Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംരക്ഷിക്കാനെന്ന പേരില്‍ കാലികളെ അറവുകാര്‍ക്ക് കൈമാറാന്‍ നീക്കം; അലയുന്ന ഒരു കാലിയും തങ്ങളുടേതല്ലെന്ന നിലപാടിൽ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടയില്‍ പതിനഞ്ചോളം കാലികളാണ് റോഡരികില്‍ ചത്ത് വീണത്. ഇതില്‍ ഭൂരിഭാഗവും ഉള്ളില്‍ പ്ലാസ്റ്റിക്ക് ചെന്ന കാരണത്താലാണ്.

Janmabhumi Online by Janmabhumi Online
Nov 5, 2021, 02:11 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: നഗരത്തില്‍ അലയുന്ന കാലികളെ പിടിച്ചുകെട്ടി സംരക്ഷിക്കാനെന്ന പേരില്‍ അറവുകാര്‍ക്ക് കൈമാറാന്‍ നീക്കം. നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ കാല്‍നട, വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായ സാഹചര്യത്തിലാണ് കോര്‍പറേഷന്‍ ഇടപെട്ട് സംരക്ഷണം ഒരുക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഎസ്‌ഐ ഓഫീസിന് വടക്കുഭാഗത്ത് സ്വകാര്യ ബാങ്കിന്റെ അധീനതയിലുള്ള സ്ഥലത്തേക്ക് മാറ്റി സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ കോര്‍പറേഷന്‍ പിടിച്ചുകെട്ടിയ കാലികളെ ഏറ്റെടുക്കാന്‍ ഉടമകള്‍ ഏഴ് ദിവസത്തിനുള്ളില്‍ എത്തിയില്ലെങ്കില്‍ ഇവയെ ലേലം ചെയ്യാനും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.  

ലേലം ചെയ്യാനെന്ന പേരില്‍ അറവുശാലകള്‍ക്ക് കുറഞ്ഞ വിലയില്‍ കാലികളെ വില്‍ക്കാന്‍ നീക്കം നടക്കുന്നതായാണ് ആരോപണം. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടയില്‍ പതിനഞ്ചോളം കാലികളാണ് റോഡരികില്‍ ചത്ത് വീണത്. ഇതില്‍ ഭൂരിഭാഗവും ഉള്ളില്‍ പ്ലാസ്റ്റിക്ക് ചെന്ന കാരണത്താലാണ്. എന്നാല്‍ റോഡ് ഗതാഗത പരിഷ്‌കരണത്തില്‍ ട്രാഫിക്ക് എസ്‌ഐയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോര്‍പറേഷന് എതിരെ എസിപിയെ ഇടപെടുത്തി ട്രാഫിക്ക് എസ്‌ഐ കാലികളുടെ വിഷയം ഉന്നയിച്ചതാണെന്നും ആക്ഷേപമുണ്ട്.  

കാലികളെ സംരക്ഷിക്കുന്നത് സംബന്ധിച്ച് മേയറുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്. യോഗത്തിലേക്ക് തിരുവമ്പാടി-പാറമേക്കാവ്, കൊച്ചി ദേവസ്വം പ്രതിനിധികളെയും വെറ്ററിനറി ഡോക്ടര്‍മാരെയും രാഷ്‌ട്രീയ പ്രതിനിധികളെയും ക്ഷണിച്ചിട്ടുമുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി ക്ഷേത്രമൈതാനിയില്‍ കാലികളെ പരിപാലിക്കുന്ന സംഘടനകളെ യോഗവിവരം അറിയിച്ചിട്ടില്ല.  

നഗരത്തില്‍ അലയുന്ന 42 കന്നുകാലികളെ പിടിച്ചുകെട്ടാന്‍ ഒരു ലക്ഷത്തോളം രൂപയാണു ചെലവ്. കന്നുകാലികളെ നിയമ പ്രകാരം പിടിച്ചു കെട്ടി 7 ദിവസത്തിനു ശേഷം ലേലം ചെയ്യാം. അലയുന്ന ഒരു കാലിയും തങ്ങളുടേതല്ലെന്ന നിലപാടിലാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. കാളയുടെ ആക്രമണത്തില്‍ അപകടം നടന്ന സാഹചര്യത്തിലാണ് കോര്‍പറേഷനു പോലീസ് കത്തു നല്‍കിയത്. കാലികളെ ഏറ്റെടുക്കാന്‍ മൃഗസ്‌നേഹി സംഘടനകള്‍ ഉണ്ടെങ്കില്‍ വിട്ടുനല്കുമെന്നും മേയര്‍ വ്യക്തമാക്കി.

Tags: ThrissurCattleslaughter
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിലെ പൊടിമില്ലിൽ വൻ തീപിടുത്തം; യന്ത്രസാമഗ്രികൾ കത്തിനശിച്ചു

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും  ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

Kerala

ജന്മഭൂമി സുവർണ ജൂബിലിയാഘോഷം; ഏപ്രിൽ 25, 26, 27 തീയതികളിൽ തൃശൂർ ശക്തൻ നഗറിൽ ആയുർ വിജ്ഞാൻ ഫെസ്റ്റ്

Kerala

സുരേഷ് ഗോപി ദുബായ് കിരീടാവകാശിയെ സ്വീകരിച്ചത് കണ്ട് ഞെട്ടി ബിജെപി വിരുദ്ധരും അറബി സ്നേഹികളും മാധ്യമക്കഴുകന്മാരും

Varadyam

തലമുറകള്‍ക്ക് ഊര്‍ജം പകര്‍ന്ന ഉണ്ണ്യേട്ടന്‍

പുതിയ വാര്‍ത്തകള്‍

എന്താണ് ബെന്‍കോ ഗാംബിറ്റ്? യുഎസിന്റെ വെസ്ലി സോയെ തറ പറ്റിച്ച പ്രജ്ഞാനന്ദയുടെ പൂഴിക്കടകന്‍

ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലില്‍ ജൂതന്‍മാര്‍ക്കിടയില്‍ കാവല്‍ നായ്‌ക്കളെ വാങ്ങുന്നതില്‍ വന്‍വര്‍ധന

തിരുവാഭരണത്തിലെ മാലയില്‍ നിന്ന് കണ്ണികള്‍ അടര്‍ത്തിയെടുത്ത് വിറ്റ ശാന്തിക്കാരന്‍ അറസ്റ്റില്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലെത്തിയ മാര്‍ബിള്‍ (ഇടത്ത്)

തുര്‍ക്കിയില്‍ നിന്നുുള്ള മാര്‍ബിള്‍ വേണ്ടെന്ന് വ്യാപാരികള്‍; ബിസിനസ് രാജ്യത്തേക്കാള്‍ വലുതല്ലെന്ന് മാര്‍ബിള്‍ വ്യാപാരി സംഘടനയുടെ പ്രസിഡന്‍റ്

കോഴിക്കോട് എള്ളിക്കാപാറയില്‍ ഭൂചലനം

ഐ പി എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി, എം ആര്‍ അജിത് കുമാര്‍ ബറ്റാലിയന്‍ എഡിജിപി

കരുണ്‍ നായര്‍ ഭാരത എ ടീമില്‍; ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) എര്‍ദോഗാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും (ഇടത്ത്)

ഇന്ത്യയില്‍ നിന്നും തിരിച്ചടി കിട്ടിയിട്ടും കുലുങ്ങാതെ തുര്‍ക്കിയുടെ ഏകാധിപതി എര്‍ദോഗാന്‍; ഭാവിയില്‍ ഇന്ത്യയ്‌ക്ക് തലവേദനയാകും

ടെലികോം വകുപ്പിന് വോഡഫോണ്‍ ഐഡിയയുടെ കത്ത്; സഹായിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരും

രാജ്യത്തെ ആദ്യ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് വേണു ഗോപാലകൃഷ്ണന് കുന്‍ എക്സ്‌ക്ലൂസീവ് സെയില്‍സ് ജനറല്‍ മാനേജര്‍ ഹിതേഷ് നായിക്കും, കേരള  സെയില്‍സ് മാനേജര്‍ കോളിന്‍ എല്‍സണും ചേര്‍ന്ന് കൈമാറുന്നു

ഭാരതത്തിലെ ആദ്യത്തെ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് സ്വന്തമാക്കി മലയാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies