Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നവവധു ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവം; മൊഴികൊടുത്ത യുവതിയുടെ പിതൃസഹോദരന് സിപിഎം ഭീഷണിയും മര്‍ദനവും

പോലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ ജംഗ്ഷന് കിഴക്ക് വിഷ്ണുദാസിന്റെ ഭാര്യ നടത്തിവന്ന തട്ടുകടയ്‌ക്ക് നേരെയും അതിക്രമം നടന്നതായും പരാതിയുണ്ട്.

Janmabhumi Online by Janmabhumi Online
Nov 7, 2021, 03:35 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കുന്നത്തൂര്‍: നെടിയവിളയില്‍ നവവധു ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ മൊഴി കൊടുത്ത യുവതിയുടെ പിതൃസഹോദരന് സിപിഎം ഭീഷണിയും മര്‍ദനവുമെന്ന് പരാതി. പോരുവഴി ഇടയ്‌ക്കാട് തെക്ക് അപര്‍ണ ഭവനത്തില്‍ വിഷ്ണുദാസ് (47) ആണ് സിപിഎം ഭീഷണിയില്‍ ജീവിതം വഴിമുട്ടി നില്ക്കുന്നത്.

ജൂലൈ 24നാണ് നെടിയവിള മാണിക്യമംഗലം കോളനിയില്‍ രാജേഷ് ഭവനത്തില്‍ രാജേഷിന്റെ ഭാര്യ ധന്യാ ദാസ് (20) കിടപ്പുമുറിയിലെ ജനലില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മാസങ്ങള്‍ക്ക് മുമ്പ് പ്രണയ വിവാഹിതരായവരാണ് ഇരുവരും. ഭര്‍ത്താവിന്റെ മദ്യപാനത്തെ ചോദ്യം ചെയ്ത ധന്യയെ മര്‍ദിക്കാറുണ്ടെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ധന്യയുടെ പിതൃസഹോദരനായ വിഷ്ണുദാസ് പോലീസില്‍ മൊഴി നല്‍കിയിരുന്നു. 

സജീവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ടിപ്പര്‍ ലോറി ഉടമയുമായ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആത്മഹത്യാ പ്രേരണ കുറ്റം പോലും ചുമത്താന്‍ പോലീസ് തയാറായില്ല. സിപിഎം സ്വാധീനത്തെ തുടര്‍ന്നാണിതെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.  മരണത്തില്‍ ദുരൂഹത ഉണ്ടെന്ന നിലപാടിലായിരുന്നു അപ്പോഴും വിഷ്ണുദാസ്. അന്നു മുതല്‍ സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വം വിഷ്ണുദാസിനെതിരെ ഭീഷണിയുമായി രംഗത്തുണ്ട്.  

ഏഴാംമൈല്‍ ജംഗ്ഷനില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന വിഷ്ണുദാസ് ലോട്ടറി ടിക്കറ്റ് കൂടി വിറ്റാണ് കുടുംബം പുലര്‍ത്തുന്നത്. ഈ സംഭവത്തിന് ശേഷം ഒരോ കാരണങ്ങള്‍ പറഞ്ഞ് സിഐടിയു തൊഴിലാളികള്‍ വിഷ്ണുദാസിനെ ദ്രോഹിക്കുന്നതായാണ് പരാതി. ഏറ്റവും ഒടുവിലായി സ്റ്റാന്റില്‍ ലോട്ടറി വില്‍ക്കുന്നത് സിഐടിയു യൂണിയനില്‍പ്പെട്ടവര്‍ വിലക്കി. ഇതു ചോദ്യം ചെയ്ത വിഷ്ണുദാസിനെ മര്‍ദിക്കുകയും ലോട്ടറി ടിക്കറ്റുകളും തട്ടും നശിപ്പിക്കുകയും ചെയ്തതായി പരാതി ഉയര്‍ന്നു.  

പോലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ ജംഗ്ഷന് കിഴക്ക് വിഷ്ണുദാസിന്റെ ഭാര്യ നടത്തിവന്ന തട്ടുകടയ്‌ക്ക് നേരെയും അതിക്രമം നടന്നതായും പരാതിയുണ്ട്. ഇതിനെല്ലാം പിന്നില്‍ പ്രദേശത്തെ സിപിഎം നേതാക്കന്മാരുടെ ഒത്താശയുണ്ടെന്നും ഡിവൈഎഫ്‌ഐക്കാരനെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ സ്വസ്ഥമായി ജീവിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും വര്‍ഷങ്ങളോളം സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗമായിരുന്ന വിഷ്ണുദാസ് പറയുന്നു.

Tags: deathഭീഷണിcpm
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മരിച്ചു വീഴുന്ന മനുഷ്യരെയോർത്ത് മനസ്സു വിങ്ങുന്ന , ഏതു മനുഷ്യസ്നേഹിയുടെയും ഹൃദയം തകർക്കാൻ കെൽപ്പുള്ള ഒന്നാണ് യുദ്ധം : എം.സ്വരാജ്

Kerala

ആനപ്പന്തി സഹകരണ ബാങ്കിലെ തട്ടിപ്പ് കോണ്‍ഗ്രസ്-സി പി എം നേതാക്കള്‍ ചേര്‍ന്ന് നടത്തിയത്

Kerala

പേ വിഷ ബാധയേറ്റുളള മരണം ഏറുന്നതില്‍ ആശങ്ക, കുത്തിവയ്‌പെടുത്തിട്ടും രക്ഷയില്ല

India

പഹൽഗാം ഭീകരർക്ക് ഭക്ഷണവും വെള്ളവും എത്തിച്ച് നൽകിയതിന് സുരക്ഷാ സേന പിടികൂടി ; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നദിയിൽ വീണു; ഇംതിയാസ് അഹമ്മദ് മരിച്ചു

Kerala

ലോക പ്രസിഡന്റ് എന്ന നിലയിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ പെരുമാറ്റം, ട്രംപിനെ നിരീക്ഷിച്ച ശേഷം പാർട്ടി നടപടി : എം എ ബേബി

പുതിയ വാര്‍ത്തകള്‍

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies