Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഹാമാരിക്കെതിരെ പോരാടാന്‍ ഇനി ‘മോല്‍നുപിറാവറും’; കോവിഡിനെതിരെയുള്ള ആദ്യത്തെ ആന്റിവൈറല്‍ ഗുളികയ്‌ക്ക് അംഗീകാരം നല്‍കി ബ്രിട്ടണ്‍

കോവിഡ് പിടിപെട്ട് ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികള്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവര്‍ക്കും ഈ ഗുളിക ഫലപ്രദമാണെന്ന് ക്ലിനിക്കല്‍ ഗവേഷണങ്ങളില്‍ കണ്ടെത്തി. ഇത് മരോഗികളുടെ മരണ സാധ്യത പകുതിയായി കുറച്ചുവെന്നാണ് കണ്ടെത്തല്‍. കോവിഡ് 19 ന് കാരണമാകുന്ന സാഴ്‌സ് കോവ് 2 എന്ന വൈറസിന്റെ ജനതിക കോഡില്‍ പിഴവുകളുണ്ടാക്കുന്ന തരത്തിലാണ് ഈ ഗുളിക രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് അഞ്ച് ദിവസത്തില്‍ രണ്ടു തവണയാണ് കഴിക്കേണ്ടത്.

Janmabhumi Online by Janmabhumi Online
Nov 5, 2021, 11:35 am IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ലണ്ടന്‍: കോവിഡിനെതിരായ പോരാട്ടത്തിന് ഊര്‍ജ്ജം നല്‍കികൊണ്ട് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളായ മെര്‍ക്കും റിഡ്ജ്ബാക്ക് ബയോതെറാപ്പ്യൂട്ടിക്‌സും സംയുക്തമായി വികസിപ്പിച്ച കോവിഡ് 19 ഓറല്‍ ആന്റിവൈറല്‍ ഗുളികയ്‌ക്ക് ബ്രിട്ടണ്‍ അംഗീകാരം നല്‍കി. മോല്‍നുപിറാവര്‍ എന്നു പേരിട്ടിരിക്കുന്ന ഈ ഗുളികയ്‌ക്ക് ലോകത്ത് ആദ്യമായി അംഗീകാരം നല്‍കുന്ന രാജ്യം ബ്രിട്ടണാണ്. ബ്രിട്ടണില്‍ ലാഗെവ്രിയോ എന്ന ബ്രാന്‍ഡിലായിരിക്കും ഈ ഗുളിക പുറത്തിറക്കുന്നത്. ബ്രിട്ടണ്‍ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സിയാണ് (എംഎച്ച്ആര്‍എ) മോല്‍നുപിറാവറിന് അനുമതി നല്‍കിയിരിക്കുന്നത്.

കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ച ഉടന്‍ ഈ ഗുളിക ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഫലപ്രദമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ മരുന്ന് നല്‍കണമെന്നാണ് എംഎച്ച്ആര്‍എ നിര്‍ദേശം നല്‍കിയിരിക്കുന്നത്.  

ലോകത്തെമ്പാടുമുള്ള 5.2 ദശലക്ഷം ആളുകളെ മരണത്തിലേക്ക് തള്ളി വിട്ട കോവിഡിനെ നേരിടാനുള്ള പോരാട്ടത്തില്‍ ഇതുവരെ രാജ്യങ്ങളെ സഹായിച്ചത് വാക്‌സിനുകളാണ്. ഗിലെയാഡിന്റെ ഇന്‍ഫ്യൂസ്ഡ് ആന്റി വൈറല്‍ റെംഡിസിവിര്‍, ജനറിക് സ്റ്റിറോയിഡ് ഡെക്‌സമെതാസോണ്‍ എന്നിവയുള്‍പ്പടെയുള്ള ചികിത്സകള്‍ സാധാരണയായി ഒരു രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമേ നല്‍കുകയുള്ളു.  

കോവിഡ് പിടിപെട്ട് ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികള്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവര്‍ക്കും ഈ ഗുളിക ഫലപ്രദമാണെന്ന് ക്ലിനിക്കല്‍ ഗവേഷണങ്ങളില്‍ കണ്ടെത്തി. ഇത് മരോഗികളുടെ മരണ സാധ്യത പകുതിയായി കുറച്ചുവെന്നാണ് കണ്ടെത്തല്‍. കോവിഡ് 19 ന് കാരണമാകുന്ന സാഴ്‌സ് കോവ് 2 എന്ന വൈറസിന്റെ ജനതിക കോഡില്‍ പിഴവുകളുണ്ടാക്കുന്ന തരത്തിലാണ് ഈ ഗുളിക രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് അഞ്ച് ദിവസത്തില്‍ രണ്ടു തവണയാണ് കഴിക്കേണ്ടത്.  

കോവിഡ് ബാധ സ്ഥിതീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ബ്രിട്ടണ്‍ ഇതിന് വേഗത്തില്‍ അംഗീകാരം നല്‍കിയത്. കഴിഞ്ഞ ഏഴു ദിവസത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് പ്രതിദിനം ഏകദേശം 40,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആദ്യഘട്ടത്തില്‍  മോല്‍നുപിറാവറിന്റെ നാലര ലക്ഷത്തോളം ഡോസുകള്‍ ഇറക്കുമതി ചെയ്യാനാണ് ബ്രിട്ടന്‍ തീരുമാനിച്ചിരിക്കുന്നത്.  

വികസ്വര രാജ്യങ്ങള്‍ക്ക് ‘മോല്‍നുപിറാവിര്‍’ ചെലവ് കുറച്ച് ഉത്പാദിപ്പിക്കാനും വില്‍ക്കാനും ലൈസന്‍സ് നല്‍കുമെന്ന് കഴിഞ്ഞ മാസം മെര്‍ക്ക് പ്രഖ്യാപിച്ചിരുന്നു. കര്‍ശനമായ അവലോകനത്തിന് ശേഷമാണ് ബ്രിട്ടന്‍ മരുന്നിന് അംഗീകാരം നല്‍കിയതെന്നാണ് എംഎച്ച്ആര്‍എ അറിയിച്ചിരിക്കുന്നത്. ഗുളികയുടെ സുരക്ഷിതത്വം, ഗുണമേന്മ, ഫലപ്രാപ്തി എന്നിവയെല്ലാം പരിശോധിക്കപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി. കോവിഡ് ബാധിച്ചതോടൊപ്പം ഗുരുതര രോഗവുമുള്ള വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ബ്രിട്ടന്‍ ഗുളിക നല്‍കുന്നത് അംഗീകരിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ ഗുളികയ്‌ക്ക് അംഗീകാരം നല്‍കിയ ദിവസം ചരിത്രദിനമാണെന്ന് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

Tags: covidകൊറോണBritainകോവിഡ് യുദ്ധം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

Kerala

രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു, കേരളത്തില്‍ 1336 ആക്ടിവ് കൊവിഡ് കേസുകള്‍

Kerala

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം, കേരളത്തില്‍ വ്യാപനം കൂടുതല്‍, ഒരു മരണം സ്ഥിരീകരിച്ചു

പുതിയ വാര്‍ത്തകള്‍

ജി 7 ഉച്ചകോടിയില്‍ ഇന്ത്യയുടെ സാന്നിധ്യം അനിവാര്യമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

‘ശരിയാണ്, ഡി.എം.കെയെ തോല്‍പ്പിക്കാന്‍ എനിക്ക് കഴിയില്ല…’.സ്റ്റാലിന്‌റെ പരാമര്‍ശത്തോടു പ്രതികരിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ

യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി, ജൂണ്‍ 25 ന് ആരംഭിച്ച് 29 ന് അവസാനിക്കും

ജനം തള്ളിക്കളഞ്ഞ ആള്‍ ഇപ്പോള്‍ ജനവിധിയെ തന്നെ തള്ളിപ്പറയാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫഡ് നാവിസ്

A car burns during a protest following federal immigration operations, in the Compton neighborhood of Los Angeles, California on June 7, 2025. US President Donald Trump deployed 2,000 troops on June 7, 2025 to handle escalating protests against immigration enforcement raids in the Los Angeles area, a move the state's governor termed "purposefully inflammatory." Federal agents clashed with angry crowds in a Los Angeles suburb as protests stretched into a second night Saturday, shooting flash-bang grenades and shutting part of a freeway amid raids on undocumented migrants, reports said. (Photo by RINGO CHIU / AFP)

തൊഴിലിടങ്ങളില്‍ റെയ്ഡ്, ലോസ് ഏഞ്ചല്‍സില്‍ കുടിയേറ്റ കലാപം രൂക്ഷമായി, നേരിടാന്‍ നാഷണല്‍ ഗാര്‍ഡിനെ ഇറക്കി ട്രംപ്

ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐ ഒ കോഴിക്കോട് സൂഡിയോയ്ക്കെതിരെ നടത്തിയ സമരങ്ങളിലെ ദൃശ്യങ്ങള്‍ (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)

ടാറ്റയെയും അദാനിയെയും മഹീന്ദ്രയെയും ബഹിഷ്കരിച്ചാല്‍ ജമാ അത്തെ ഇസ്ലാമിക്കാര്‍ പട്ടിണി കിടന്ന് ചാവുകയേ ഉള്ളൂ: ശ്രീജിത് പണിയ്‌ക്കര്‍

റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും വാച്ചും കവർച്ച ചെയ്ത രണ്ട് പേർ പിടിയിൽ

യുവതിക്കൊപ്പം ലോഡ്‌ജിൽ മുറിയെടുത്ത യുവാവ് തൂങ്ങി മരിച്ചു : ദാരുണ സംഭവം പത്തനംതിട്ടയിൽ

കരുതല്‍ തടങ്കല്‍ നിയമത്തിന്‌റെ ദുരുപയോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിവിഭാഗമായ എസ് ഐ ഒ കോഴിക്കോട്ടെ ടാറ്റാ സൂഡിയോയ്ക്കെതിരെ നടത്തിയ പ്രതിഷേധം (ഇടത്ത്)

ആരാണ് ടാറ്റ? മാധ്യമപ്രവര്‍ത്തകയെ പഠിപ്പിച്ച് സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies