Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുല്ലപ്പെരിയാര്‍; മുഖ്യമന്ത്രിയുടെ പരാമര്‍ശം ആയുധമാക്കി തമിഴ്‌നാട്; സുപ്രീം കോടതിയില്‍ ഉന്നയിച്ച് അഭിഭാഷകന്‍ ശേഖര്‍ നഫാഡെ

ജലനിരപ്പ് 137.60 അടിയാണ്. ആശങ്കപ്പെടാനൊന്നുമില്ല. കേരളത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടക്കുകയാണ്. മുഖ്യമന്ത്രി തന്നെ ആശങ്കപ്പെടാനില്ലെന്ന് സഭയില്‍ പറഞ്ഞിട്ടും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം തുടരുന്നത് ദൗര്‍ഭാഗ്യകരമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2021, 08:56 am IST
in Kerala

ന്യൂദല്‍ഹി: കേരളത്തിന്റെ ആശങ്ക ഊതിപ്പെരുപ്പിച്ചതാണെന്നായിരുന്നു തമിഴ്നാടിനുവേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. ശേഖര്‍ നഫാഡെയുടെ സുപ്രീംകോടതിയില്‍ വാദിച്ചു. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശവും അദ്ദേഹം എടുത്തു പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേരള മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ശേഖര്‍ നഫാഡെ ചൂണ്ടിക്കാട്ടി.

ജലനിരപ്പ് 137.60 അടിയാണ്. ആശങ്കപ്പെടാനൊന്നുമില്ല. കേരളത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടക്കുകയാണ്. മുഖ്യമന്ത്രി തന്നെ ആശങ്കപ്പെടാനില്ലെന്ന് സഭയില്‍ പറഞ്ഞിട്ടും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം തുടരുന്നത് ദൗര്‍ഭാഗ്യകരമാണ്. സുപ്രീംകോടതി വിധി പ്രകാരം ജലനിരപ്പ് 142 അടിയില്‍ നില നിര്‍ത്താന്‍ തമിഴ്നാട് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.  

ജലനിരപ്പ് 139 അടിക്ക് മുകളില്‍ പോകാന്‍ പാടില്ലെന്നാണ് കേരളത്തിന്റെ നിലപാടെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ പറഞ്ഞു. നിലവില്‍ 137.60 അടി വെള്ളമാണുള്ളത്. ഇന്ന് ഇതേക്കുറിച്ച് വാദം കേള്‍ക്കാമെന്നും അദ്ദേഹം അറിയിച്ചു. മേല്‍നോട്ട സമിതിയുടെ തീരുമാനത്തെക്കുറിച്ചുള്ള കേരളത്തിന്റെ മറുപടി ഇന്ന് രാവിലെ നല്കാനും കോടതി നിര്‍ദേശിച്ചു. ഇന്ന് ഉച്ചയ്‌ക്കു രണ്ടു മണിക്ക് വീണ്ടും വാദം കേള്‍ക്കും. മഴക്കാലത്ത് അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്കു മുകളില്‍ പോകാന്‍ പാടില്ലെന്ന് 2018ല്‍ സുപ്രീംകോടതി വിധിച്ചിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് നേരത്തേ എടുത്ത തീരുമാനം മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയാണ് സമിതിയുടെ തീരുമാനം കോടതിയെ അറിയിച്ചത്. കേരളം ഇക്കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയതായും അവര്‍  കോടതിയെ അറിയിച്ചു.

ജലനിരപ്പ് സംബന്ധിച്ച് അടിയന്തര തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം മേല്‍നോട്ട സമിതിയോട് നിര്‍ദേശിച്ചിരുന്നു. കേരളത്തില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡാമിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഒക്ടോബര്‍ 31 വരെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 138 അടി വരെയായി ഉയര്‍ത്താമെന്നാണ് റൂള്‍ കര്‍വില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് മേല്‍നോട്ട സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.  

മേല്‍നോട്ട സമിതി ചേര്‍ന്നെന്നും ഓരോ മണിക്കൂര്‍ ഇടവിട്ട് കാര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.  

2017, 2018, 2019 വര്‍ഷങ്ങളില്‍ കേരളത്തില്‍ പ്രളയമുണ്ടായതായും ഡാമുകളാണ് ഒരു പരിധി വരെ ഇതിന് കാരണമായതെന്നും കേരളത്തിനു വേണ്ടി ഹാജരായ അഡ്വ. ജയ്ദീപ് ഗുപ്ത പറഞ്ഞു. എന്നാല്‍ പ്രളയത്തിന് കാരണം അണക്കെട്ടാണെന്നതിന് എന്താണ് തെളിവെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ ചോദിച്ചു. കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ തുറന്നുവിട്ടതാണ് കാരണമെന്ന് ജയ്ദീപ് അറിയിച്ചു. ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്തിയാല്‍ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയ നിര്‍ണയം; ട്രയല്‍ റണ്‍ വിജയകരം

Kerala

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം, രണ്ടാം മുന്നറിയിപ്പ് നൽകി തമിഴ്നാട്

Kerala

‘മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ട’; മുന്നറിയിപ്പില്ലാതെ ഡാം തുറക്കില്ല; മുഖ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി എം കെ സ്റ്റാലിന്‍

Kerala

ഇടുക്കി ഡാമിലെ ജലനിരപ്പ് 2382.52 അടിയായി, റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു; അധിക ജലം ഇന്ന് തുറന്ന് വിട്ടേക്കും

Kerala

കാലവര്‍ഷം ശക്തിപ്രാപിച്ചു; ഇടുക്കി അണക്കെട്ടില്‍ ഒരാഴ്ചക്കിടെ ഉയര്‍ന്നത് 10.5 അടി; മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 128.3 അടിയായി

പുതിയ വാര്‍ത്തകള്‍

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.