Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മധുരനാരങ്ങ വിറ്റ് വിദ്യാഭ്യാസ വിപ്ലവം; ഹരേക്കല ഹജ്ജബ്ബയിലൂടെ തിളക്കമേറുന്നത് പദ്മശ്രീക്കും; പദ്മ ജേതാക്കള്‍ പ്രചോദനമാകണമെന്ന് പ്രധാനമന്ത്രി

തെരുവില്‍ മധുരനാരങ്ങ വിറ്റ് ലഭിച്ച സമ്പാദ്യത്തില്‍ നിന്ന് സ്‌കൂള്‍ ആരംഭിക്കുകയും വര്‍ഷാവര്‍ഷം അതിന്റെ വളര്‍ച്ചയ്‌ക്കായി പണം നല്കുകയും ചെയ്യുന്നു. അക്ഷരങ്ങളുടെ വിശുദ്ധന്‍ എന്നര്‍ത്ഥം വരുന്ന അക്ഷര സാന്ത എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഗ്രാമത്തില്‍ സ്‌കൂള്‍ ഇല്ലാത്തതിനാല്‍ പഠിക്കാന്‍ കഴിയാത്തത് അദ്ദേഹത്തെ ആശങ്കയിലാക്കിയിരുന്നു.

Janmabhumi Online by Janmabhumi Online
Nov 9, 2021, 07:22 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: മംഗലാപുരം ഹരേക്കല സ്വദേശി ഹജ്ജബ്ബയെന്ന തെരുവു കച്ചവടക്കാരന്‍ പദ്മശ്രീ പുരസ്‌കാരം പ്രഥമ പൗരനില്‍ നിന്ന് ഏറ്റുവാങ്ങിയപ്പോള്‍ തിളക്കമേറുന്നത് പുരസ്‌കാരത്തിനും. സ്വന്തം നാടായ ഹരേക്കലയില്‍ സ്‌കൂള്‍ തുറന്ന് വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചതിനാണ് അറുപത്തഞ്ചുകാരനായ ഹജ്ജബ്ബയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

തെരുവില്‍ മധുരനാരങ്ങ വിറ്റ് ലഭിച്ച സമ്പാദ്യത്തില്‍ നിന്ന് സ്‌കൂള്‍ ആരംഭിക്കുകയും വര്‍ഷാവര്‍ഷം അതിന്റെ വളര്‍ച്ചയ്‌ക്കായി പണം നല്കുകയും ചെയ്യുന്നു. അക്ഷരങ്ങളുടെ വിശുദ്ധന്‍ എന്നര്‍ത്ഥം വരുന്ന അക്ഷര സാന്ത എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.  ഗ്രാമത്തില്‍ സ്‌കൂള്‍ ഇല്ലാത്തതിനാല്‍ പഠിക്കാന്‍ കഴിയാത്തത് അദ്ദേഹത്തെ ആശങ്കയിലാക്കിയിരുന്നു.

 ഇത് വെല്ലുവിളിയായി ഏറ്റെടുത്ത് 1995 ല്‍ സ്‌കൂള്‍ നിര്‍മാണത്തിലേക്കുള്ള യാത്ര തുടങ്ങി. സ്‌കൂളിനുള്ള ഭൂമിയും വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരവും നേടി. 1999 ല്‍ ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് ഒരു സ്‌കൂള്‍ അനുവദിച്ചു. തുച്ഛമായ തന്റെ വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ച പണം കൊണ്ട് ഗ്രാമത്തില്‍ ഒന്നര ഏക്കര്‍ സ്ഥലം വാങ്ങി അവിടെ പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു. പത്താംതരം വരെയുള്ള ക്ലാസുകളിലായി ഇന്ന് 175 കുട്ടികളാണ് സ്‌കൂളിലുള്ളതെന്ന് ഹരേക്കല ഹജ്ജബ്ബ പറഞ്ഞു. 2020ല്‍ പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ വിവരം മാധ്യമങ്ങള്‍ അറിയിക്കുമ്പോഴും തെരുവില്‍ നാരങ്ങ കച്ചവടം നടത്തുന്ന തിരക്കിലായിരുന്നു ഈ നിശബ്ദ വിദ്യാഭ്യാസ വിപ്ലവ നായകന്‍.

രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരില്‍ നിന്ന് പ്രചോദനംഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുരസ്‌കാര വിതരണത്തിനുശേഷം ട്വിറ്ററിലാണ് മോദി  അഭിപ്രായം പങ്കുവെച്ചത്. പൊതുനന്മയ്‌ക്കുവേണ്ടിയുള്ള മാതൃകാപരമായ പ്രയത്‌നങ്ങള്‍ക്ക് താഴേത്തട്ടിലെ വിജയികളെ അംഗീകരിക്കുന്നത് കണ്ടതില്‍ അതിയായ സന്തോഷം തോന്നി.  

സമ്മാനം ലഭിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. പരിസ്ഥിതി മുതല്‍ സംരംഭം വരെ, കൃഷി മുതല്‍ കല വരെ, ശാസ്ത്രം മുതല്‍ സാമൂഹിക സേവനം, പൊതുഭരണം മുതല്‍ സിനിമ വരെ… പദ്മ പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നവര്‍ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ്. ഓരോ അവാര്‍ഡ് ജേതാക്കളെയും കുറിച്ച് അറിയാനും പ്രചോദനം നേടാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണെന്നും മോദി ട്വീറ്റ് ചെയ്തു.

Tags: lifemodi governmentരാഷ്ട്രപതികഥpadma shri award
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ഷകര്‍ക്ക് കൈത്താങ്ങായി വീണ്ടും മോദി സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പാ പദ്ധതി തുടരും

India

സൈന്യത്തിനു 40,000 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി

India

സിക്കിമിൽ പുതിയ റെയിൽവേ ലൈൻ സ്ഥാപിക്കും : അന്തിമ സർവേയ്‌ക്ക് അംഗീകാരം നൽകി കേന്ദ്രം : മോദി ഭരണം വികസനത്തിന് കരുത്തേകുമ്പോൾ

India

പാകിസ്ഥാനെതിരെ നടപടിയെടുക്കുന്നതിൽ മോദി സർക്കാരിനെ വിശ്വസിക്കണം ; അവർ തീർച്ചയായും അത് ചെയ്തിരിക്കും ; ആമിർ ഖാൻ

India

വഖഫ് ഭേദഗതി നിയമം ഏറെ കാലത്തെ ആവശ്യം ; നരേന്ദ്രമോദിയ്‌ക്ക് നന്ദി പറയാൻ നേരിട്ടെത്തി ദാവൂദി ബോറ പ്രതിനിധി സംഘം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം കാൻസറിനെ തുരത്തണം: മുന്നറിയിപ്പുമായി ഡോക്ടർമാർ

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

‘അബദ്ധപഞ്ചാംഗ’മെന്ന് പരിഹസിക്കപ്പെട്ട ‘പൂക്കളുടെ പുസ്തക’ത്തിനുള്ള അക്കാദമി അവാര്‍ഡ് നിരസിച്ച് എം സ്വരാജ്

ജി.ആര്‍ ഇന്ദുഗോപനും ഷിനിലാലിനും അനിതാ തമ്പിക്കും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു

വില്ലേജ് ഓഫീസറെയും സംഘത്തെയും തടഞ്ഞു, ചൂരല്‍മല സ്വദേശികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മഴക്കെടുതിയില്‍ 4 മരണം, ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു

മാഗ്നസ് കാള്‍സനെ തളച്ച് ദല്‍ഹിയിലെ ഒമ്പത് വയസ്സുകാരന്‍ ;മാഗ്നസ് കാള്‍സന്‍ സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തിക്കോളൂ എന്ന് സോഷ്യല്‍ മീഡിയ

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

ദുബായിലെ മന്ത്രി സദ്ഗുരുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നു (ഇടത്ത്) സദ്ഗുരു സദസിലെ മുന്‍നിരയില്‍ പ്രമുഖരായ അറബ് നേതാക്കളുടെ കൂടെ (വലത്ത്)

ദുബായില്‍ ശിവഭഗവാനെ ആവാഹിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്; ആഗോളവീക്ഷണമുള്ള നേതാവെന്ന് സദ്ഗുരുവിനെ വിശേഷിപ്പിച്ച് ദുബായ് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies