ അശോക് ചവാന്‍ അപലപിച്ചു. ‘മഹാരാഷ്‌ട്രയില്‍ ചിലയിടങ്ങളില്‍ മുസ്ലിങ്ങള്‍ നടത്തിയ കല്ലേറും കടയും വീടും കത്തിക്കലും അനുചിതമാണ്. പ്രതിഷേധിക്കുമ്പോള്‍ അക്രമത്തിലേക്ക് തിരിയുന്നത് ശരിയല്ല. ഈ സംഭവങ്ങള്‍ അന്വേഷിക്കണം. ‘ അദ്ദേഹം പറഞ്ഞു.

കുറ്റവാളികള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

ത്രിപുരയിലെ അക്രമത്തില്‍ പ്രതിഷേധിച്ച് റാസ അക്കാദമി വെള്ളിയാഴ്ച നടത്തിയ കുത്തിയിരുപ്പ് സമരം അക്രമത്തിലേക്ക് തിരിഞ്ഞു. ഇതില്‍ ചില യുവാക്കള്‍ പല മതക്കാര്‍ ഇടകലര്‍ന്ന് ജീവിക്കുന്ന ഇടങ്ങളിലേക്ക് അക്രമാസക്തമായി നീങ്ങിയെങ്കിലും ഇവരെ പൊലീസ് തടഞ്ഞതായി നാന്‍ദെദ് എസ് പി പറഞ്ഞു. ഉടനെ അവര്‍ നാന്‍ദെദ് ജില്ലയിലെ മൂന്ന് നാല് സ്ഥലങ്ങളില്‍ കല്ലേറ് നടത്തി. ഇതിനെ നേരിടാന്‍ പൊലീസ് നേരിയ തോതില്‍ ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തു.

‘ത്രിപുരയിലെ അക്രമത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്‌ട്രയിലെ മുസ്ലിങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അതില്‍ നാന്‍ദെദ്, മാലിഗാവോണ്‍, അമരാവതി എന്നിവിടങ്ങളില്‍ കല്ലേറ് നടന്നു.’ – സംഭവങ്ങള്‍ വിശദീകരിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി ദിലീപ് വല്‍സേ പാട്ടീല്‍ പറഞ്ഞു.

Tags: കലാപംTripurabjpമഹാരാഷ്ട്രവര്‍ഗ്ഗീയ കലാപംനിരോധനാജ്ഞShiv Senacommunalism
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

Kerala

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍,സന്ദര്‍ശനം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍

India

വരൂ എന്നെ കൊല്ലൂ എന്ന് ഏക്നാഥ് ഷിന്‍ഡേയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ; താങ്കള്‍ എന്നേ മരിച്ചുകഴിഞ്ഞെന്ന് ഏക്നാഥ് ഷിന്‍ഡേ

Entertainment

നടി മീന ബിജെപിയിലേക്കെന്ന് അഭ്യൂഹം; സുപ്രധാന ചുമതല വഹിക്കുമെന്നും സൂചന.

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies